മാളവിക സാരിയുടുക്കാൻ തുടങ്ങുന്നതിനിടയിലാണ് ഫോൺ ബെല്ലടിച്ചത്. സ്‌ക്രീനിൽ ‘രാഹുൽ’ എന്ന പേര് കണ്ടപ്പോൾ അവൾ ഒന്ന് ശ്വാസമടക്കിപ്പിടിച്ചു. അല്പം മുൻപ് അനുഭവിച്ച വന്യമായ ചിന്തകളെല്ലാം അടക്കിപ്പിടിച്ച്, ഒരു അധ്യാപികയുടെ ഗൗരവത്തോടെ അവൾ ഫോണെടുത്തു.

മാളവിക: “ഹലോ രാഹുലേട്ടാ…” (തന്റെ ശബ്ദത്തിലെ ഇടർച്ച മറച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു).

രാഹുൽ: “എന്താ മാളൂ, നീ തിരക്കിലാണോ? കുറെ നേരം വിളിച്ചു… എന്താ ഫോൺ എടുക്കാഞ്ഞത്?”

മാളവിക: “ഏയ്, ഒന്നുമില്ല ഏട്ടാ. ഞാൻ ഒന്ന് കുളിക്കുകയായിരുന്നു… അമ്മയും അച്ഛനും അമ്പലത്തിൽ പോയി.

രാഹുൽ: (തമാശരൂപേണ) “എന്താ മാളൂ, അച്ഛനും അമ്മയും കൂടി നിന്നെ അവിടെ കാവൽ ഏല്പിച്ചിട്ട് എങ്ങോട്ടെങ്കിലും മുങ്ങിയോ?”
മാളവിക ഒന്ന് ചിരിച്ചു.

മാളവിക: “അതെ ഏട്ടാ… നിങ്ങൾ പറഞ്ഞത് ശരിയാ. അവർ രണ്ടുപേരും കൂടി എന്നെ ഇവിടെ തനിച്ചാക്കി അമ്പലത്തിൽ പോയിരിക്കുകയാണ്. ഇന്ന് അവിടെ എന്തോ പ്രത്യേക പൂജയുണ്ടെന്ന് പറഞ്ഞു.”

രാഹുൽ: “അമ്പലത്തിലോ? ഓ… നിനക്ക വേണ്ടിയാണോ പ്രാർത്ഥന?”

മാളവിക: (രാഹുലിനെ കളിയാക്കുന്ന മട്ടിൽ) “ഏട്ടാ… നിങ്ങൾ ഇങ്ങനെ ചിരിക്കണ്ട. നിങ്ങളുടെ ആ ഒരു പാവം ‘മര്യാദ രാമൻ’ വേഷം കാണുമ്പോൾ ലോകം വിചാരിക്കും നിങ്ങളൊരു വലിയ സംഭവമാണെന്ന്. പക്ഷേ ശരിക്കുള്ള കയ്യിലിരിപ്പും ആ സ്വഭാവവും എനിക്കല്ലേ ഏട്ടാ അറിയൂ… ഞാൻ മാത്രമല്ലേ അത് ശരിക്കും അനുഭവിച്ചിട്ടുള്ളൂ!”

രാഹുൽ ഇത് കേട്ട് കൂടുതൽ ഉറക്കെ ചിരിച്ചു. തന്റെ ഭാര്യയുടെ ഈ തമാശ കലർന്ന കുറ്റപ്പെടുത്തലുകൾ അവൻ എപ്പോഴും ആസ്വദിക്കാറുള്ളതാണ്. പക്ഷേ, രാഹുൽ കരുതിയത് അവർ തമ്മിലുള്ള പ്രണയനിമിഷങ്ങളെ കുറിച്ചാണ് മാളവിക പറയുന്നതെന്നാണ്. എന്നാൽ മാളവികയുടെ മനസ്സിൽ മറ്റൊന്നായിരുന്നു.

രാഹുലിന്റെ ആ പഴയ സ്വഭാവങ്ങളും തങ്ങൾക്കിടയിലെ രഹസ്യങ്ങളും ഓർക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു ആവേശം തോന്നി. അവന്റെ മുന്നിൽ എന്നും മാന്യയായ അധ്യാപികയായി അഭിനയിക്കുമ്പോഴും, രാഹുലിന് മാത്രം അറിയാവുന്ന തന്റെ ആ പഴയ രൂപത്തെക്കുറിച്ച് അവൾ വെറുതെ ഓർത്തുപോയി.

മാളവിക: “അച്ഛനും അമ്മയും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് നിങ്ങളുടെ ഈ ‘നല്ല സ്വഭാവം’ നിലനിൽക്കാൻ വേണ്ടിയാവും.

രാഹുൽ: “ശരി ശരി… മതി എന്നെ കളിയാക്കിയത്. നീ സ്കൂളിൽ പോകാൻ നോക്ക്. അല്ലെങ്കിൽ ടീച്ചർ ലേറ്റ് ആയി എന്ന് പറഞ്ഞു കുട്ടികൾ ചിരിക്കും.”
ഫോൺ കട്ട് ആയതും മാളവിക ഫോൺ കട്ടിലിലേക്ക് എറിഞ്ഞു. അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ സാരിയുടെ മുന്താണി ഒന്ന് താഴ്ത്തി ഉടുത്തു.വേഗം തയ്യാറായി മാളവിക ഉമ്മറത്തെ വാതിൽ പൂട്ടി പുറത്തേക്കിറങ്ങി. അല്പം മുൻപ് അക്രിക്കാരനുമായി ഔട്ട് ഹൗസിൽ വെച്ച് നടന്ന ആവേശകരമായ നിമിഷങ്ങളുടെ ഓർമ്മയിൽ അവളുടെ മുഖത്ത് അപ്പോഴും ഒരു തിളക്കമുണ്ടായിരുന്നു.

പെട്ടെന്നാണ് മതിലിനപ്പുറത്തുനിന്ന് ആ പരുക്കൻ ശബ്ദം കേട്ടത്.
സാമുവൽ അങ്കിൾ: “മോളേ മാളവിക… ആ ആക്രിക്കാരൻ വന്നിട്ട് പോയോ?”

ആ വിളി കേട്ടതും മാളവിക ശരിക്കും ഒന്ന് ഞെട്ടിപ്പോയി. അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി. “അങ്കിൾ എല്ലാം കണ്ടോ?” എന്ന ഭയം അവളെ പിടികൂടി.

മുഖത്ത് ഒരു നിർവ്വികാരത വരുത്തിക്കൊണ്ട് അവൾ കള്ളം പറയാൻ ഉറപ്പിച്ചു.

മാളവിക: “ആ… അവൻ വന്നിട്ടുണ്ടായിരുന്നു അങ്കിൾ. പക്ഷേ ഇവിടെ അച്ഛനും അമ്മയും ഒന്നുമില്ലാത്തതുകൊണ്ട് ഞാൻ അവനോട് ഒന്നും ഇല്ല എന്ന് പറഞ്ഞ് തിരിച്ചു പറഞ്ഞു വിട്ടു. ഒറ്റയ്ക്ക് നിൽക്കുമ്പോൾ അപരിചിതരെ കയറ്റുന്നത് അത്ര നല്ലതല്ലല്ലോ…”

സാമുവൽ അങ്കിൾ: (ഒന്ന് പുച്ഛിച്ചുകൊണ്ട്) “അതിനെന്താ മോളേ, ഞാൻ ഇവിടെ ഉണ്ടായിരുന്നല്ലോ.ഞാൻ കണ്ടപ്പോൾ അവൻ ഗേറ്റ് കടന്നു പോയത് പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞാണല്ലോ. അത്രയും നേരം അവൻ അവിടെ എന്ത് ചെയ്യുകയായിരുന്നു?”

മാളവിക: “അത്… അവൻ പോകുന്ന വഴിക്ക് കുടിക്കാൻ കുറച്ച് വെള്ളം ചോദിച്ചു. അത് കൊടുക്കാൻ പോയതാ. അല്ലാതെ ഒന്നുമില്ല അങ്കിൾ. എനിക്ക് സ്കൂളിൽ പോകാൻ സമയമായി, ഞാൻ ഇറങ്ങട്ടെ.”

അങ്കിളിന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ വേഗം നടന്നു. റോഡിലെത്തിയപ്പോൾ അവൾക്ക് ശ്വാസം നേരെ വീണു.ഓട്ടോയിൽ കയറി ഇരിക്കുമ്പോൾ അവൾ കണ്ണാടിയിലൂടെ തന്റെ രൂപം നോക്കി.

സ്കൂളിലെത്തിയപ്പോൾ മാളവിക തന്റെ സ്വഭാവത്തിലും വേഷത്തിലും തികഞ്ഞ മാന്യതയും ഔദ്യോഗികതയും വരുത്തിയിരുന്നു. വീട്ടിൽ വെച്ചുണ്ടായ ആ വന്യമായ നിമിഷങ്ങളെല്ലാം ഒരു രഹസ്യമായി മനസ്സിൽ പൂഴ്ത്തിവെച്ച്, അവൾ ഗൗരവക്കാരിയായ അധ്യാപികയായി മാറി.മാളവിക തന്റെ സ്റ്റാഫ് റൂമിലെ കസേരയിൽ ഇരുന്നു.തന്റെ സീറ്റിലിരുന്ന് ഫയലുകൾ നോക്കുകയായിരുന്നു മാളവിക. അപ്പോഴാണ് വിനോദ് സാർ അവിടേക്ക് വന്നത്.

 

വിനോദ് സാർ: “എന്താ മാളവിക ടീച്ചർ, ഇന്ന് നേരത്തെ എത്തിയല്ലോ? ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസിനേ വരാറുള്ളൂ എന്ന് കേട്ടല്ലോ.”

 

മാളവിക: (പുഞ്ചിരിച്ചുകൊണ്ട്) “അതെ സാർ, ഇന്ന് മീറ്റിംഗും പിന്നെ റെക്കോർഡ്സ് ഒക്കെ അപ്ഡേറ്റ് ചെയ്യാനും ഉണ്ടായിരുന്നു. അതുകൊണ്ട് നേരത്തെ ഇറങ്ങിയതാണ്. സാറിന്റെ ക്ലാസ്സ് കഴിഞ്ഞോ?”

 

വിനോദ് സാർ: “കഴിഞ്ഞു ടീച്ചർ. ഈ പുതിയ സിലബസ് വന്നതോടെ കുട്ടികൾക്ക് വലിയ കൺഫ്യൂഷൻ ആണ്. അത് ഒന്ന് റെഡിയാക്കി എടുക്കാൻ നല്ല പാടാണ്. ടീച്ചറുടെ ക്ലാസ്സിലെ കുട്ടികൾ എങ്ങനെയുണ്ട്? അവർക്ക് സയൻസ് ടോപ്പിക്സ് ഒക്കെ മനസ്സിലാകുന്നുണ്ടോ?”

 

മാളവിക: “കുഴപ്പമില്ല സാർ. ചില കുട്ടികൾക്ക് ചെറിയ ബുദ്ധിമുട്ടുണ്ട്, അവർക്ക് വേണ്ടി പ്രത്യേക ക്ലാസ്സുകൾ പ്ലാൻ ചെയ്യുന്നുണ്ട്. സാർ പറഞ്ഞത് ശരിയാ, പുതിയ രീതികളുമായി പൊരുത്തപ്പെടാൻ അവർക്ക് സമയം വേണം.”

 

അവർ കുറച്ചുനേരം സ്കൂളിലെ പുതിയ ഇൻസ്പെക്ഷനെക്കുറിച്ചും ഗവൺമെന്റ് നൽകിയിട്ടുള്ള പുതിയ നിർദ്ദേശങ്ങളെക്കുറിച്ചും ഗൗരവമായി സംസാരിച്ചു.

 

ഔദ്യോഗിക കാര്യങ്ങൾ സംസാരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പതിയെ കുടുംബവിശേഷങ്ങളിലേക്ക് കടന്നു.

 

വിനോദ് സാർ: “അല്ല മാളവിക ടീച്ചർ, രാഹുൽ ഇപ്പോൾ എവിടെയാണ്? നാട്ടിലേക്ക് വരാൻ ഇനിയും സമയമെടുക്കുമോ?”

 

മാളവിക: “അതെ സാർ, ഇപ്പോൾ വിദേശത്ത് പ്രോജക്റ്റിന്റെ തിരക്കിലാണ്. അടുത്തൊന്നും വരാൻ പറ്റുമെന്ന് തോന്നുന്നില്ല. ഇടയ്ക്ക് വീഡിയോ കോൾ ചെയ്യും എന്നല്ലാതെ നേരിട്ട് കണ്ടിട്ട് കുറെ കാലമായി.”

 

വിനോദ് സാർ ഒന്ന് തലയാട്ടി. മാളവികയുടെ കണ്ണുകളിൽ ഒരു നിമിഷം മിന്നിമറഞ്ഞ ആ ഒറ്റപ്പെടൽ അദ്ദേഹം ശ്രദ്ധിച്ചു.

 

വിനോദ് സാർ: “അതെ, ദൂരെയാണെങ്കിൽ അതൊരു ബുദ്ധിമുട്ട് തന്നെയാണ്. വീട്ടിൽ ടീച്ചറും അച്ഛനും അമ്മയും മാത്രമേ ഉള്ളൂ അല്ലേ? കുട്ടികൾ ഇല്ലാത്തതുകൊണ്ട് വീട്ടിൽ വല്ലാത്തൊരു നിശബ്ദത ആയിരിക്കുമല്ലോ. ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ ടീച്ചർക്ക് ആ സമയം പോകുന്നത് അറിയില്ലായിരുന്നു.”

 

സാറിന്റെ ആ ചോദ്യം മാളവികയുടെ ഉള്ളിൽ ഒരു ചെറിയ നോവുണ്ടാക്കി. കുട്ടികളില്ലാത്തതിന്റെ ആ ശൂന്യതയും രാഹുലിന്റെ അഭാവവും അവളെ പലപ്പോഴും അസ്വസ്ഥയാക്കാറുണ്ട്. ആ ഒരു വിടവായിരിക്കാം ഒരുപക്ഷേ അക്രിക്കാരനെപ്പോലെയുള്ളവരുടെ മുന്നിൽ പോലും തന്നെ തളർത്തിക്കളയുന്നത് എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു.

 

മാളവിക: “അതെ സാർ… കുട്ടികളില്ലാത്തതിന്റെ ഒരു കുറവ് വീട്ടിലുണ്ട്. അച്ഛനും അമ്മയും അമ്പലവും പ്രാർത്ഥനയുമായി നടക്കുന്നത് അതിനു വേണ്ടിയുമാണ്. പക്ഷേ എന്ത് ചെയ്യാം, എല്ലാം നമ്മുടെ കയ്യിലല്ലല്ലോ.”

 

വിനോദ് സാർ: “അതെയതെ, എല്ലാം ദൈവ നിശ്ചയം പോലെ നടക്കട്ടെ. എന്നാലും ടീച്ചർ ഒറ്റയ്ക്ക് ഇത്രയും കാര്യങ്ങൾ മാനേജ് ചെയ്യുന്നത് വലിയ കാര്യമാണ്. എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കണ്ട.”

 

മാളവിക: “തീർച്ചയായും സാർ. ഇപ്പോൾ ജോലി തിരക്കുള്ളതുകൊണ്ട് അധികം ചിന്തിക്കാൻ സമയം കിട്ടാറില്ല. അതാണ് ഏക ആശ്വാസം.”

 

സാർ എഴുന്നേറ്റ് പോയപ്പോൾ മാളവിക തനിയെ ഇരുന്നു. കുട്ടികളില്ലാത്ത തന്റെ വീടും, ദൂരെയുള്ള ഭർത്താവും.

സ്കൂളിലെ തിരക്കുകൾക്കും വിനോദ് സാറുമായുള്ള സംഭാഷണങ്ങൾക്കും ശേഷം വൈകുന്നേരത്തോടെയാണ് മാളവിക വീട്ടിലെത്തിയത്. അച്ഛനും അമ്മയും അപ്പോഴും അമ്പലത്തിൽ നിന്ന് തിരിച്ചെത്തിയിരുന്നില്ല.

അവൾ വേഗം വാതിൽ തുറന്ന് അകത്തുകയറി ഉള്ളിൽ നിന്നും കുറ്റിയിട്ടു. ഈ നിശബ്ദത അവൾക്ക് വല്ലാത്തൊരു സുഖം നൽകി.

അവൾ പതുക്കെ മുകളിലെ തന്റെ മുറിയിലേക്ക് നടന്നു. മുറിയിലെത്തി ബാഗ് മേശപ്പുറത്ത് വെച്ചു. ഫാൻ ഫുൾ സ്പീഡിൽ കറങ്ങാൻ വിട്ടു. ആ തണുത്ത കാറ്റ് തന്റെ ശരീരത്തിലേക്ക് അടിക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. അവൾ പതുക്കെ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു.

ഒരു അധ്യാപികയുടെ എല്ലാ അച്ചടക്കവും കാത്തുസൂക്ഷിച്ച ആ പച്ച സാരിയും ഇടുങ്ങിയ ബ്ലൗസും ഇപ്പോൾ അവൾക്ക് ഒരു ഭാരമായി തോന്നിത്തുടങ്ങി. രാഹുൽ ദൂരെയുള്ള ഈ വീട്ടിൽ, അച്ഛനും അമ്മയും വരാൻ വൈകുന്ന ഈ സാഹചര്യത്തിൽ, തന്റെ ഈ മുറിക്കുള്ളിൽ താൻ പൂർണ്ണ സ്വതന്ത്രയാണെന്ന് അവൾക്ക് തോന്നി.

അവൾ പതുക്കെ തന്റെ

സാരിയുടെ പിൻ ഓരോന്നായി അഴിച്ചുമാറ്റുന്നതിനിടയിലാണ് പുറത്ത് ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം മാളവിക കേട്ടത്. അവൾ വേഗം ജനാലയിലൂടെ പുറത്തേക്ക് നോക്കി. അത് അച്ഛനും അമ്മയുമായിരുന്നു. അമ്മാവന്റെ വീട്ടിൽ കയറുന്നതുകൊണ്ട് വരാൻ വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും അവർ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയിരിക്കുന്നു.

പകുതി അഴിഞ്ഞ സാരിയും തോളിൽ നിന്നും ഊർന്നു വീഴാൻ തുടങ്ങിയ ബ്ലൗസുമായി മാളവിക ഒരു നിമിഷം പരിഭ്രമിച്ചു. അവൾ വേഗം സാരിയുടെ മുന്താണി ഒന്ന് വാരിചുറ്റി അരക്കെട്ടിൽ തിരുകി താഴേക്ക് ഓടി. ഉമ്മറത്തെ വാതിൽ തുറന്നപ്പോൾ അച്ഛനും അമ്മയും വിയർത്തു തളർന്നു നിൽക്കുകയായിരുന്നു.

അമ്മ: “മോളേ, ഞങ്ങൾ അങ്ങ് എത്തി. അമ്മാവന് വലിയ കുഴപ്പമൊന്നുമില്ല, അതുകൊണ്ട് വേഗം ഇറങ്ങി.”

അച്ഛൻ: (പോക്കറ്റിൽ തപ്പിക്കൊണ്ട്) “മോളേ മാളവിക, നിന്റെ കയ്യിൽ ചില്ലറ വല്ലോം ഉണ്ടെങ്കിൽ ആ ഓട്ടോക്കാരന് കൊടുക്കാമോ? എന്റെ കയ്യിൽ അഞ്ഞൂറിന്റെ നോട്ടേ ഉള്ളൂ, അവന് ബാക്കി കൊടുക്കാൻ ചില്ലറയില്ലെന്ന് പറയുന്നു.”

മാളവിക: “ഉണ്ട് അച്ഛാ, ഞാൻ ഇപ്പോഴെടുത്ത് തരാം.”

അവൾ വേഗം മുകളിലെ മുറിയിലേക്ക് ഓടിക്കയറി. കട്ടിലിൽ പകുതി അഴിഞ്ഞു കിടക്കുന്ന സാരിയുടെ ഇടയിൽ നിന്നും തന്റെ പഴ്സ് തപ്പിയെടുത്തു. അതിൽ നിന്നും പൈസ എണ്ണുന്നതിനിടയിൽ അവളുടെ ചിന്തകൾ താഴെ നിൽക്കുന്ന ഓട്ടോക്കാരനിലേക്ക് പാഞ്ഞു. “രാവിലെ ആക്രിക്കാരൻ എന്നെ നോക്കിയതുപോലെ ഈ ഓട്ടോക്കാരനും എന്നെ ശ്രദ്ധിക്കുന്നുണ്ടാകുമോ?” എന്നൊരു തോന്നൽ അവളിലുണ്ടായി. ഈ പരിഭ്രമവും ഉള്ളിലെ ചൂടും കാരണമായിരിക്കാം, താഴെ നിൽക്കുന്ന ഓട്ടോക്കാരനെ ഒന്ന് ശരിക്കു കാണണമെന്നും അവനെ അല്പം വട്ടം കറക്കണമെന്നും അവൾ വെറുതെ തീരുമാനിച്ചു.

അവൾ മനഃപൂർവ്വം സാരിയുടെ മുന്താണി അല്പം കൂടി അലസമായി തോളിലിട്ടു. തന്റെ വയറിന്റെ ഭാഗം അല്പം കൂടി വെളിവാകുന്ന രീതിയിൽ സാരി ഒന്നു ക്രമീകരിച്ചു. ആക്രിക്കാരന് മുന്നിൽ തോന്നിയ അതേ ഒരു തരം നിഗൂഢമായ ആവേശം ഇപ്പോൾ ഈ ഓട്ടോക്കാരന്റെ മുന്നിലും കാട്ടാൻ അവൾക്ക് തോന്നി.

പൈസയുമായി അവൾ പടികൾ ഇറങ്ങി താഴേക്ക് ചെന്നു. ഉമ്മറത്ത് അച്ഛന്റെ അടുത്ത് ആ ഓട്ടോക്കാരൻ നിൽപ്പുണ്ടായിരുന്നു. മാളവിക പഴ്സിൽ നിന്നും പൈസ എടുത്ത് അച്ഛന് നേരെ നീട്ടി. പക്ഷേ അവൾ നിന്നത് ഓട്ടോക്കാരന് തന്റെ വശ്യത വ്യക്തമായി കാണാൻ കഴിയുന്ന രീതിയിലായിരുന്നു.

മാളവിക: “ദാ അച്ഛാ, ചില്ലറയുണ്ട്.”

അവൾ പൈസ കൊടുക്കുമ്പോൾ അവളുടെ കൈകൾ അല്പം വിറയ്ക്കുന്നുണ്ടായിരുന്നു.

 

ഓട്ടോക്കാരന്റെ കണ്ണുകൾ അവളുടെ മുഖത്തുനിന്നും സാരിക്കിടയിലൂടെ കാണുന്ന ആ വെളുത്ത അരക്കെട്ടിലേക്ക് ഒന്ന് പാളി വീണോ എന്ന് അവൾ സംശയിച്ചു. ആ നോട്ടം അവൾ ആഗ്രഹിച്ചതുപോലെ തന്നെയായിരുന്നു.

ഓട്ടോക്കാരൻ പണം വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ മാളവിക ഒന്ന് പുഞ്ചിരിച്ചു. തന്റെ ഈ രൂപം അവനെ വല്ലാതെ ആകർഷിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി.

അവൾ മനഃപൂർവ്വം ഉമ്മറത്തെ വാതിലിന് അല്പം പിന്നിലായി നിന്നു. അച്ഛൻ പുറത്ത് ഓട്ടോക്കാരനുമായി സംസാരിക്കുകയാണ്. പുറത്തെ വെളിച്ചത്തിൽ നിന്നും അകത്തെ ഈ മങ്ങിയ വെളിച്ചത്തിലേക്ക് നോക്കിയാൽ തന്റെ രൂപം അവർക്ക് എങ്ങനെ കാണപ്പെടുമെന്ന് അവൾ ചിന്തിച്ചു.

അവൾ തന്റെ സാരിയുടെ മുന്താണി കൈകൾ കൊണ്ട് പതുക്കെ ഒന്ന് ലൂസാക്കി. അത് തോളിൽ നിന്നും അല്പം താഴേക്ക് ഊർന്നു വീണു.

ഇപ്പോൾ അവളുടെ ബ്ലൗസിനുള്ളിലെ ആ ക്രീം കളർ ബ്രായുടെ അരികുകളും, വിയർപ്പിൽ തിളങ്ങുന്ന അവളുടെ വെളുത്ത തോളും പുറത്ത് നിൽക്കുന്നവർക്ക് കാണാമായിരുന്നു.

വാതിലിന്റെ മറവിൽ നിൽക്കുന്ന മാളവികയുടെ ആ വശ്യമായ രൂപവും, സാരിക്കിടയിലൂടെ തെളിയുന്ന അവളുടെ നഗ്നമായ വയറും കണ്ടതും അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.

മാളവിക അത് വ്യക്തമായി ശ്രദ്ധിച്ചു. തന്റെ സാന്നിധ്യം അവനെ ശരിക്കും അസ്വസ്ഥനാക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി. ആക്രിക്കാരന് ശേഷം ഈ ഓട്ടോക്കാരനും തന്റെ വശ്യതയിൽ കുടുങ്ങുന്നത് കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ ഒരു വല്ലാത്ത ലഹരി തോന്നി. അച്ഛൻ പുറത്തു നിൽക്കുമ്പോൾ തന്നെ ഇത്തരമൊരു ഒളിച്ചുകളി നടത്തുന്നതിലെ ആപത്തും ആവേശവും അവളെ കൂടുതൽ ഉത്തേജിപ്പിച്ചു.

അച്ഛൻ തിരികെ വരുന്നത് കണ്ടതും അവൾ പെട്ടെന്ന് അവിടെ നിന്നും മാറി പടികൾ കയറി മുകളിലേക്ക് പോയി. ഹാളിൽ അച്ഛൻ എത്തുമ്പോഴേക്കും അവൾ മുകളിലെ മുറിയിലെത്തി വാതിലടച്ചു. അവളുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു.

അവൾ പതുക്കെ തന്റെ സാരിയുടെ മുന്താണി തോളിൽ നിന്നും താഴേക്ക് വിട്ടു. സാരി പതുക്കെ അഴിച്ച് കട്ടിലിലേക്ക് ഇട്ടു. ഇപ്പോൾ അവൾ പാവാടയിലും പച്ച ബ്ലൗസിലും മാത്രമായി. ബ്ലൗസിനും പാവാടയ്ക്കും ഇടയിലൂടെ അവളുടെ ആഴമുള്ള പൊക്കിൾച്ചുഴിയും വയറിലെ വെളുത്ത ചാലുകളും കണ്ണാടിയിൽ വ്യക്തമായി തെളിഞ്ഞു.

രാവിലെ അക്രിക്കാരൻ ആർത്തിയോടെ നോക്കിയ അതേ രൂപം. അവൾ പതുക്കെ പുറം തിരിഞ്ഞു നിന്ന് ബ്ലൗസിന്റെ ഹുക്കുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങി. ഓരോ ഹുക്കും അഴിയുമ്പോഴും അവളുടെ വെളുത്ത പുറംഭാഗം ആ വെളിച്ചത്തിൽ തിളങ്ങി. അവസാനത്തെ ഹുക്കും അഴിഞ്ഞതോടെ ബ്ലൗസ് തോളിൽ നിന്നും താഴേക്ക് വീണു.

അവൾ പതുക്കെ തിരിഞ്ഞ് കണ്ണാടിയിൽ സ്വന്തം രൂപം ആസ്വദിച്ചു. തന്റെ ക്രീം കളർ ബ്രായുടെ ലേസ് വർക്കുകൾ നഗ്നമായ തോളുകളിൽ അമർന്നു കിടക്കുന്നു. രാഹുൽ കൂടെയില്ലാത്തതിന്റെ ആ ശൂന്യതയിൽ സ്വന്തം ശരീരത്തിന്റെ വശ്യത തന്നെയായിരുന്നു അവളുടെ ഏക കൂട്ട്.

പെട്ടെന്ന് താഴെ നിന്നും അമ്മയുടെ ശബ്ദം വീണ്ടും കേട്ടു.

അമ്മ: “മോളേ മാളവിക… നീ കുളിക്കാൻ പോയതാണോ?

അമ്മയുടെ ആ വിളി അവളെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. രാവിലെ ഒരു അപരിചിതന്റെ മുന്നിൽ താൻ കാണിച്ച ആ ചടുലതയും, ഇപ്പോൾ ഈ മുറിക്കുള്ളിലെ തന്റെ ഏകാന്തതയും തമ്മിലുള്ള സംഘർഷം അവൾക്ക് വല്ലാത്തൊരു ആവേശം നൽകി. അവൾ വേഗം ബാക്കി വസ്ത്രങ്ങൾ കൂടി അഴിച്ച്, ഒരു തോർത്തുമുണ്ട് മാത്രം മാറിടത്തിൽ ചുറ്റി ബാത്റൂമിലേക്ക് നടന്നു.

ബാത്ത്റൂമിലെ ഷവറിന് താഴെ തണുത്ത വെള്ളം വീണപ്പോൾ ശരീരത്തിലെ ആ ചൂട് അല്പം കുറഞ്ഞതുപോലെ മാളവികയ്ക്ക് തോന്നി. എങ്കിലും കണ്ണടയ്ക്കുമ്പോൾ രാവിലെ കണ്ട ആക്രിക്കാരന്റെ നോട്ടവും, താഴെ വച്ച് ഓട്ടോക്കാരനെ കണ്ടപ്പോൾ ഉണ്ടായ ആവേശവും അവളുടെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു. കുളി കഴിഞ്ഞ്, നനഞ്ഞ മുടി ഒതുക്കി പിടിച്ചു കൊണ്ട് അവൾ ഒരു വെളുത്ത തോർത്തുമുണ്ട് മാത്രം മാറോട് ചേർത്ത് ചുറ്റി ബാത്ത്റൂമിൽ നിന്നും മുറിയിലേക്ക് ഇറങ്ങി.

ദേഹത്തെ വെള്ളത്തുള്ളികൾ അപ്പോഴും തോർത്തിലൂടെ അരിച്ചെറങ്ങുന്നുണ്ടായിരുന്നു. തന്റെ നഗ്നമായ തോളുകളിലും വയറിന്റെ ഭാഗത്തും തോർത്ത് പറ്റിപ്പിടിച്ചു കിടക്കുന്നത് കണ്ണാടിയിൽ നോക്കി നിൽക്കുമ്പോഴാണ് മുറിയുടെ വാതിലിൽ പെട്ടെന്ന് ഒരു മുട്ട് കേട്ടത്.

മോളേ മാളവിക… നീ കുളി കഴിഞ്ഞോ?” അമ്മയുടെ ശബ്ദം പുറത്തുനിന്ന് കേട്ടു.

മാളവിക ഒന്ന് ഞെട്ടി. താൻ ഇപ്പോൾ നിൽക്കുന്ന രൂപം—മാറിലൊരു തോർത്തുമുണ്ട് മാത്രം, അഴിഞ്ഞുലഞ്ഞ മുടി, നനഞ്ഞ ശരീരം—അമ്മ കണ്ടാൽ ശരിയാകില്ല. അവൾ പതുക്കെ ശബ്ദം താഴ്ത്തി മറുപടി പറഞ്ഞു.

മാളവിക: “കഴിഞ്ഞു അമ്മേ… ദാ വരുന്നു. ഞാൻ ഡ്രസ്സ് മാറുകയായിരുന്നു.”

അമ്മ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. “നീ വേഗം വാ മോളേ, അമ്മ ചായ ഇട്ടു വെച്ചിട്ടുണ്ട്.

മാളവിക വേഗം ഒരു കോട്ടൺ നൈറ്റി ധരിച്ച്, മുടി ഒന്നൊതുക്കി കെട്ടി താഴേക്ക് ചെന്നു. ഹാളിലെ ഡൈനിംഗ് ടേബിളിന് ചുറ്റും അച്ഛനും അമ്മയും ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൾ ചെന്ന് അവർക്കൊപ്പം ഇരുന്നു. ചൂടുള്ള ചായക്കപ്പിൽ നിന്നും ആവി ഉയരുന്നുണ്ടായിരുന്നു.

അമ്മ: “അല്ല മാളവിക, നീ അറിഞ്ഞോ ആ കാര്യങ്ങൾ? നമ്മുടെ ദേവകരന്റെ മോൾ… അവൾ ഒരു ബസ്സുകാരന്റെ കൂടെ ഇറങ്ങിപ്പോയി എന്ന്!”

മാളവിക ഒന്ന് ഞെട്ടി. ദേവകരന്റെ മോളെ അവൾക്ക് അറിയാം, നല്ല തറവാട്ടിൽ പിറന്ന കുട്ടിയാണ്.

മാളവിക: “അയ്യോ അമ്മേ, സത്യമാണോ? അവൾ എന്തിനാ അങ്ങനെ ചെയ്തത്?”

അച്ഛൻ: (ചായക്കപ്പ് താഴെ വെച്ചിട്ട്) “അതെയോ? എന്നിട്ട് അവളുടെ ആ ചെറുക്കൻ… അവൻ ഗൾഫിലല്ലേ? അതോ പുറത്ത് എവിടെയോ ആണെന്നല്ലേ പറഞ്ഞിരുന്നത്?”

അമ്മ: “അതെ, അവൻ പുറത്താണ്. പാവം, അവൻ അവിടെ കിടന്ന് കഷ്ടപ്പെട്ട് പൈസ അയക്കുന്നു. ഇവിടെ ഇവൾ നേരം പോക്കിന് ഓരോന്ന് കണ്ടെത്തി. ആ ബസ്സുകാരന്റെ വണ്ടിയിലാണ് അവൾ എന്നും കോളേജിൽ പോയിക്കൊണ്ടിരുന്നത്. അവസാനം എല്ലാം കൂടി ആകെ നാണക്കേടായി.”

തന്റെ രാഹുലും ദൂരെയെവിടെയോ ആണ്. താനും ഇന്ന് ഒരു നിമിഷം ആക്രിക്കാരന്റെ മുന്നിലും ഓട്ടോക്കാരന്റെ മുന്നിലും വഴിതെറ്റിപ്പോയ ചിന്തകളുമായി നിന്നില്ലേ എന്നോർത്തപ്പോൾ അവൾക്ക് ഒരു വിറയൽ തോന്നി.

അച്ഛൻ: “ഈ ലോകം ഇങ്ങനെയായിപ്പോയി. സ്വന്തം ഭർത്താവ് ദൂരെയാകുമ്പോൾ പെണ്ണുങ്ങൾക്ക് ഇത്രയൊക്കെ വേണോ? ആ പാവം പയ്യന്റെ ജീവിതം പോയില്ലേ…”

അമ്മ: “അതാണ് പറഞ്ഞത്, ഒരു വീട്ടിൽ ഒരിടത്തുതന്നെ നിൽക്കണം. മാളവികയെപ്പോലെ അന്തസ്സായിട്ട് ജീവിക്കാൻ എല്ലാവർക്കും കഴിയില്ലല്ലോ. കണ്ടവന്റെ വണ്ടിയുടെ പുറകെ പോയാൽ ഇങ്ങനെയൊക്കെ സംഭവിക്കും.”

അമ്മ അവളെ പുകഴ്ത്തിപ്പറഞ്ഞത് കേട്ടപ്പോൾ മാളവികയുടെ നെഞ്ചിടിപ്പ് കൂടി. രാവിലെ താൻ ആക്രിക്കാരന് മുന്നിൽ മനഃപൂർവ്വം സാരി ഒതുക്കാതെ നിന്നതും, അല്പം മുൻപ് ഓട്ടോക്കാരനെ വട്ടം കറക്കിയതുമെല്ലാം അച്ഛനും അമ്മയും അറിഞ്ഞിരുന്നെങ്കിൽ! തന്റെ ഈ ‘മാന്യത’ വെറും പുറംമോടി മാത്രമാണെന്ന് അവർക്ക് മനസ്സിലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?

ചായ കുടിച്ചു കഴിഞ്ഞിട്ടും ആ സംസാരം മാളവികയുടെ മനസ്സിൽ തങ്ങിനിന്നു. അവൾ പതുക്കെ എഴുന്നേറ്റു.

മാളവിക: “ഞാൻ ഒന്ന് മുകളിലേക്ക് പോകട്ടെ അമ്മേ, കുറച്ച് വർക്ക് ബാക്കിയുണ്ട്.”

അമ്മ: “ശരി മോളേ”

മാളവിക പടികൾ കയറി മുകളിലേക്ക് പോകുമ്പോൾ തന്റെ ജീവിതത്തിന്റെ ഇരട്ടമുഖം അവളെ കൂടുതൽ ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു. എങ്കിലും ആ രഹസ്യങ്ങൾ നൽകുന്ന വല്ലാത്തൊരു ആകർഷണത്തിൽ നിന്നും പൂർണ്ണമായും മോചിതയാകാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.

മുറിയിലെത്തിയ മാളവികയ്ക്ക് ഹാളിൽ നടന്ന ആ സംഭാഷണത്തിന്റെ ആഘാതം ഇപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല. ദേവകരന്റെ മകളുടെ കാര്യം കേട്ടപ്പോൾ ഉണ്ടായ ഒരു തരം വല്ലാത്ത അസ്വസ്ഥത അവളുടെ ഉള്ളിൽ നീറുന്നുണ്ടായിരുന്നു. ആ സമയത്താണ് ബെഡിൽ കിടന്നിരുന്ന ഫോൺ ശബ്ദിച്ചത്. നോക്കിയപ്പോൾ രാഹുലാണ്. വീഡിയോ കോൾ അല്ല, സാധാരണ കോളാണ്.

അവൾ ഫോണെടുത്തു.

മാളവിക: “ഹലോ ഏട്ടാ…”

രാഹുൽ: “എന്താ മാളൂ, നിന്റെ ശബ്ദത്തിന് ഒരു വല്ലായ്ക?

മാളവിക: “കുളി കഴിഞ്ഞ് താഴെ ചായ കുടിക്കാൻ പോയതായിരുന്നു. ഏട്ടാ… ഇവിടെ ഒരു കാര്യം അറിഞ്ഞു. ആ ദേവകരന്റെ മോൾ ഇല്ലേ, അവൾ ആരുടെയോ കൂടെ ഇറങ്ങിപ്പോയത്രേ.”

രാഹുൽ അപ്പുറത്ത് ഒന്ന് നിശബ്ദനായി. പിന്നെ ഒരു ദീർഘശ്വാസം വിട്ടു.

രാഹുൽ: “അതെയോ? പാവം ദേവകരൻ അങ്കിൾ. അവളുടെ ഹസ്ബൻഡ് ദുബായിൽ എന്തോ വലിയ ബിസിനസ്സ് ആയിരുന്നല്ലോ. അവൻ അവിടെ പണിയെടുത്തു പണം അയക്കുന്നു, ഇവിടെ അവൾ ഇങ്ങനെ കാണിച്ചു. എന്താല്ലേ മാളൂ ഓരോരുത്തരുടെ സ്വഭാവം!”

മാളവികയുടെ ഹൃദയം ഒന്ന് പിടഞ്ഞു. രാഹുൽ അറിയാതെ തന്നെ തന്നെ കുത്തിപ്പറയുന്നതുപോലെ അവൾക്ക് തോന്നി.

മാളവിക: “അതെ ഏട്ടാ… വീട്ടിൽ അച്ഛനും അമ്മയും കൂടി അത് തന്നെയാണ് പറയുന്നത്. ഒരു ബസ്സുകാരന്റെ കൂടെയാണത്രേ പോയത്. ഭർത്താവ് ദൂരെയാകുമ്പോൾ പെണ്ണുങ്ങൾക്ക് ഇങ്ങനെയൊക്കെ തോന്നുമോ?”

താൻ അറിയാതെ തന്നെ തന്റെ ഉള്ളിലെ പേടിയാണ് ആ ചോദ്യമായി പുറത്തുവന്നതെന്ന് അവൾ തിരിച്ചറിഞ്ഞു.

രാഹുൽ: “അതൊക്കെ ഓരോരുത്തരുടെ മനസ്സിന്റെ ഉറപ്പാണ് മാളൂ. നിന്നെപ്പോലെ ഒരാൾ കൂടെയുള്ളത് കൊണ്ടാണ് എനിക്ക് ഇവിടെ സമാധാനമായി ജോലി ചെയ്യാൻ പറ്റുന്നത്. നീ ഒരു ടീച്ചറായതു കൊണ്ട് എനിക്ക് വല്ലാത്തൊരു വിശ്വാസമാണ്. നീ ഒരിക്കലും എന്നെ ചതിക്കില്ലെന്ന് എനിക്കറിയാം.”

രാഹുൽ അപ്പുറത്ത് ഇരുന്നുകൊണ്ട് “എനിക്ക് നിന്നെ വലിയ വിശ്വാസമാണ്” എന്ന് ആവർത്തിച്ചു പറഞ്ഞപ്പോൾ മാളവികയുടെ ഉള്ളിൽ പടർന്നത് കുറ്റബോധമായിരുന്നില്ല, മറിച്ച് ഒരുതരം പുച്ഛവും നീറ്റലുമായിരുന്നു. അവൾ ഫോൺ മുറുകെ പിടിച്ചു.

മാളവിക: (ഉള്ളിൽ ചിന്തിച്ചു) “വിശ്വാസമോ? സ്വന്തം ഭാര്യയുടെ നഗ്നത കൂട്ടുകാരന് മുന്നിൽ വിരുന്നൊരുക്കിയ ആൾക്കാണോ എന്നോട് വിശ്വാസത്തെക്കുറിച്ച് പറയാൻ അവകാശം?”

അവൾ പതുക്കെ മറുപടി പറഞ്ഞു.

മാളവിക: “ഏട്ടാ… ആ പെൺകുട്ടി ചെയ്തത് തെറ്റായിരിക്കാം. പക്ഷേ അവൾക്ക് ആ ബസ്സുകാരനോട് തോന്നിയ ആകർഷണത്തിന് പിന്നിൽ അവളുടെ ഏകാന്തതയോ അതോ അവളുടെ ഭർത്താവിൽ നിന്നും കിട്ടാത്ത എന്തെങ്കിലും കാര്യങ്ങളോ ഉണ്ടാകില്ലേ?”

രാഹുൽ: “അതെന്താ നീ അങ്ങനെ ചോദിച്ചത്? ഭർത്താവ് പണം അയക്കുന്നുണ്ടല്ലോ, പിന്നെന്താ കുറവ്?”

മാളവിക: “പണം മാത്രമാണോ ഏട്ടാ എല്ലാം? ചിലപ്പോൾ അവൾക്ക് വേണ്ടത് മറ്റൊരാളുടെ കരുതലോ, അല്ലെങ്കിൽ ആവേശമോ ആയിരിക്കില്ലേ? ഏട്ടൻ എന്നെ വിശ്വസിക്കുന്നു എന്ന് പറയുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. പക്ഷേ ആ വിശ്വാസം എനിക്കൊരു ഭാരമാകുന്നുണ്ടോ എന്ന് ഞാൻ ചിലപ്പോൾ സംശയിക്കും.”

രാഹുൽ അപ്പുറത്ത് ഒന്ന് പതറി. അവൾ പഴയ കാര്യങ്ങൾ ഓർത്തെടുക്കുകയാണോ എന്ന് അവൻ ഭയപ്പെട്ടു.

രാഹുൽ: “മാളൂ… നീ പഴയതൊന്നും മനസ്സിൽ വെക്കരുത്. നമ്മൾ തമ്മിൽ എല്ലാം തുറന്നു പറയുന്നവരല്ലേ?”

മാളവിക: “തീർച്ചയായും ഏട്ടാ. ഞാൻ എല്ലാം തുറന്നു പറയാറുണ്ട്… പക്ഷേ ചില കാര്യങ്ങൾ അനുഭവിക്കുമ്പോഴുള്ള സുഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ലല്ലോ.”

അവൾ ഫോൺ വെച്ചു. രാഹുലിന് നൽകിയ ആ മറുപടിയിൽ ഒരുതരം പ്രതികാരം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

അവൻ തന്നെ വിശ്വസിക്കുന്നു എന്ന് പറയുമ്പോഴും, തന്റെ ഉള്ളിലെ ആ രഹസ്യ മോഹങ്ങളെ തിരിച്ചറിയാൻ അവൻ പരാജയപ്പെടുന്നു.

ആ ദിവസം സ്കൂളിൽ വല്ലാത്തൊരു തിരക്കായിരുന്നു. സ്കൂൾ ഓഡിറ്റിംഗ് നടക്കാൻ പോകുന്നതുകൊണ്ട് റെക്കോർഡുകളെല്ലാം കൃത്യമാക്കാനുള്ള ഓട്ടത്തിലായിരുന്നു എല്ലാവരും. മാളവിക തയ്യാറാക്കിയ പ്രധാനപ്പെട്ട ഒരു ഡോക്യുമെന്റിൽ ചില വലിയ തെറ്റുകൾ പറ്റിപ്പോയി. പ്രിൻസിപ്പൽ അത് കണ്ടതും എല്ലാവരുടെയും മുന്നിൽ വെച്ച് മാളവികയെ വല്ലാതെ ശകാരിച്ചു.

പ്രിൻസിപ്പൽ: “മാളവിക ടീച്ചർ, ഇതെന്തൊരു ഉത്തരവാദിത്തമില്ലായ്മയാണ്? ഓഡിറ്റർമാർ വരാനിരിക്കുകയാണ്. ഈ തെറ്റുകൾ കണ്ടാൽ അവർ നമ്മളെ വെറുതെ വിടുമോ? ഒരു ടീച്ചറിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല!”

എല്ലാവരുടെയും മുന്നിൽ വെച്ച് വഴക്ക് കേട്ടപ്പോൾ മാളവികയുടെ കണ്ണ് നിറഞ്ഞു. അവൾ വല്ലാതെ തളർന്നുപോയി. തല കുനിച്ചു നിൽക്കുന്ന അവളുടെ അരികിലേക്ക് ആരും വന്നില്ല. കുറച്ചു കഴിഞ്ഞു സ്റ്റാഫ് റൂമിന്റെ ഒരു മൂലയിൽ ഡോക്യുമെന്റുകൾ ശരിയാക്കാൻ നോക്കി ഇരിക്കുമ്പോഴാണ് വിനോദ് സാർ അങ്ങോട്ട് വന്നത്.

വിനോദ്: “ടീച്ചർ എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്? പ്രിൻസിപ്പൽ അങ്ങനെ പലതും പറയും, അതൊന്നും സാരമാക്കണ്ട.”

മാളവിക: (സങ്കടത്തോടെ) “അതല്ല സാർ, ഇത്രയും തെറ്റുകൾ ഞാൻ കാണാതെ പോയല്ലോ എന്നോർക്കുമ്പോഴാ. ഇത് ഇനി എങ്ങനെ ശരിയാക്കും എന്ന് എനിക്കറിയില്ല.”

വിനോദ്: (അവളുടെ അരികിലിരുന്ന് ഫയൽ കയ്യിലെടുത്തു) “ഇത്രയേ ഉള്ളൂ കാര്യം? ഇതൊക്കെ നമുക്ക് പെട്ടെന്ന് ശരിയാക്കാം. ടീച്ചർ പേടിക്കണ്ട, ഞാൻ ഇത് കൂടെയിരുന്നു നോക്കിത്തരാം. നമുക്ക് ഒരുമിച്ച് ചെയ്യാം.”

വിനോദ് സാർ ഓരോ പേജും കൃത്യമായി പരിശോധിച്ചു. മാളവികയ്ക്ക് പറ്റിയ തെറ്റുകളെല്ലാം അദ്ദേഹം ക്ഷമയോടെ തിരുത്തിക്കൊടുത്തു. ഇടയ്ക്ക് അദ്ദേഹം മാളവികയെ നോക്കി പതുക്കെ ചിരിച്ചു. ആ ചിരിയിൽ ഒരു പ്രത്യേക ആശ്വാസമുണ്ടായിരുന്നു.

വിനോദ്: “ടീച്ചറുടെ മനസ്സ് എവിടെയോ ആണെന്ന് തോന്നുന്നു. എന്തായാലും ഇപ്പോൾ ഇതാ എല്ലാം സെറ്റായിട്ടുണ്ട്. ഇനി പ്രിൻസിപ്പലിന് ഇത് ധൈര്യമായി കൊടുക്കാം.”

മാളവിക: “സത്യം പറഞ്ഞാൽ സാർ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് വല്ലാതെ ബുദ്ധിമുട്ടിയേനെ. ഒരുപാട് നന്ദി സാർ.”

വിനോദ്: “നന്ദിയൊന്നും വേണ്ട മാളവിക ടീച്ചർ. നമ്മൾ സഹപ്രവർത്തകരല്ലേ? ഇനി ഇതുപോലെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് ചോദിക്കാൻ മടിക്കണ്ട.”

അദ്ദേഹം തന്റെ കൈ മാളവികയുടെ കയ്യിൽ പതുക്കെ ഒന്ന് അമർത്തിപ്പിടിച്ചു.

വിനോദ് സാർ ശരിയാക്കി നൽകിയ ഡോക്യുമെന്റുകളുമായി മാളവിക പതുക്കെ പ്രിൻസിപ്പലിന്റെ ക്യാബിനിലേക്ക് നടന്നു. ഉള്ളിൽ ചെറിയൊരു പേടിയുണ്ടായിരുന്നെങ്കിലും വിനോദ് സാർ നൽകിയ ആത്മവിശ്വാസം അവൾക്ക് തുണയായി.

മാളവിക ഫയൽ പ്രിൻസിപ്പലിന്റെ മേശപ്പുറത്ത് വെച്ചു. അദ്ദേഹം ഗൗരവത്തിൽ കണ്ണട വെച്ച് ഓരോ പേജും പരിശോധിക്കാൻ തുടങ്ങി. ഓരോ പേജ് മറിക്കുമ്പോഴും മാളവികയുടെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. കുറച്ചു സമയത്തെ നിശബ്ദതയ്ക്ക് ശേഷം അദ്ദേഹം ഫയൽ അടച്ചുവെച്ചു മാളവികയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

പ്രിൻസിപ്പൽ: “വളരെ നന്നായിട്ടുണ്ട് മാളവിക ടീച്ചർ. ഒരു തെറ്റുപോലുമില്ലാതെ വളരെ സിസ്റ്റമാറ്റിക് ആയിട്ടാണ് ഇത് ചെയ്തിരിക്കുന്നത്. ഓഡിറ്റർമാർക്ക് ഇനി ഒരു പരാതിയും പറയാൻ കഴിയില്ല.”

മാളവിക: “താങ്ക്യൂ സാർ. നേരത്തെ പറ്റിയ തെറ്റുകൾക്ക് ക്ഷമിക്കണം.”

പ്രിൻസിപ്പൽ: “അയ്യോ, അതോർത്ത് ടീച്ചർ വിഷമിക്കണ്ട. രാവിലെ ഓഡിറ്റിന്റെ തിരക്കും ടെൻഷനും കാരണം ഞാൻ കുറച്ച് കടുപ്പത്തിൽ സംസാരിച്ചു പോയി. എല്ലാവരുടെയും മുന്നിൽ വെച്ച് അങ്ങനെ പറയരുതായിരുന്നു. ഐ ആം റിയലി സോറി ഫോർ ദാറ്റ്.”

മാളവിക: “സാരമില്ല സാർ, എനിക്ക് മനസ്സിലാകും.”

പ്രിൻസിപ്പൽ: “ടീച്ചറുടെ ആത്മാർത്ഥത എനിക്കറിയാം. എന്തായാലും ഇത്ര പെട്ടെന്ന് ഇത് ഇത്ര പെർഫെക്റ്റ് ആയി മാറ്റിയെടുക്കാൻ ടീച്ചർ കാണിച്ച ആ ഒരു എഫർട്ടിനെ ഞാൻ അഭിനന്ദിക്കുന്നു. വെരി ഗുഡ്.”

പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മാളവികയ്ക്ക് വലിയൊരു ആശ്വാസം തോന്നി. അവളുടെ മുഖത്ത് സന്തോഷം വിരിഞ്ഞു. സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോൾ വിനോദ് സാർ ദൂരെ നിന്ന് അവളെ നോക്കി കണ്ണുകൊണ്ട് “എന്തായി?” എന്ന് ചോദിക്കുന്നുണ്ടായിരുന്നു. മാളവിക ചിരിച്ചുകൊണ്ട് തള്ളവിരൽ ഉയർത്തി കാണിച്ചു.

വിനോദ് സാർ ഇല്ലായിരുന്നെങ്കിൽ താൻ ഇന്ന് വല്ലാതെ അപമാനിതയാകുമായിരുന്നു എന്ന് മാളവിക ഓർത്തു. ആ ചിന്ത അദ്ദേഹത്തോടുള്ള അവളുടെ അടുപ്പം ഒന്നുകൂടി വർദ്ധിപ്പിച്ചു.

ഫയലുകൾ എല്ലാം ഒതുക്കി വെച്ച് മാളവിക വാച്ചിലേക്ക് നോക്കിയപ്പോൾ സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. സ്കൂൾ പരിസരം ആകെ ശാന്തമായിക്കഴിഞ്ഞു. സ്റ്റാഫ് റൂമിൽ അവൾ മാത്രമാണ് ബാക്കിയുള്ളത്. പുറത്ത് സന്ധ്യയുടെ മങ്ങിയ വെളിച്ചം പടർന്നു തുടങ്ങിയിരിക്കുന്നു.

വേഗം ബാഗ് എടുത്ത് ഫോൺ നോക്കിയപ്പോഴാണ് സൗമ്യ ടീച്ചറുടെ മെസ്സേജ് കണ്ടത്: “മാളൂ, എനിക്ക് ഒരു അത്യാവശ്യ കാര്യമുണ്ട്, ഞാൻ നേരത്തെ ഇറങ്ങി. നീ ഒറ്റയ്ക്ക് പോകില്ലേ?”

മെസ്സേജ് വായിച്ചതും മാളവികയുടെ മുഖം ഇരുണ്ടു. അവൾക്ക് സൗമ്യയോട് വല്ലാത്തൊരു ദേഷ്യവും ഒപ്പം സങ്കടവും തോന്നി.

ഇന്ന് താൻ ഇത്രയും വലിയൊരു ജോലിത്തിരക്കിൽ ആയിരുന്നിട്ടും, പ്രിൻസിപ്പലിന്റെ അടുത്തുനിന്ന് ചീത്ത കേട്ട് മാനസികമായി തളർന്നിരുന്നിട്ടും, ഒരു വാക്ക് നേരിട്ട് പറയാതെ അവൾ പോയത് മാളവികയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല.

അവൾ ഫോൺ ബാഗിലേക്ക് വലിച്ചെറിഞ്ഞു. സ്റ്റാഫ് റൂമിലെ ഫാനുകൾ ഓരോന്നായി ഓഫ് ചെയ്യുമ്പോൾ അവളുടെ ഉള്ളിൽ സൗമ്യയോടുള്ള അമർഷം പുകയുന്നുണ്ടായിരുന്നു. താൻ തനിച്ചായിപ്പോയി എന്നൊരു തോന്നൽ അവളെ വല്ലാതെ അസ്വസ്ഥയാക്കി. ഈ നേരത്ത് ഇനി ബസ് സ്റ്റാൻഡിൽ പോയി കാത്തുനിൽക്കുന്നത് ഓർക്കുമ്പോൾ അവൾക്ക് മടുപ്പ് തോന്നി.

കണ്ണാടിയിൽ നോക്കി മുടി ഒന്ന് ഒതുക്കി, വാതിൽ പൂട്ടി അവൾ വരാന്തയിലേക്ക് ഇറങ്ങി. .

സ്കൂളിന്റെ നീളൻ വരാന്തയിലൂടെ ബാഗും തൂക്കി താഴേക്ക് ഇറങ്ങുമ്പോഴും മാളവികയുടെ മനസ്സിൽ സൗമ്യയോടുള്ള അമർഷം തന്നെയായിരുന്നു. വിജനമായ സ്കൂൾ മുറ്റത്തേക്ക് നോക്കി അവൾ ഒരു നിമിഷം നിന്നു. അപ്പോഴാണ് പാർക്കിംഗ് ഏരിയയിൽ വിനോദ് സാർ തന്റെ കാറിന് അരികിൽ നിൽക്കുന്നത് കണ്ടത്. അവൾ അവിടെ നിൽക്കുന്നത് കണ്ടതും അദ്ദേഹം പതുക്കെ അവളുടെ അടുത്തേക്ക് നടന്നു വന്നു.

വിനോദ്: “എന്താ മാളവിക ടീച്ചർ, ഇത്രയും വൈകിയോ? സൗമ്യ ടീച്ചറെവിടെ? നിങ്ങളെപ്പോഴും ഒന്നിച്ചാണല്ലോ പോകാറുള്ളത്.”

മാളവിക: (ഒന്ന് നിശ്വസിച്ചുകൊണ്ട്) “അവൾ പോയി സാർ… എനിക്കൊരു മെസ്സേജ് അയച്ചിട്ട് അവൾ നേരത്തെ ഇറങ്ങി. ഫയലുകളുടെ തിരക്കിലായതുകൊണ്ട് ഞാൻ ശ്രദ്ധിച്ചില്ല.”

മാളവികയുടെ സ്വരത്തിലെ ഇടർച്ച വിനോദ് സാർ തിരിച്ചറിഞ്ഞു. അവളുടെ മുഖത്തെ മ്ലാനത കണ്ടപ്പോൾ അദ്ദേഹത്തിന് വല്ലാത്തൊരു സഹതാപം തോന്നി.

വിനോദ്: (അല്പം കൂടി അടുത്ത് വന്ന് ആശ്വാസത്തോടെ) “സാരമില്ല മാളവിക ടീച്ചർ. ആളുകൾ ചിലപ്പോൾ അങ്ങനെയാണ്. എല്ലാവരും നമ്മളെപ്പോലെ ആവണം എന്നില്ലല്ലോ. ടീച്ചർ ഇന്ന് വല്ലാതെ കഷ്ടപ്പെട്ടു, അതിന്റെ കൂടെ ഇതിങ്ങനെ സംഭവിച്ചപ്പോൾ സങ്കടം തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ അതോർത്ത് ഇപ്പോൾ വിഷമിക്കണ്ട.”

അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരു പ്രത്യേക കരുതൽ ഉണ്ടായിരുന്നു. ആ മങ്ങിയ വെളിച്ചത്തിൽ വിനോദ് സാറിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ മാളവികയ്ക്ക് എന്തെന്നില്ലാത്തൊരു ആശ്വാസം തോന്നി.

വിനോദ്: “സൗമ്യ ടീച്ചർ പോയെങ്കിൽ പോകട്ടെ. ഞാൻ ഇവിടെ ഉണ്ടല്ലോ. ടീച്ചറെ ഞാൻ വീട്ടിൽ കൊണ്ടുപോയി വിടാം. ഈ നേരത്ത് ഇനി ബസ് സ്റ്റോപ്പിൽ പോയി കാത്തുനിൽക്കണ്ട. വാ…”

മാളവിക: “അത് സാറിന് ബുദ്ധിമുട്ടാവില്ലേ? സാറിന്റെ വീട് വേറെ വശത്തല്ലേ?”

വിനോദ്: (ചിരിച്ചുകൊണ്ട്) “ഒരു ബുദ്ധിമുട്ടുമില്ല. മാളവിക ടീച്ചറെ സുരക്ഷിതമായി വീട്ടിൽ എത്തിക്കുക എന്നത് ഇപ്പോൾ എന്റെ കൂടി ഉത്തരവാദിത്തമാണ്. ടീച്ചർ വന്ന് കാറിൽ കയറൂ.”

വിനോദ് സാർ മുന്നിൽ നടന്ന് കാറിന്റെ ഡോർ തുറന്നു കൊടുത്തു.

അവൾ പതുക്കെ കാറിന്റെ മുൻസീറ്റിലേക്ക് കയറി. വിനോദ് സാർ കാർ സ്റ്റാർട്ട് ചെയ്തപ്പോൾ ആ ചെറിയ ഇടത്തിൽ അദ്ദേഹത്തിന്റെ പെർഫ്യൂമിന്റെ ഗന്ധം പടർന്നു.

വിനോദ് സാർ കാർ പതുക്കെ റോഡിലൂടെ ഓടിച്ചുകൊണ്ട് മാളവികയെ ഒന്ന് നോക്കി ചിരിച്ചു. കാറിനുള്ളിൽ എസിയുടെ നല്ല തണുപ്പുണ്ടായിരുന്നെങ്കിലും, മാളവികയുടെ മനസ്സിൽ സൗമ്യ ടീച്ചറോടുള്ള ദേഷ്യം അപ്പോഴും കെട്ടടങ്ങിയിരുന്നില്ല.വിനോദ് സാർ: “മാളവിക ടീച്ചറെ, നമ്മൾ ഈ പോകുന്ന വഴിക്കൊരു നല്ല ചെറിയ കടയുണ്ട്. അവിടുത്തെ ചായയും പിന്നെ ചൂട് ഉഴുന്നുവടയും അടിപൊളിയാണ്. നമുക്ക് കുറച്ചു നേരം അവിടെ ഒന്ന് നിർത്തിയാലോ? എന്നിട്ട് നല്ല ചൂട് ചായ കുടിച്ചു കഴിഞ്ഞാൽ ടീച്ചറുടെ ഈ തലവേദനയൊക്കെ അങ്ങ് മാറും.”

മാളവിക ഒന്ന് ആലോചിച്ചു.ഇപ്പോൾ ഈ സമയത്ത് ഒരു ചൂട് ചായയും വടയും കഴിക്കുന്നത് നല്ലൊരു ആശ്വാസമായിരിക്കും എന്ന് അവൾക്ക് തോന്നി.

മാളവിക: “സത്യം പറഞ്ഞാൽ എനിക്ക് നല്ല വിശപ്പുണ്ട് സാർ. പിന്നെ ഈ ക്ഷീണത്തിൽ ഒരു ചായ കുടിച്ചാൽ കൊള്ളാം എന്ന് തോന്നുന്നു. പക്ഷേ സാറിന് വൈകിയാൽ കുഴപ്പമാവുമോ?”

വിനോദ് സാർ: (ചിരിച്ചുകൊണ്ട്) “ഹേയ്, എനിക്ക് എന്ത് കുഴപ്പം!

എന്നാൽ പിന്നെ നമുക്ക് അവിടെ നിർത്താം.”

വിനോദ് സാർ കാർ റോഡിന്റെ ഒരു വശത്തുള്ള ആ ചെറിയ തട്ടുപൊളിപ്പൻ കടയിലേക്ക് തിരിച്ചു. ആ കടയുടെ പുറത്ത് നല്ല ചൂട് വടയുടെ മണം വരുന്നുണ്ടായിരുന്നു.വിനോദ് സാർ കാർ നിർത്തി ഡോർ തുറന്ന് പുറത്തിറങ്ങി, മാളവികയുടെ ഡോറും തുറന്നു കൊടുത്തു. അവർ രണ്ടുപേരും ആ കടയുടെ ഒരു മൂലയിലുള്ള ബെഞ്ചിൽ ഇരുന്നു.

വിനോദ് സാർ: “ചേട്ടാ, രണ്ട് ചൂട് ചായയും പിന്നെ നല്ല ചൂടുള്ള നാല് വടയും എടുത്തോ.”

മാളവിക അവിടെ ഇരുന്നപ്പോൾ അവളുടെ മനസ്സ് ഒന്ന് ശാന്തമായി. വിനോദ് സാറിന്റെ ആ പെരുമാറ്റം അവളുടെ ഉള്ളിൽ ഒരു പുതിയ തരം അനുഭവം ഉണ്ടാക്കി.

വിനോദ് സാർ: “ടീച്ചറെ, സൗമ്യയെപ്പോലെയുള്ള ആളുകൾക്ക് വേണ്ടി ദേഷ്യം പിടിച്ചു നമ്മുടെ ദിവസം കളയുന്നത് എന്തിനാ? ഇത് കണ്ടില്ലേ, ഈ വട കഴിച്ച് നല്ല ചായ കുടിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം… അത് മതി നമുക്ക്.”

മാളവിക വട ഒരു കഷ്ണം എടുത്ത് കഴിച്ചു. “സത്യം സാർ, ഇത് നല്ല രുചിയുണ്ട്. പിന്നെ സാർ എന്നെ സഹായിച്ചതിന് ഞാൻ എങ്ങനെയാ നന്ദി പറയുക എന്നറിയില്ല.”

വിനോദ് സാർ: (അവളുടെ കണ്ണുകളിലേക്ക് നോക്കി) “നന്ദിയൊന്നും പറയല്ലേ ടീച്ചറെ. നമ്മൾ തമ്മിൽ ഇപ്പോൾ ഒരു പ്രത്യേക ബന്ധം ഉണ്ടെന്ന് എനിക്ക് തോന്നുന്നു. അത് നന്ദിക്കും അപ്പുറമാണ്.”

ആ മങ്ങിയ വെളിച്ചത്തിൽ വിനോദ് സാറിന്റെ ആ വശ്യമായ നോട്ടം വീണ്ടും മാളവികയുടെ നേരെ വന്നു.

ആ മങ്ങിയ വെളിച്ചമുള്ള ചായക്കടയിലെ ബെഞ്ചിലിരുന്ന് വട കഴിക്കുമ്പോൾ, മാളവിക തന്റെ ചുറ്റുപാടുകളെല്ലാം മറന്നുപോയിരുന്നു. ചൂടുള്ള ഉഴുന്നുവടയുടെ രുചി ആസ്വദിക്കുന്നതിനിടയിൽ, അവളുടെ തോളിൽ നിന്നും സാരിയുടെ പല്ല് അല്പം വഴുതിമാറി.

സാരി നീങ്ങിയതോടെ മാളവികയുടെ വയറിന്റെ ഭാഗം അല്പം വെളിപ്പെട്ടു. അവളുടെ വെളുത്ത വയറും ആഴമുള്ള പൊക്കിൾചുഴിയും ആ മങ്ങിയ വെളിച്ചത്തിൽ തെളിഞ്ഞു നിന്നു. വിനോദ് സാറിന്റെ സംസാരം പെട്ടെന്ന് നിലച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ അറിയാതെ ആ ഭാഗത്തേക്ക് പതിഞ്ഞു. ആ നോട്ടത്തിൽ വല്ലാത്തൊരു ആഗ്രഹവും വന്യതയും ഉണ്ടായിരുന്നു.

മാളവിക ചായ കുടിക്കാൻ ഗ്ലാസ് ഉയർത്തിയപ്പോഴാണ് വിനോദ് സാർ എങ്ങോട്ടാണ് നോക്കുന്നതെന്ന് ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ നോട്ടം തന്റെ പൊക്കിളിലാണെന്ന് കണ്ട

പക്ഷേ അവൾ പരിഭ്രമിച്ചില്ല, പകരം ഒരു കുസൃതിച്ചിരിയോടെ അവൾ സാരി പതുക്കെ വലിച്ചിട്ടു.

മാളവിക: (ഒരു കള്ളച്ചിരിയോടെ വിനോദ് സാറിനെ നോക്കി) “എന്താ സാർ… ഇങ്ങനെ നോക്കുന്നത്? ഞാൻ വട കഴിക്കുന്നത് കണ്ടിട്ട് സാറിന് ഭയങ്കര അസൂയ തോന്നുന്നുണ്ടോ?”

വിനോദ് സാർ: (പെട്ടെന്ന് ഒന്ന് പതറിപ്പോയി, പതുക്കെ ചിരിച്ചുകൊണ്ട്) “അത്… അത് പിന്നെ… ടീച്ചർ വട കഴിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്. അതുകൊണ്ട് നോക്കിപ്പോയതാ.”

മാളവിക: “സത്യം പറയൂ സാർ… സാറിന് വട കാണുമ്പോൾ ഭയങ്കര ആർത്തിയാണല്ലേ? ദാ, ഈ വട കൂടി സാർ എടുത്തോ.”

അവൾ തന്റെ പ്ലേറ്റിലിരുന്ന വടയുടെ കഷ്ണം അദ്ദേഹത്തിന് നേരെ നീട്ടി. വിനോദ് സാർ അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ ‘വടയല്ല, എനിക്ക് നിന്നെയാണ് ആർത്തി’ എന്നൊരു അർത്ഥം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

വിനോദ് സാർ: “എനിക്ക് ആർത്തിയുണ്ട് മാളവിക..

മാളവിക: “സാർ നമുക്ക് ഇറങ്ങാം, നേരം ഒരുപാടായി.”

അവൾ എഴുന്നേറ്റു. വിനോദ് സാർ പൈസ കൊടുത്ത് അവളുടെ പിന്നാലെ നടന്നു.

കാർ പതുക്കെ ടൗണിലേക്ക് അടുക്കുകയായിരുന്നു. വിനോദ് സാറിന്റെ ഓരോ വാക്കും നോട്ടവും മാളവികയുടെ ഉള്ളിൽ പുതിയൊരു തരംഗമുണ്ടാക്കിയെങ്കിലും, തന്റെ വീടിനടുത്തേക്ക് സാറിനെ കൊണ്ടുപോകുന്നത് അത്ര സുരക്ഷയല്ലെന്ന് അവൾക്ക് തോന്നി.

മാളവിക: “സാർ… എന്നെ ആ ടൗണിലെ ജംഗ്ഷനിൽ ഇറക്കിയാൽ മതി. അവിടെ നിന്ന് ഞാൻ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം.”

വിനോദ് സാർ വണ്ടി ഒന്ന് സാവധാനത്തിലാക്കി. അദ്ദേഹത്തിന് അവളെ അത്ര പെട്ടെന്ന് വിടാൻ താല്പര്യമില്ലായിരുന്നു.

വിനോദ് സാർ: “അതെന്താ ടീച്ചറെ? ഞാൻ ടീച്ചറുടെ വീടിന്റെ മുറ്റം വരെ കൊണ്ടുവിടാമല്ലോ. ഈ നേരത്ത് ഇനി എന്തിനാ ഓട്ടോ പിടിക്കുന്നത്?”

മാളവിക: “അത് വേണ്ട സാർ. ഈ ചെറിയ സ്ഥലമല്ലേ, ആരെങ്കിലും കണ്ടാൽ ആവശ്യമില്ലാത്ത സംസാരങ്ങൾ ഉണ്ടാകും. സാറിന് അറിയാമല്ലോ ഇവിടുത്തെ രീതികൾ. അതുകൊണ്ട് ടൗണിൽ ഇറങ്ങുന്നതാണ് നല്ലത്.”

വിനോദ് സാർ ഒരു നിമിഷം അവളെ നോക്കി. അദ്ദേഹം കാർ ടൗണിലെ തിരക്കില്ലാത്ത ഒരു മൂലയിലേക്ക് മാറ്റി നിർത്തി.

വിനോദ് സാർ: “ടീച്ചർ പറയുന്നത് ശരിയാണ്.

മാളവിക ഒന്നും മിണ്ടിയില്ല. അവൾ ബാഗ് എടുത്ത് ഡോർ തുറക്കാൻ തുനിഞ്ഞപ്പോൾ വിനോദ് സാർ അവളുടെ കയ്യിൽ ഒന്ന് മുറുകെ പിടിച്ചു.മാളവിക തിരിഞ്ഞു നോക്കി ഒരു വശ്യമായ ചിരി ചിരിച്ചു.ഓട്ടോയിൽ നിന്നിറങ്ങി മാളവിക തന്റെ വീടിന്റെ ഗേറ്റിലേക്ക് നടന്ന

മാളവിക വീടിന്റെ ഉമ്മറത്ത് എത്തുമ്പോൾ തന്നെ അർജുന്റെ ബൈക്ക് പോർച്ചിൽ കിടക്കുന്നത് കണ്ടു. അവൾ അകത്തേക്ക് കയറിയപ്പോൾ അർജുൻ ഹാളിലെ സോഫയിൽ വളരെ സുഖമായി ഇരുന്ന് ടിവി കാണുകയായിരുന്നു.

സ്കൂളിൽ നിന്നും വരുമ്പോൾ ഉണ്ടായ ചെറിയ അസ്വസ്ഥതകൾ മാറ്റി.

മാളവിക: “നീ എപ്പോൾ എത്തി അർജുൻ? ഞാൻ വിചാരിച്ചില്ല നീ ഈ സമയത്ത് ഇവിടെ ഉണ്ടാകുമെന്ന്.”

അർജുൻ ടിവിയിൽ നിന്നും കണ്ണെടുത്ത് മാളവികയെ ഒന്ന് നോക്കി. അവളുടെ ആ പുതിയ ലുക്ക് അവൻ ആസ്വദിക്കുന്നുണ്ടായിരുന്നു.

അർജുൻ: “ഞാൻ വന്നിട്ട് കുറച്ചു നേരമായി മാളൂ ചേച്ചി. രാഹുൽ ഏട്ടൻ വിളിച്ചിരുന്നു, ഒരു ഫയൽ ഏൽപ്പിക്കാൻ ഉണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് വന്നതാ.”

മാളവിക: “അമ്മയും അച്ഛനും എവിടെ? വീടിനുള്ളിൽ ആരെയും കാണുന്നില്ലല്ലോ.”

അർജുൻ: “അവര് രണ്ടുപേരും കൂടി പറമ്പിലേക്ക് പോയിട്ടുണ്ട്.

അവൾ തന്റെ തോളിലെ ബാഗ് ശരിയാക്കി വെച്ചു.

മാളവിക: “ശരി, ഞാൻ കുടിക്കാൻ ചായ എടുക്കാം. അതിനു മുൻപ് ഈ ഡ്രസ്സ് ഒന്ന് മാറ്റിയിട്ട് വരാം. നീ ഇരിക്ക് കേട്ടോ.”

അർജുൻ: (ഒരു കള്ളച്ചിരിയോടെ) “ശരി ചേച്ചി, ഈ പുതിയ സാരി സെലക്ഷൻ കൊള്ളാം കേട്ടോ. ആ കളർ നിനക്ക് നല്ല ചേർച്ചയുണ്ട്.”

അർജുന്റെ ആ കമന്റ് കേട്ടപ്പോൾ മാളവിക ഒന്നും മിണ്ടാതെ തന്റെ മുറിയിലേക്ക് നടന്നു. മുറിയിൽ കയറി വാതിൽ ചാരി സാരി അഴിക്കാൻ തുടങ്ങുമ്പോഴാണ് കണ്ണാടിയിൽ അവൾ സ്വന്തം രൂപം ശ്രദ്ധിച്ചത്. അർജുൻ പറഞ്ഞതുപോലെ ആ സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു.

 

റിയിൽ കയറി വാതിൽ ചാരി മാളവിക തന്റെ സാരിയുടെ പിൻ അഴിക്കാൻ നോക്കുകയായിരുന്നു. കൈ എത്താത്തിടത്ത് കുടുങ്ങിപ്പോയ ആ സേഫ്റ്റി പിൻ അഴിക്കാൻ അവൾ കഷ്ടപ്പെടുന്നത് വാതിലിനിടയിലൂടെ അർജുൻ കാണുന്നുണ്ടായിരുന്നു. പെട്ടെന്ന് വാതിൽ പതുക്കെ തുറന്ന് അർജുൻ അകത്തേക്ക് കയറി.

മാളവിക പെട്ടെന്ന് ഞെട്ടി സാരി നെഞ്ചോട് ചേർത്ത് പിടിച്ചു. “നീ എന്താ ഈ കാണിക്കുന്നത്? പുറത്തിറങ്ങു അർജുൻ!” അവൾ പരിഭ്രമത്തോടെ പറഞ്ഞു.

എന്നാൽ അർജുൻ ഒട്ടും കുലുക്കമില്ലാതെ അവളുടെ അടുത്തേക്ക് വന്നു. “ചേച്ചി ഒന്ന് അടങ്ങ്… ആ പിൻ കുടുങ്ങി കിടക്കുകയല്ലേ, ഞാൻ സഹായിക്കാം എന്ന് കരുതി വന്നതാ,” അവൻ വളരെ ശാന്തനായി പറഞ്ഞു.

അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ അർജുൻ മാളവികയെ തിരിച്ചു നിർത്തി. ആ പിൻ അവൻ പതുക്കെ അഴിക്കാൻ തുടങ്ങി. അവന്റെ വിരലുകൾ അവളുടെ പുറത്ത് തട്ടിയപ്പോൾ മാളവിക അറിയാതെ ഒന്ന് വിറച്ചു.

പിൻ അഴിച്ചു മാറ്റിയതോടെ ആ സാരിത്തലപ്പ് അവളുടെ തോളിൽ നിന്നും താഴേക്ക് വീണു.

 

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ ഗൗരവത്തോടെ ചോദിച്ചു.

അർജുൻ: “മാളൂ ചേച്ചി… എനിക്ക് ഒരു കാര്യം സത്യസന്ധമായി അറിയണം. രാത്രി ഞാൻ ആ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ ചേച്ചിക്ക് എന്നോട് എന്തെങ്കിലും മോശം വികാരം തോന്നിയോ? അതോ ഞാൻ ഒരു വഷളനാണെന്ന് ചേച്ചി വിചാരിച്ചോ?”

മാളവിക അവനെ ഒന്ന് നോക്കി. അവളുടെ ഉള്ളിലെ പരിഭ്രമം പതുക്കെ മാറി. അവൻ തന്നെ ബഹുമാനിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.

മാളവിക: “അർജുൻ… നീ എന്തിനാ ഇപ്പോൾ അത് ചോദിക്കുന്നത്? എനിക്ക് നിന്നോട് അങ്ങനെ ഒന്നും തോന്നിയിട്ടില്ല.”

അർജുൻ: “അല്ല ചേച്ചി… ഓരോന്ന് പറഞ്ഞു വന്നപ്പോൾ ഞാൻ ആവേശത്തിൽ പലതും പറഞ്ഞു പോയി.

മാളവിക ഒന്ന് തളർന്ന് കട്ടിലിൽ ഇരുന്നു. അവൾ അർജുന്റെ മുഖത്തേക്ക് നോക്കാതെ പതുക്കെ പറഞ്ഞു.

മാളവിക: “സത്യം പറഞ്ഞാൽ അർജുൻ… നീ പറഞ്ഞതൊന്നും എനിക്ക് മോശമായി തോന്നിയില്ല. പകരം, നിന്റെ ആ തുറന്നുപറച്ചിൽ എനിക്ക് പുതിയൊരു അനുഭവമായിരുന്നു. രാഹുൽ എന്നോട് ഇങ്ങനെയൊന്നും സംസാരിക്കാറില്ല. നിന്റെ ആ വാക്കുകളിൽ ഒരുതരം സത്യസന്ധത ഉണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് നിന്നോട് കൂടുതൽ ബഹുമാനമേ തോന്നിയുള്ളൂ.”

അർജുൻ അവളുടെ അരികിൽ തറയിൽ ഇരുന്നു. അവൻ അവളുടെ കൈകളിൽ പതുക്കെ ഒന്ന് തൊട്ടു. അത് ഒരു സഹോദരന്റെ സ്നേഹത്തോടെയായിരുന്നു.

അർജുൻ: “എനിക്ക് ആശ്വാസമായി ചേച്ചി. ചേച്ചിക്ക് ഇഷ്ടമില്ലാത്ത ഒന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല.

മാളവിക അർജുന്റെ തലയിൽ പതുക്കെ തലോടി. അവൾക്ക് അവനോട് ഇപ്പോൾ പഴയതിനേക്കാൾ കൂടുതൽ അടുപ്പം തോന്നുന്നു.

അർജുൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. മാളവിക തുടന്നു:

മാളവിക: “നീ അന്ന് അർച്ചനയുടെ കൂടെ ആ ഷെഡിൽ ഇരുന്ന കാര്യം വിവരിച്ചപ്പോൾ, ഞാൻ ശരിക്കും ആ പഴയ കാലത്തെക്കുറിച്ച് ഓർത്തു പോയി. നമ്മൾ സ്ത്രീകൾ ആഗ്രഹിക്കുന്നതും അങ്ങനെയുള്ള നിമിഷങ്ങളാണ് അർജുൻ. പക്ഷേ പലപ്പോഴും അത് കിട്ടാറില്ല. നിന്റെ വാക്കുകളിൽ ഒരു വല്ലാത്ത സത്യസന്ധത ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ ആവേശത്തോടെ കേട്ടിരുന്നത്.”

അർജുൻ പതുക്കെ ചിരിച്ചു. അവൾ തന്നെ മനസ്സിലാക്കിയതിൽ അവന് വലിയ സന്തോഷം തോന്നി.

അർജുൻ: “അപ്പോ… ഞാൻ പറഞ്ഞതൊന്നും ചേച്ചിക്ക് വഷളത്തരമായി തോന്നിയില്ല അല്ലേ? എനിക്ക് പേടിയുണ്ടായിരുന്നു, ചേച്ചി എന്നെ വെറുക്കുമോ എന്ന്.”

മാളവിക: “ഒരിക്കലുമില്ല. മറിച്ച്, നിന്നോട് എനിക്ക് ഇപ്പോൾ വല്ലാത്തൊരു വിശ്വാസം തോന്നുന്നു. ആരോടും പറയാത്ത പലതും നിന്നോട് പറയാം എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട്.”

മാളവികയുടെ ആ വാക്കുകൾ കേട്ടപ്പോൾ അർജുന്റെ കണ്ണുകളിൽ ഒരു പുതിയ തിളക്കം വന്നു. അവൻ പതുക്കെ എഴുന്നേറ്റു.

അർജുൻ: “എങ്കിൽ ചേച്ചി ധൈര്യമായി ഇരിക്ക്. നമ്മുടെ ഈ സംസാരം നമുക്കിടയിൽ മാത്രമായിരിക്കും.

ഇപ്പോൾ അമ്മ വരാൻ സമയമായി, ഞാൻ താഴേക്ക് പോകാം.”

അർജുൻ വാതിൽക്കലേക്ക് നടന്നു.മുൻപ് അവൾ അവന്റെ അരികിലെത്തി. പണ്ട് മുതലേയുള്ള ആ ഒരു സ്വാതന്ത്ര്യത്തോടെ അവൾ അവന്റെ തലയിൽ പതുക്കെ ഒന്ന് തലോടി.

 

മാളവിക: “നീ താഴെ പോയി ഇരിക്ക്. ഞാൻ ഇപ്പോൾ കുളിച്ചു റെഡിയായി വരാം.”

അർജുൻ അവളുടെ കൈകളിൽ പതുക്കെ പിടിച്ചു. ആ സ്പർശനത്തിൽ ഒരു പുരുഷന്റെ താല്പര്യവും ഒരു അനിയന്റെ കുസൃതിയും കലർന്നിരുന്നു.

അർജുൻ: “ശരി… ഞാൻ താഴെ ഉണ്ടാകും.അവൻ പുറത്തിറങ്ങിയതും മാളവിക വാതിൽ ചാരി. അവൾ നെഞ്ചിൽ കൈവെച്ച് ഒരു നിമിഷം നിന്നു. അവളുടെ ഹൃദയം അപ്പോഴും വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു.

അലമാരയിൽ നിന്നും എടുത്ത നൈറ്റി നെഞ്ചോട് ചേർത്ത് പിടിച്ച് അവൾ ബാത്ത്റൂമിലേക്ക് നടന്നു.

കുളികഴിഞ്ഞ് നനഞ്ഞ മുടി തോർത്ത് കൊണ്ട് പുതച്ച്, അയഞ്ഞ ഒരു നൈറ്റിയുമിട്ടാണ് മാളവിക താഴേക്ക് വന്നത്. അർജുൻ പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിൽ ഇപ്പോഴും ഒരു തരം വിറയൽ ഉണ്ടാക്കുന്നുണ്ടായിരുന്നു. എന്നാൽ താഴെ എത്തിയപ്പോൾ കണ്ട കാഴ്ച അവളെ അല്പം അത്ഭുതപ്പെടുത്തി.

മുറിയിൽ തന്നോട് അത്രയും അടുത്ത് സംസാരിച്ച അർജുനല്ല ഇപ്പോൾ അവിടെയുള്ളത്. അവൻ വളരെ മാന്യനായി മാളവികയുടെ അച്ഛനോടും അമ്മയോടും പറമ്പിലെ കൃഷിയെക്കുറിച്ച് ഗൗരവമായി സംസാരിച്ചിരിക്കുകയാണ്. മാളവികയെ കണ്ടപ്പോൾ അവൻ ഒരു നിമിഷം അവളെ അടിമുടി നോക്കി. നനഞ്ഞ മുടിയും മുഖത്തെ ആ കുളിർമ്മയും കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ ഒരു മിന്നൽ തിളക്കം വന്നു പോയി, പക്ഷേ വീട്ടുകാരുടെ മുന്നിൽ അവൻ അത് സമർത്ഥമായി മറച്ചു.

അമ്മ: “മാളൂ, നീ കുളിച്ചോ? അർജുൻ കുറേ നേരമായി നിന്നെ തിരക്കുന്നു. അവൻ പോകാൻ ഇറങ്ങുകയായിരുന്നു.”

മാളവിക: “അതേ അമ്മേ, സ്കൂൾ കഴിഞ്ഞ് വന്നപ്പോൾ നല്ല ക്ഷീണം ഉണ്ടായിരുന്നു. അർജുൻ… നീ പോകുകയാണോ? ചായ കുടിച്ചിട്ട് പോകാമെന്ന് കരുതി.”

അർജുൻ: (എഴുന്നേറ്റുകൊണ്ട്) “ഇല്ല ചേച്ചി, സമയം കുറെയായി. വീട്ടിൽ കുറച്ച് തിരക്കുണ്ട്. പിന്നെ അച്ഛൻ കാത്തുനിൽക്കുന്നുണ്ടാകും. ഫയലുകൾ എല്ലാം ഞാൻ എടുത്തിട്ടുണ്ട്.”

അവൻ തന്റെ ബൈക്കിന്റെ കീ എടുത്ത് ഉമ്മറത്തേക്ക് നടന്നു. മാളവികയും അച്ഛനും അമ്മയും അവനെ യാത്രയാക്കാൻ കൂടെ ചെന്നു. പോർച്ചിൽ ഇരിക്കുന്ന തന്റെ ആ അർജന്റീന ബൈക്കിന് അരികിലെത്തിയപ്പോൾ അവൻ പതുക്കെ മാളവികയുടെ അടുത്തേക്ക് ഒന്ന് നീങ്ങി നിന്നു. വീട്ടുകാർ അല്പം മാറി നിൽക്കുന്ന സമയം നോക്കി അവൻ താഴ്ന്ന സ്വരത്തിൽ അവളോട് പറഞ്ഞു:

അർജുൻ: “മാളൂ… ഇനി മുതൽ ഞാൻ ചേച്ചിയെ എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ആയി കണ്ടോട്ടെ? വെറും ഒരു ചേച്ചി എന്നതിലുപരി, എനിക്ക് എന്തും തുറന്നു പറയാവുന്ന, എന്നെ മനസ്സിലാക്കുന്ന ഒരു ബെസ്റ്റ് ഫ്രണ്ട്?”

അവൾ പതുക്കെ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തി അവൾ പതുക്കെ പറഞ്ഞു:

മാളവിക: “നീ നിന്റെ ഇഷ്ടം പോലെ കണ്ടോളൂ അർജുൻ… നിനക്ക് എന്നെ എങ്ങനെ കാണാനാണോ താല്പര്യം, അങ്ങനെ തന്നെ ആയിക്കോട്ടെ. നീ എന്നെ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആയി കാണുന്നുണ്ടെങ്കിൽ എനിക്കും അതിൽ സന്തോഷമേയുള്ളൂ.”

അവളുടെ ആ മറുപടി കേട്ടതും അർജുന്റെ മുഖം ആകെ തിളങ്ങി. അവൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമ്മതമായിരുന്നു അത്.

 

അർജുൻ: (ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ട് ഉറക്കെ) “ശരി അങ്കിൾ, ഞാൻ ഇറങ്ങുകയാണ്.

അവൻ ഒരു കള്ളച്ചിരിയോടെ ബൈക്ക് വിട്ടു. അവൻ ഗേറ്റ് കടന്നു പോകുന്നത് വരെ മാളവിക അവിടെത്തന്നെ നോക്കി നിന്നു. അർജുൻ പോയതോടെ വീട് പെട്ടെന്ന് നിശബ്ദമായതുപോലെ അവൾക്ക് തോന്നി.

മുറിയിൽ കയറി വാതിൽ ചാരി അവൾ കട്ടിലിലേക്ക് തളർന്നിരുന്നു ഇരിക്കുമ്പോഴാണ് രാഹുലിന്റെ വീഡിയോ കോൾ വരുന്നത്. ഫോൺ എടുത്ത മാളവിക കണ്ടത് ദുബായിലെ ഒരു ബാറിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുന്ന രാഹുലിനെയാണ്.

രാഹുലിന്റെ കണ്ണുകൾ മദ്യം കഴിച്ച് ചുവന്നിരിക്കുന്നു. സംസാരത്തിൽ നല്ല ലഹരിയുണ്ട്. അവന്റെ കൂടെ മൂന്ന് നാല് സുഹൃത്തുക്കളുമുണ്ട്.

രാഹുൽ: (ഉറക്കെ ചിരിച്ചുകൊണ്ട്) “ദാ നോക്കിയേടാ… ഇതാണ് എന്റെ വൈഫ് മാളവിക. നാട്ടിലെ ഒരു ഗമക്കാരി ടീച്ചറാണ്. മാളൂ… ദാ ഇത് എന്റെ ഫ്രണ്ട്സ് ആണ്, ഷെരീഫും പ്രസാദും ഒക്കെ. ഇവരോടൊക്കെ ഒന്ന് ഹലോ പറ.”

മാളവികയ്ക്ക് ആകെ നാണക്കേടും ദേഷ്യവും തോന്നി. വീട്ടിൽ അമ്മായിയമ്മയും അർജുനും ഉള്ളപ്പോൾ ഇങ്ങനെയൊരു വീഡിയോ കോൾ അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.

മാളവിക: (മുഖം വല്ലാതെ ചുളിച്ചുകൊണ്ട്) “രാഹുൽ… എന്താ ഇതൊക്കെ? നീ എവിടെയാ ഇരിക്കുന്നത്? ആൾക്കാരെ പരിചയപ്പെടുത്താൻ പറ്റിയ സമയവും സ്ഥലവുമാണോ ഇത്?”

രാഹുൽ: “അതിനെന്താ മോളേ… നമ്മൾ എൻജോയ് ചെയ്യുകയല്ലേ. നീ എന്തിനാ എപ്പോഴും ഇങ്ങനെ ഗൗരവത്തിൽ ഇരിക്കുന്നത്? നാട്ടിലെ ആ സ്കൂളും പിള്ളേരും നിന്നെ ആകെ ബോറാക്കി മാറ്റിയിട്ടുണ്ട്. നീ ഒന്ന് കൂൾ ആക്… ദാ ഷെരീഫ് നിന്നോട് സംസാരിക്കണം എന്ന് പറയുന്നു.”

ഷെരീഫ്: “ഹലോ ടീച്ചറെ… രാഹുൽ എപ്പോഴും ടീച്ചറുടെ കാര്യമേ പറയാറുള്ളൂ. ഇത്രയും സുന്ദരിയായ ഒരു വൈഫിനെ കിട്ടിയ ഇവൻ ഭാഗ്യവാനാണ് കേട്ടോ.”

ബാറിലെ മ്യൂസിക്കും സുഹൃത്തുക്കളുടെ ആ കമന്റും മാളവികയെ വല്ലാതെ അസ്വസ്ഥയാക്കി. അവൾക്ക് അറപ്പാണ് തോന്നിയത്.

മാളവിക: “രാഹുൽ, എനിക്ക് ഇപ്പോൾ സംസാരിക്കാൻ താല്പര്യമില്ല. നീ മര്യാദയ്ക്ക് റൂമിൽ എത്തിയിട്ട് വിളിക്ക്. വെറുതെ എന്നെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തരുത്.”

രാഹുൽ: “ഓ… പിണങ്ങിയോ എന്റെ ടീച്ചർക്കുട്ടി? ശരി ശരി, ഞാൻ പിന്നെ വിളിക്കാം.

രാഹുൽ ഫോൺ കട്ട് ചെയ്തു. മാളവിക ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. അവൾക്ക് വിനോദ് സാറിനെ ഓർമ്മ വന്നു. വിനോദ് സാർ എത്ര മാന്യമായാണ് സംസാരിക്കുന്നത്! രാഹുലിന്റെ ഈ പെരുമാറ്റം അവളിൽ അവനോടുള്ള മതിപ്പ് കുറച്ചുകൂടി കുറച്ചു.

രാഹുലിന്റെ വീഡിയോ കോളിന് ശേഷം മനസ്സു മടുത്തിരുന്ന മാളവികയ്ക്ക് വിനോദ് സാറിന്റെ ആ മെസ്സേജ് ഒരു വലിയ ആശ്വാസമായിരുന്നു.

വിനോദ് സാർ: “മാളവിക… എന്തുടുക്കുവാ ഈ സമയത്ത്? ഉറക്കം വന്നില്ലേ?”

മാളവിക: “ഇല്ല സർ, ഞാൻ വെറുതെ ഇങ്ങനെ ഫോൺ നോക്കി ഇരിക്കുകയായിരുന്നു. സർ എന്താ ഈ നേരത്ത് ഉറങ്ങാതെ?”

വിനോദ് സാർ: “ഞാൻ ഓരോ വീഡിയോ ഒക്കെ കണ്ട് ഇങ്ങനെ ഇരിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഓരോന്ന് നോക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല.”

മാളവിക: “😂 (ചിരിക്കുന്ന ഇമോജി അയക്കുന്നു) സാറിനും ഈ സ്വഭാവം ഉണ്ടല്ലേ? വീഡിയോ കണ്ട് നേരം വെളുപ്പിക്കുകയാണോ?”

വിനോദ് സാർ: “പിന്നെല്ലാതെ… ഇടയ്ക്ക് നമ്മൾ ഇങ്ങനെ ഓരോന്ന് കാണണ്ടേ. ദാ, ഇപ്പോൾ ഞാൻ ഒരു മനോഹരമായ വീഡിയോ കണ്ടു. നമ്മുടെ നാടിന് അടുത്തുള്ള ആ പുഴയോരത്തെ ഫുഡ് സ്പോട്ടിന്റെ വീഡിയോ ആണ്. അത് കണ്ടപ്പോൾ നിന്നെ ഒന്ന് ഓർത്തു.”

മാളവിക: “സത്യമാണോ സാർ? അത് എവിടെയാ? എനിക്കും ഒന്ന് കാണിച്ചു തരുമോ?”

വിനോദ് സാർ: ” നിന്റെ ഇൻസ്റ്റാഗ്രാം ഐഡി ഒന്ന് തരാമോ?.

മാളവിക: “അതിനെന്താ സാർ, തരാമല്ലോ. സാറും റീലൊക്കെ കാണാറുണ്ടല്ലേ? (ചിരിക്കുന്ന ഇമോജി). ഇതാണ് എന്റെ ഐഡി: @malu_v_. ഞാൻ ഇപ്പോൾ തന്നെ സാറിനെ ഫോളോ ചെയ്യാം.”

(അല്പസമയത്തിനുള്ളിൽ വിനോദ് സാർ അവളെ ഫോളോ ബാക്ക് ചെയ്യുന്നു. ഉടനെ ഒരു മനോഹരമായ വീഡിയോ അവൾക്ക് അയച്ചു കൊടുക്കുന്നു.)

വിനോദ് സാർ: “ദാ, ഈ വീഡിയോ ഒന്ന് നോക്കിയേ.

മാളവിക: “വാവ്! ഇത് നല്ല രസമുള്ള സ്ഥലമാണല്ലോ സാർ. നല്ല വൈബ് ഉള്ള സ്ഥലം. ഇന്ന് നമ്മൾ പോയ ആ ചായക്കടയും നല്ല രസമായിരുന്നു.

വിനോദ് സാർ: “മാളവിക, എന്റെ വൈഫ് ഇപ്പോൾ വിളിക്കും. അവൾ അവിടെ ദുബായിൽ തനിച്ചല്ലേ, ഈ സമയത്താണ് ഞങ്ങൾ എപ്പോഴും സംസാരിക്കാറുള്ളത്. അവൾക്ക് എന്നെ വിളിച്ചില്ലെങ്കിൽ ഉറക്കം വരില്ല. അതുകൊണ്ട് നമുക്ക് ബാക്കി നാളെ സംസാരിക്കാം.”

മാളവികയ്ക്ക് അത് കേട്ടപ്പോൾ തന്റെ അവസ്ഥയുമായി ഒന്ന് താരതമ്യം ചെയ്യാതിരിക്കാൻ കഴിഞ്ഞില്ല.

മാളവികയുടെ ചിന്തകൾ: “നോക്കൂ, വിനോദ് സാറിന്റെ ഭാര്യയും ദുബായിലാണ്. അദ്ദേഹത്തിന് അവരോട് എത്ര കരുതലാണ്! അവൾക്ക് ഉറക്കം വരില്ലെന്ന് കരുതി രാത്രിയിലെ ഉറക്കം കളഞ്ഞ് അദ്ദേഹം കാത്തിരിക്കുന്നു. എന്റെ രാഹുൽ ആണെങ്കിൽ… മദ്യപിച്ച് സുഹൃത്തുക്കളുടെ ഇടയിൽ എന്നെ നാണം കെടുത്താനാണ് നോക്കുന്നത്.”

അവൾ പതുക്കെ മറുപടി ടൈപ്പ് ചെയ്തു:

മാളവിക: “സാരമില്ല സാർ. സാർ പോയി സംസാരിക്കൂ. ഭാര്യയോടുള്ള ഈ സ്നേഹം കാണുമ്പോൾ എനിക്ക് സാറിനോട് കൂടുതൽ ബഹുമാനം തോന്നുന്നു. സത്യത്തിൽ അവർ ഭാഗ്യവതിയാണ്.”

വിനോദ് സാർ: “അവളാണ് മാളവിക എന്റെ ഭാഗ്യം. ഞാൻ ഇന്ന് ഈ നിലയിൽ എത്തിയതിനും എന്റെ ജീവിതത്തിലെ സന്തോഷങ്ങൾക്കും പിന്നിൽ അവളാണ്. ദുബായിൽ അവൾ കഷ്ടപ്പെടുന്നത് എനിക്കും ഞങ്ങളുടെ കുടുംബത്തിനും വേണ്ടിയാണെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് അവളെ വിഷമിപ്പിക്കുന്ന ഒരു കാര്യവും ഞാൻ ചെയ്യില്ല.”

മാളവിക: “അത് കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു സാർ. ഈ കാലത്ത് ഭാര്യയെ ഇത്രയും സ്നേഹിക്കുന്ന ഭർത്താക്കന്മാർ കുറവാണ്. രാഹുലിന് എന്നോട് ഇങ്ങനെയൊരു കരുതലുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആഗ്രഹിക്കാറുണ്ട്.”

വിനോദ് സാർ: “ഓരോരുത്തരും ഓരോ സ്വഭാവമല്ലേ മാളവിക. നീ വിഷമിക്കണ്ട. നിന്റെ വില രാഹുൽ മനസ്സിലാക്കുന്ന ഒരു ദിവസം വരും. അതുവരെ നിനക്ക് എന്ത് സഹായത്തിനും ഒരു നല്ല സുഹൃത്തായി ഞാൻ കൂടെയുണ്ടാകും. ആ ഉറപ്പ് എനിക്ക് നൽകാൻ പറ്റും.”

മാളവിക: “സാർ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് വലിയ ആശ്വാസമാണ്. സാറിന്റെ ഭാര്യ ശരിക്കും ഭാഗ്യവതിയാണ്. സാറിനെപ്പോലെ ഒരാളെ ഭർത്താവായി കിട്ടിയത് അവരുടെ വലിയ പുണ്യം തന്നെയാകും.”

വിനോദ് സാർ: “അതൊക്കെ പോട്ടെ… ഞാൻ പറഞ്ഞല്ലോ, അവൾക്ക് ഞാൻ ഫോൺ വിളിക്കുമെന്ന് വാക്ക് കൊടുത്തിട്ടുണ്ട്. അവൾ അവിടെ എനിക്ക് വേണ്ടി കാത്തിരിക്കുകയാണ്. നമുക്ക് നാളെ സ്കൂളിൽ വെച്ച് കൂടുതൽ സംസാരിക്കാം. ഗുഡ് നൈറ്റ് മാളവിക!”

മാളവിക: “ശരി സാർ, ഗുഡ് നൈറ്റ്. സാർ പോയി സംസാരിക്കൂ.”

ഫോൺ മാറ്റിവെച്ചെങ്കിലും മാളവികയ്ക്ക് പെട്ടെന്ന് ഉറക്കം വന്നില്ല. വിനോദ് സാർ തന്റെ ഭാര്യയെ ‘ഭാഗ്യം’ എന്ന് വിളിച്ചത് അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. തന്റെ ജീവിതത്തിലും അങ്ങനെയൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ കൊതിച്ചു പോയി.

 

ഈ കഥയുടെ ഒഴുക്കിലും (continuity) സാഹചര്യങ്ങളിലും നിങ്ങൾക്ക് എന്തെങ്കിലും പോരായ്മകൾ തോന്നുന്നുണ്ടോ?നിങ്ങളുടെ ഓരോ നിർദ്ദേശവും ഈ കഥയെ പൂർണ്ണതയിലെത്തിക്കാൻ എന്നെ സഹായിക്കും.

Leave a Comment

Your email address will not be published. Required fields are marked *