കറുത്ത രോമങ്ങൾ ഇടതൂർന്നു കിടക്കുന്ന വിശാലമായ മാറിൽ തലവച്ച്, രോമ രാജികളിലൂടെ വിരലിട്ടു കുറുമ്പുകാട്ടി എലിസബത് വാഹിദിന്റെ നെഞ്ചിൽ കിടന്നു. തന്റെ ജീവിതത്തിലെ ആദ്യനുഭവമായ പരസ്ത്രീ സുഖത്തിന്റെ ആലസ്യത്തിൽ അവൻ അല്പം അപകർഷതയും കുറ്റബോധവും അനുഭവിച്ചെങ്കിലും എലിസബത്തിന്റെ അധികം വലുതല്ലാത്ത,
തടിച്ച ചുണ്ടുകൾക്കൊണ്ട് അലംകൃതമായ വായയുടെ ഇറുക്കം കുരുത്തക്കേടുകൾ കാണിച്ചു കൂട്ടിയ സുഖം നൽകിയ വിസ്മയത്തിൽ, വല്ലാത്തൊരു സംതൃപ്തി അനുഭവിച്ചു. അവളുടെ തലയിലൂടെ അവൻ വിരലോടിച്ചുകൊണ്ട് ഒരു കൈ അവന്റെ തലയുടെ കീഴെ മടക്കി വച്ചു കൊണ്ട് മലർന്നു കിടന്നു.
“കിഷോർ പറഞ്ഞ കാര്യങ്ങൾ നിന്നെ നന്നായി വേദനിപ്പിച്ചുട്ടുണ്ട് അല്ലേ. അല്ലായിരുന്നെങ്കിൽ നീ എന്നോട് ഇങ്ങനെ സ്വയം മറന്ന് അലിഞ്ഞു ചേരില്ലന്ന് എനിക്കറിയാം.” അവൾ തലയുയർത്തി അവനെ നോക്കിക്കൊണ്ട് പറഞ്ഞു. അവൻ അതേ എന്നോ അല്ലെന്നോ പറയാതെ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് കിടന്നു.
പക്ഷെ ആ മുഖത്തെ ശാന്തത അവളെ സങ്കടപ്പെടുത്തി. അവൾ മുകളിലേക്ക് നീങ്ങി പരിപൂർണ്ണ നഗ്നമായ തന്റെ മനോഹരമായ മൃദുല മേനിയുടെ ഭാരം അവൾ നഗ്നനാക്കി കഴിഞ്ഞിരുന്ന വാഹിദിന്റെ ശരീരത്തിലേക്ക് ചേർത്തു കിടന്നിട്ട് നെറ്റിയിൽ ഉമ്മ വച്ചു.
“എനിക്ക് ആദ്യമേ അറിയാമായിരുന്നു നീ ചതിക്കപ്പെടുകയാണല്ലോ എന്ന്. പക്ഷേ അപ്പോഴേക്കും നീ ശരികയുമായി പ്രണയത്തിൽ ആയി. ശാരീസ്ഗ്രൂപ്പിന്റെ ഭാഗമായി. ഞാൻ എന്ത് പറഞ്ഞാലും കഴപ്പ് മാറ്റാൻ വേണ്ടി പറഞ്ഞുണ്ടാക്കുന്നത് എന്നെ വിശ്വസിക്കൂ കുടിച്ചു കുടിച്ചു ചാവട്ടെ ന്ന് കരുതി തന്നാ മൂക്കറ്റം കള്ളുകുടി തുടങ്ങിയത്.” അവൾ അവന്റെ കവിളിൽ തടവിക്കൊണ്ടുരുന്നു.
“ഇത്രയും വലിയ രഹസ്യങ്ങൾ ഒക്കെ നിനക്ക് എന്നോട് പറയാമായിരുന്നു.” അവൻ അവളെ കുറ്റപ്പെടുത്തി.
“ഞാൻ എങ്ങിനെ പറയണം. ഒന്ന് വയ്യാതെ കിടന്നപ്പോ കാണാൻ വന്നപ്പോ തന്നെ ണ്ടായ പുകിൽ മറന്നോ. എന്ത് പറഞ്ഞാലും പെണ്ണിന്റെ കുശുമ്പ് ആയിട്ടേ കാണുമായിരുന്നുള്ളൂ.” അവൾ അവന്റെ കഴുത്തിൽ മുഖം ചാരി കഴുത്തിലൂടെ കൈചുറ്റി വാത്സല്യത്തോടെ കിടന്നു.
“ഈ സത്യം ഇപ്പൊ അറിഞ്ഞത് കൊണ്ടല്ലേ എന്നോട് അല്പമെങ്കിലും വിട്ടുവീഴ്ച്ച കാണിച്ചത്. സ്നേഹം കൊണ്ടുള്ള ആഗ്രഹമല്ല, ആത്മാരോഷം കൊണ്ടുള്ള പകരം വീട്ടലാണ് എന്നോടൊപ്പമുള്ള ഈ പങ്കുവെക്കൽ എന്ന് എനിക്കറിയാം. പക്ഷേ എന്റെ ഉള്ളിൽ, ഈ നടന്നത് മുഴുവൻ എന്റെ പ്രണയമായിരുന്നു. എനിക്ക് അത് മതി.” അവൾ അവന്റെ ചെവിയുടെ കീഴിൽ പതുക്കെ തലോടിക്കൊണ്ട് പറഞ്ഞു.
“എന്റെ അവസ്ഥ നീ മനസ്സിലാക്കൂ എലീ. നീ മാത്രമല്ല, ലോകത്തുള്ള മിക്ക സ്ത്രീപുരുഷന്മാരും പരസപരം ആർത്തിയുള്ളവരാണ്. സ്ത്രീകൾ അവരുടെ സ്വഭാവത്തിനനുസരിച്ചു ബിഹേവ് ചെയ്യുന്നു, ആണുങ്ങൾ അവരുടെ രീതിയിൽ ബിഹേവ് ചെയുന്നു എന്ന് മാത്രം.
എന്ന് വച്ച് കണ്ടവരോടൊക്കെ നമുക്ക് സെക്സ് ചെയ്യാൻ പറ്റുമോ. ആ അലീന എന്തുമാത്രം പ്രലോഭപ്പിച്ചിരുന്നു എന്നെ. അതിലൊക്കെ ഒരു മനസ്സുഖം കൂടി തോന്നണ്ടേ.” വാഹിദ് അവളെ അശ്വസിപ്പിക്കാൻ വേണ്ടി ന്യായീകരിച്ചു.
“എന്നിട്ട് ഇപ്പൊ ഒട്ടും മനസ്സ് നിറഞ്ഞില്ലേ നിനക്ക്. എന്തോരം ഒഴുക്കിവിട്ടു എന്റെ വായിലേക്ക്. അത് മുഴുവൻ താഴെ ആയിരുന്നെങ്കിൽ ഒരുമാസം വേണ്ട ഞാൻ പ്രസവിക്കാൻ. എന്നിട്ടും മനസ്സറിഞ്ഞു സന്തോഷം ഇല്ലാതെയാണോ എന്റെ കൂടെ..” അവൾക്ക് കണ്ണ് നിറഞ്ഞു.
വാഹിദ് കഴുത്തിൽ ചേർത്ത് വച്ചിരുന്ന അവളുടെ മുഖം ഉയർത്തി ചുണ്ടുകൾ വായിലേക്ക് കടത്തി വളരെ മൃദുലമായി, മനോഹരമായി പാനം ചെയ്തു. എലിസബത്തിന്റെ കൈ അവന്റെ ശരീരമാസകലം ഓടി നടന്ന് രോമാഞ്ചം തീർത്തു.
“ന്ത് മിടുക്കനാ ഈ കുതിരചെറുക്കന്റെ കാലിടുക്കിൽ. എനിക്ക് വല്ലാതെ കൊതിയാവുന്നെടാ. ഒന്ന് എന്റെ അകത്തേക്ക് കുത്തിനിറച്ചു തായോ.”
എലിസബത്തിന്റെ കമ്പിതമായ ശബ്ദത്തിൽ ഇടറിയ വിറയൽ കലർന്നിരുന്നു. അവൾ അവന്റെ ചുണ്ടുകൾ വായിലാക്കി ഉമിനീരിൽ കുളിപ്പിച്ച് നുണഞ്ഞു. ഉറച്ച മുലയിൽ പിടിച്ചു ഞെരിക്കാൻ ശ്രമിച്ചു. മുലക്കണ്ണിൽ നോവിക്കാതെ മാന്തി. പിന്നെ, അതുകൊണ്ടൊന്നും തന്റെ സ്നേഹം മതിയായ വിധം പ്രകടിപ്പിക്കാൻ തനിക്ക് കഴിയുന്നില്ലെന്നു തോന്നിയിട്ട് അവന്റെ കക്ഷത്തിലൂടെ കൈ ചുറ്റി കെട്ടിവരിഞ്ഞു കവിളിൽ ഉമ്മകൊടുത്തു.
“എന്റെ ചെക്കാ.. എനിക്ക് നിന്നോട് ഭ്രാന്താണ്. നീയില്ലാതെ എനിക്ക് ഭ്രാന്ത് പിടിക്കും.. ഐ ലവ് യൂ വാഹിദ്. പ്ലീസ്.. എന്നെയൊന്നു കളിക്കെടാ. നിനക്ക് മടുക്കും വരെ അവിടെയിട്ട് അടിച്ചു ചതക്ക് മുത്തേ. അകത്തേക്ക് വെള്ളം ഒഴിച്ചോ, എന്തൊക്കെ സംഭവിച്ചാലും അതൊക്കെ ഞാൻ നോക്കിക്കോളാം..” അവൾ അവന്റെ കവിളിലേക്ക് തളർന്നു കിടന്നു. അവൻ എന്ത് പറയണം എന്നറിയാതെ അവളെ ചുറ്റിപ്പിടിച്ചു മൗനം ഭജിച്ചു കിടന്നു.
പുറത്ത് നിർത്താതെ പെയ്യുന്ന മഴയുടെ ആസുര ഭാവം വർദ്ധിച്ചു. ഇടവപ്പാതിയുടെ ഊർജ്ജസ്വലത ഭൂമിയുടെ നാഭിത്തടത്തിൽ ഭീകരമൈഥുനം നടത്തിക്കൊണ്ടിരുന്നു.
“ഫുഡ് കഴിക്കണ്ടേ. വിശക്കുന്നില്ലേ.” വാഹിദ് ചോദിച്ചപ്പോൾ ആണ് ആ കാര്യം എലിസബത്തും ഓർക്കുന്നത്. അവൾ എഴുന്നേറ്റ് ഗൗൺ ധരിച്ചു. വാഹിദ് കിടക്കയിൽ ചവുട്ടിചുരുണ്ടു കിടന്നിരുന്ന മുണ്ടും. രണ്ട് പേരും മുറിയിൽ നിന്ന് പുറത്തിറങ്ങി കിച്ചനിലേക് ചെന്നു.
എലിസബത്ത് പ്ളേറ്റ് കഴുകുന്നതിടയിൽ ഭക്ഷണം ഒന്ന് കൂടി ചൂടാക്കി. റബ്ബർ മരങ്ങളിൽ മഴ വീഴുന്ന ശബ്ദവും ഇരുണ്ട മദ്ധ്യാഹ്നത്തിന്റെ കാളിമയിൽ ഇടക്കിടക്ക് പുളയുന്ന മിന്നൽപ്പിനറുകളും തണുപ്പും ആ ദിവസത്തെ തീവ്രമാക്കി.
ശരീരത്തോട് ചേർന്നു നിൽക്കുന്ന ഗൗണിനുള്ളിൽ തുടിച്ചു നിൽക്കുന്ന എലിസബത്ത് ഇത്രയധികം മനോഹരിയായിരുന്നോ എന്ന് വാഹിദ് അതിശയിച്ചു. ഒരിക്കലും അവളുടെ ശരീരത്തിലേക്ക് വികാരത്തിന്റെ അളവ്കോൽ വച്ചു നോക്കാത്തത് കൊണ്ടായിരിക്കണം തനിക്കത് മനസ്സിലാവാഞ്ഞത്.
വാഹിദ് മുന്നോട്ട് ചെന്ന് അവളെ പിന്നിലൂടെ ചുറ്റിപ്പിടിച്ചു. മഞ്ഞിപോലുള്ള വയറിൽ കൈ പൂഴ്ന്ന് നിന്നു. അവൾ സന്തോഷം കൊണ്ട് കോൾമയിർ കൊണ്ട് വിരലിൽ ഉയർന്നു. അവൾ പിൻഭാഗം തള്ളി ചന്തിയിടുക്ക് അവന്റെ അരക്കെട്ടിലേക്ക് അമർത്തി. പതിയെ ചൂട് പിടിക്കുന്ന മുഴച്ചു തുടങ്ങിയ മുൻഭാഗം ഉണർന്നുണർന്ന് ആ ഇടുക്കിൽ നിറഞ്ഞു വന്നു കൊണ്ടിരുന്നു.
എലിസബത്ത് മുന്നോട്ട് അൽപ്പം വളഞ്ഞു പ്ളേറ്റിലേക്ക് ഭക്ഷണം പകർന്നു. വാഹിദിന്റെ കൈകൾ വയറിലൂടെ തടവിക്കൊണ്ട് മുകളിലേക്ക് നീങ്ങി അവന്റെ വിശാലമായ ഉള്ളം കൈയിൽ നിറയെ മുലകളെ വാരിനിറച്ചു ഞെക്കിപ്പിഴിഞ്ഞു.
“എന്ത് ഭംഗിയാടീ പെണ്ണേ നിനക്ക്.” അവൻ പിൻകഴുത്തിലൂടെ ചുണ്ടുകൾ അവളുടെ ചെവിയുടെ താഴേക്ക് അരിച്ചു കൊണ്ട് പോയിട്ട് അറിയാതെ മന്ത്രിച്ചു പോയി. എലിസബത്തിന്റെ മുൻഭാഗത്തെ നനവ് നിറഞ്ഞു കവിഞ്ഞു, ഉള്ളറകളിൽ പൊട്ടിയടർന്ന സന്തോഷത്തിന്റെ പേമാരി തുടയിലേക്ക് പിഴിഞ്ഞിറങ്ങി.
ഒരു മിന്നൽ പോലെ വെട്ടിതിരിഞ്ഞ അവൾ അവനെ തന്റെ പ്രാണനിലേക്ക് വാരിപ്പുണർന്ന് കാലിൽ ഏന്തിവലിഞ്ഞു കഴുത്തിൽ മുഖം പൂഴ്ത്തി. അവൾ അറിയാതെ കരഞ്ഞു പോയി.
വാഹിദ് രണ്ട് പ്ലേറ്റുകളും എടുത്ത് ഡെയിനിങ് ടേബിളിലേക്ക് നടന്നു. കാലുകൾ കൊണ്ട് അവന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു കൈകൾ കഴുത്തിൽ ചുറ്റി എലിസബത്ത് അവന്റെ ശരീരത്തിൽ അള്ളിപ്പിടിച്ചു തൂങ്ങി. അവളെയും താങ്ങി ഭക്ഷണവും കൊണ്ട് നടക്കുമ്പോൾ എലിസബത്ത് പൊട്ടിച്ചിരിച്ചു. അവനും.
“കിഷോർ എന്തൊക്കെയാണ് നിന്നോട് പറഞ്ഞത്.” എലിസബത്ത് ഭക്ഷണം കഴിക്കുന്നതിനിടയിൽ വാഹിദിനോട് ചോദിച്ചു.
“നിനക്ക് എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടല്ലോ. അതെന്താണ്.” വാഹിദ് ഒരു മറുചോദ്യമെറിഞ്ഞു.
“നീ കരുതുയിരുന്നത് ജോർജ് അങ്കിളിനെയും ഡെന്നീസിനെയും തുഷാറിനെയുമൊക്കെ തീർത്തതോടെ എല്ലാം കെട്ടടങ്ങി എന്നല്ലേ.” അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ചോദിച്ചു.
“അങ്ങിനെയായിരുന്നു ഞാൻ കരുതിയിരുന്നത്. ” അവൻ തുറന്നു പറഞ്ഞു. എലിസബത്ത് ഒരു സ്പൂണിൽ ഭക്ഷണം നിറച്ചിട്ട് പുഞ്ചിരിയോടെ അവന്റെ വായിലേക്ക് നീട്ടി. അവളെ ഒന്ന് നോക്കിയിട്ട് അവനത് കഴിച്ചു. അവളുടെ മുഖം തുടുത്തു.
“അതിൽ പിന്നെ ജോർജ് അങ്കിൾ എന്തായി എന്നത് വല്ലതും നീ അന്വേഷിച്ചോ.?” അവൻ ഭക്ഷണം ചവച്ചിറക്കുന്നത് നോക്കികൊണ്ട് അവൾ ചോദിച്ചു. ഇല്ലെന്ന് അവൻ തലയിളക്കി.
“ജോർജ് അങ്കിൾ പിറ്റേന്ന് തന്നെ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. രാത്രി ഏതോ വണ്ടി വന്നു പോയത് അറിഞ്ഞ ആദിവാസി ഊരിലുള്ള ചിലർ മൂപ്പന്റെ നിർദ്ദേശം അനുസരിച്ച് ആ വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കാര്യങ്ങളൊക്കെ വ്യക്തമായി. വാതിൽ തുറന്ന് നോക്കിയപ്പോൾ മഴുവിന്റെ വെട്ടേറ്റു ചത്തു കിടക്കുന്ന പട്ടിയേയും വിഷം ബാധിച്ചു മരിച്ച തുഷാറിനെയും കണ്ടു.
കട്ടിലിൽ മുഖം വച്ചു രക്തം വാർന്നു നിലത്തിരിക്കുന്ന ജോർജ് അങ്കിൾ മരിക്കാതെ, ബോധമില്ലാതെ കിടന്നിരുന്നു. അൽപ്പം ശ്വാസം മാത്രം ബാക്കിയുണ്ടായിരുന്നു. അവർ അങ്ങേരെ വാഴയിലയിൽ പൊതിഞ്ഞു ഊരിലേക്ക് കൊണ്ട് പോയി. അവിടെ നിന്ന് അടുത്തുള്ള ഹെൽത് സെന്ററിലേക്കും.”
എലിസബത്ത് ഒരു സ്പൂൺ കൂടി ഭക്ഷണം അവന് നീട്ടി. പിന്നെ അവളും കഴിച്ചു. വാഹിദ് അമ്പരപ്പോടെ ഒരു കഥ കേൾക്കുന്നത് പോലെ കേട്ടിരുന്നു.
“കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഡോക്ടർ ഈ സംഭവങ്ങൾ പുറത്തു വിട്ടില്ല. കാരണം അയാൾക്ക് ആദിവാസി ഊരും അതിനെ ചുറ്റിപ്പറ്റി ഉള്ളവരെയും അറിയാവുന്നതാണ്. ജോർജ് അങ്കിളിനെ പ്രത്യേകിച്ചും. അയാൾ അങ്കിളിനെ അവരുടെ ഫാമിലി ഹോസ്പിറ്റലിലേക്ക് മാറ്റി.
കുറേ ദിവസമെടുത്തെങ്കിലും അങ്കിൾ കുറച്ചു തുന്നിക്കട്ടുകളോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. പക്ഷേ അങ്ങേര് എങ്ങോട്ടോ അപ്രത്യക്ഷമായി. ഡ്രഗ് ഡീലിംഗ് കേസ് ഉള്ളതിനാൽ ഇവിടെ സേഫ് അല്ലാത്തത് കൊണ്ട് ഒളിവിൽ പോയി എന്ന് പറയുന്നതാവും ശരി.” അവൾ ഒരു ഗ്ലാസ് വെള്ളം കുടിച്ചു പറഞ്ഞു നിർത്തി.
“ഇതൊക്കെ നീ എങ്ങിനെ അറിഞ്ഞു..?” വാഹിദ് അന്ധാളിപ്പോടെ ചോദിച്ചു.
“എടോ ഗുസ്തിക്കാരൻ മണ്ടച്ചാരെ. ഓഫീസിൽ വന്നപ്പോ എന്റെ നാത്തൂനായ ഷെറിന്റെ പഞ്ഞിക്കട്ടപോലുള്ള ചക്കമുലയിൽ നോക്കി ഇരുന്നത് കണ്ടല്ലോ. അവൾ ആ കാലന്റെ മോളാണെന്ന് മറന്നോ.”?
അവൾ വാഹിദിനെ കളിയാക്കി. അവന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി തെളിഞ്ഞു വന്നു.
“കൊല്ലുന്ന ചിരിയാ പിശാചിന്റെ. മനുഷ്യന്റെ മനസ്സിളക്കാൻ.” അവൾ പതുക്കെ പറഞ്ഞു. അവനത് കേട്ടില്ല.
“പക്ഷേ കിഷോർ എന്നോട് ഇതൊന്നും അല്ല പറഞ്ഞത്.” വാഹിദ് അവളോട് അമ്പരപ്പ് കലർന്ന ശബ്ദത്തിൽ പറഞ്ഞു.
“എങ്കിൽ അതും ഞാൻ പറഞ്ഞു തരാം. ഡെന്നീസ് നിങ്ങടെ എക്സ്പോർട്ടിങ് മാനേജർ ആയപ്പോൾ അയാളൊരു പെണ്ണ് കൊതിയൻ ആണെന്ന് മനസ്സിലാക്കി തുഷാർ അവന്റെ സിസ്റ്റർ അലീനയെ ഓഫീസിലേക്ക് കയറ്റി വിട്ടു. അലീന ഒരു സാദാരണ കുടുംബത്തിലെ ഇത്തരം കളികൾ ഒന്നും അറിയാത്ത അവളുടെ കൂട്ടുകാരി സജ്‌നയെയും കൂട്ടി.
എന്നിട്ട് ആദ്യമൊക്കെ മേലുദ്യോഗസ്ഥനോടുള്ള ബഹുമാനം എന്ന ഭാവത്തിൽ ഡെന്നീസിന് കിടന്നു കൊടുത്തു തുടങ്ങി. ആ വഴി തുഷാർ അയാളുമായി കൂട്ടുകെട്ട് സ്ഥാപിച്ചു തുഷാറും ഡെന്നീസും ഒന്നിച്ച് അലീനയുനായി കളിച്ചു തുടങ്ങി. അങ്ങിനെ ഡെന്നീസിനോട് കാര്യം അവതരിപ്പിച്ചു കമ്മീഷൻ നിശ്ചയിച്ച ഡ്രഗ് എക്സ്പോർട്ട് ചെയ്യാൻ തുടങ്ങി.” അവൾ ഒന്ന് നിർത്തി വീണ്ടും വെള്ളം കുടിച്ചു. എന്നിട്ട് തുടർന്നു.
പക്ഷേ ആ ഡീലിൽ സെന്റർ പോയിന്റ് ആയിരുന്ന ജോർജ് അങ്കിൾ ശാരീസ് ഗ്രൂപ്പിന് എക്സ്പോർട്ടിങ് കോൺട്രാക്ട് തുക കൊടുക്കാതെ ഫ്രോഡ് കളിച്ചതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.
അങ്ങിനെയാണ് ഞങ്ങളുടെ കമ്പനിയുമായി കണക്ട് ആകുന്നതും കഞ്ചാവ് വിദേശത്തേക്ക് ട്രിപ്പ്‌അടിച്ചു തുടങ്ങിയതും. ഇനിയുള്ള കാര്യങ്ങൾ ഈ മസിലൻ ഗുസ്തിക്കാരൻ കണ്ടതാണല്ലോ.” അവൾ കണ്ണുകൊണ്ട് വാഹിദിനെ ഉദ്ദേശിച്ചു പറഞ്ഞു.
“ശരി. ഇനിയുള്ള കാര്യങ്ങൾ എനിക്ക് അറിയാം.പക്ഷേ ഇതൊന്നും അല്ലല്ലോ കിഷോർ എന്നോട് പറഞ്ഞത്. അത് എന്റെ ജീവിതത്തെ തകർത്തു കളഞ്ഞ കാര്യങ്ങൾ ആണല്ലോ.” അവൻ വ്യക്തത വരാതെ പറഞ്ഞു.
“തന്റെ ജീവിതം ആര് തകർക്കാൻ. അങ്ങിനെ ആരെങ്കിലും ചെയ്‌താൽ അവരെ ഞാൻ കൊന്നുകളയും വാഹിദ്. നിന്റെ ശാരികയെപ്പോലും. എന്റെ ഫ്രണ്ട്ഷിപ് ബക്കറ്റിൽ ഇഷ്ടം പോലെ ക്രിമിനൽസ് ഉണ്ട് ഡിയർ..” അവൾ സാകൂതം അവനെ വീക്ഷിച്ചു കൊണ്ട് മുരണ്ടു. വാഹിദ് ഞെട്ടലോടെ അവളെ നോക്കി.
“നീ ബാക്കി കേൾക്ക് പൊട്ടാ. അത് കളയൂ.” അവൾ തുടർന്നു.
“ജോർജ് അങ്കിൾ ശാരികയെ സ്കെച്ച് ഇട്ടത് കഞ്ചാവ് വിഷയത്തിൽ അല്ല, ആ കിട്ടാപ്പണമായ ഇരുപത് കോടിയുടെ വിഷയം കൊണ്ടാണ്. ജോർജ് അങ്കിളും ശാരികയുടെ പപ്പയും ഫ്രണ്ട്സ് ആയിരുന്നു. ജോർജ്ന്റെ കഞ്ചാവ് പരിപാടിയിൽ കൂടെ നിൽക്കാത്ത അങ്ങേരെ അങ്കിൾ ഒരു ആക്‌സിഡന്റിൽ തീർത്തു കളഞ്ഞു.
പിന്നീട് ബിസിനസ്സ് നോക്കിയിരുന്നത് ശാരികയുടെ ബ്രദർ ആയിരുന്നു. ഒരു ദിവസം അവനും അപ്രത്യക്ഷമായി. റോഡരികിൽ അങ്ങേരുടെ കാർ മാത്രം കിടന്നു. പിന്നീട് ഇത്ര വർഷമായിട്ടും അവനെ ആരും കണ്ടിട്ടില്ല. അതിൽ പിന്നെ ശാരിക വന്നു. യാതൊരു കുഴപ്പവും ഇല്ലാതെ ശാരീസ് ഗ്രൂപ്പ് വളർന്നു പടർന്നു. എന്ത് കൊണ്ട് അവൾക്ക് ഒന്നും സംഭവിച്ചില്ല.?”
എലിസബത്ത് ചിന്തയുടെ ഒരു വലിയ ഭാരം വാഹിദിന്റെ തലച്ചോറിലേക്ക് കുടഞ്ഞിടുന്ന പോലെ ചോദിച്ചു. വാഹിദിന്റെ മുഖം ദയനീയമായി. കണ്ണുകളിൽ നിരാശയും മുഖത്ത് വിഷാദവും കലർന്നു. അവൾ എഴുന്നേറ്റ് വന്നു അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു തലയിൽ കവിൾ ചേർത്തു നിന്നു.
“സ്നേഹിക്കാൻ ഞാനും എന്റെ ജീവനും കൂടെയില്ലേ. എന്തിനാ പിന്നെ നീ ടെൻഷൻ ആവുന്നത്. കിഷോർ നിന്നോട് പറഞ്ഞത് എന്റെ ഊഹം ശരിയാണെങ്കിൽ, ഞാനിനി പറയാൻ പോവുന്ന കാര്യം തന്നെ ആയിരിക്കണം. നീ അറിഞ്ഞത് മുഴുവൻ ഡെന്നീസിന്റെ ഹെൽപോടെ വിദേശ മാർക്കറ്റിലേക്ക് പോയിക്കൊണ്ടിരുന്ന ശാരീസ് ഗ്രൂപ്പിന്റെ കഞ്ചാവ് ബിസിനസ് മാത്രമാണ്.
പക്ഷേ ഈ കാട്ടുമൂലയിൽ നിന്ന് വിശാലമായ ലോക്കൽ മാർക്കറ്റിലേക്ക് പോകുന്ന ഡ്രഗ് ബിസിനസ്സ് നീ ആലോചിച്ചില്ല. അത് ശരിയാണ്. ഈ രാജ്യത്തിന്റെ പല ഭാഗത്തേക്കും വൻ തോതിൽ വർഷങ്ങളായി ഈ ഭീകരവസ്തു കയറ്റിഅയക്കപ്പെടുന്നത് ശാരീസ് ഗ്രൂപ്പ് വഴിയാണ് വാഹിദ്.
ആ ബിസിനസ്സ് നടക്കുന്നത് ശാരീസ് ഗ്രൂപ്പിന്റെ ഹെഡ് ശാരികയുടെ അറിവോടെയും. ഇപ്പോൾ ആ കഞ്ചാവ് കമ്പനിയുടെ ഓണർ നീയാണ് വാഹിദ്..” അവൾ ശാന്തമായി പറഞ്ഞു നിർത്തി.
താൻ ജീവിതത്തിൽ ഉടനീളം പാലിച്ച മര്യദയും അച്ചടക്കവും വളരെ വിദഗ്ദമായി വഞ്ചിക്കപ്പെട്ടു എന്ന ബോധ്യത്തിൽ അപകർശതയും ആത്മനിന്ദയും കൊണ്ട് വാഹിദിന്റെ തല കുനിഞ്ഞു. താനൊരു വിഡ്ഢിയാക്കപ്പെട്ടു എന്ന തിരിച്ചറിവും തന്റെ ഉള്ളിൽ കുരുത്ത ആത്മാർത്ഥ സ്നേഹം ചൂഷണം ചെയ്യപ്പെട്ടു എന്ന അപാഹാസ്യതയും അവന്റെ ഉള്ളം പൊള്ളിച്ചു. അവനറിയാതെ കണ്ണുകൾ നിറഞ്ഞു. എലിസബത്ത് അവനെ പിന്നിലൂടെ വരിഞ്ഞു മുറുക്കി.
“ഇതിലൊന്നും എനിക്ക് പങ്കില്ല മുത്തേ. എന്റെ ചേട്ടൻ എനിക്ക് സെക്സിന്റെ കൗതുകം വളർന്നു തുടങ്ങിയ പ്രായം മുതൽ സ്വന്തം കട്ടിലിൽ വച്ചു നിരന്തരം കളിച്ചു തന്ന് ഞാൻ ആ സുഖം ഇഷ്ട്ടപ്പെട്ടു പോയി എന്നല്ലാതെ ഞാൻ നീ കരുതുന്ന പോലെ ഒരു ഫ്രോഡ് അല്ല വാഹിദ്.
ബിസിനസ്സ് ആവശ്യത്തിന് ചിലർക്കൊക്കെ കൊടുത്തിട്ടുണ്ട്. അതും ഈ കഞ്ചാവ് ബിസിനസ്സ് കണ്ണികൾ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞത് പിന്നീട് ആണ്. ഞാൻ ഒരിക്കലും നിന്നെ ചതിക്കില്ല ടാ. എന്റെ കുറവുകൾ അറിഞ്ഞു കൊണ്ട് നിന്നെ സ്നേഹിച്ചു പോയതാണ് ഞാൻ. എന്റെ എല്ലാമാണ് നീ. എല്ലാം.” അവൾ കണ്ണീരിലൂടെ അവന്റെ മൂർദ്ദാവിൽ ചുംബനം നൽകി.
“എന്നാലും അവൾ സ്നേഹം നടിച്ചത് എന്തിനായിരുന്നു എന്ന് ആലോചിക്കുമ്പോൾ.” വാഹിദിന്റെ ശബ്ദം പതറി.
“അങ്ങനെയല്ല വാഹിദ്. അവൾ നിന്നെ ശരിക്കും സ്നേഹിച്ചത് തന്നെയാണ്. പ്രണയം എന്നൊക്കെ പറഞ്ഞാൽ അങ്ങനെയല്ലേ. അതിനുള്ള ഉദാഹരണം അല്ലേ ഞാൻ. എന്റെ പാസ്റ്റ് എന്താണെന്ന് അറിയുന്നത് കൊണ്ട് നിന്നോട് സ്നേഹം തുറന്നു പറയാൻ പോലും എനിക്ക് മടിയാണ്. എന്നിട്ടും എനിക്ക് തടഞ്ഞു നിർത്താൻ പറ്റുന്നില്ല. അത് പോലെ അവൾക്കും നിന്നോട് സ്നേഹം തന്നെയാണ്.
പക്ഷേ അവൾ പ്രതീക്ഷിക്കാതെ നീ അവരുടെ രഹസ്യങ്ങളിലേക്ക് വലിഞ്ഞു കയറും എന്ന് അവർ ഒരിക്കലും കരുതിക്കാണില്ല. പക്ഷേ നിന്റെ പേരിൽ മേജോറിറ്റി ഷെയർ എഴുതിയതിൽ ഒരു ചതിയുണ്ട്. അവളിപ്പോൾ വെറും ഭാര്യയും നീ ആ ഡ്രഗ് ഡീലിംഗ് ഉടമയുമാണ്. നീ ഇപ്പോൾ ട്രാപ്പിൽ പെട്ടിരിക്കുകയാണ്..ഇനിയങ്ങോട്ട് ശ്രദ്ധിച്ചാൽ മതി.” അവൾ അവനെ ആശ്വസിപ്പിച്ചു.
“എന്തിനാടീ എനിക്കാ സ്നേഹം. അനേക ലക്ഷം നിസ്സഹായരായ മനുഷ്യരെയും വിദ്യർഥികളെയും ലഹരിയുടെ ഇരുട്ടിൽ പുകച്ചു നിർത്തി ഉണ്ടാക്കിയ സൗന്ദര്യവും കൊഴുപ്പും സമ്പാദ്യവും.. നിനക്ക് തോന്നുന്നുണ്ടോ എനിക്കിനി പഴയ സന്തോഷത്തിലേക്ക് മടങ്ങാൻ പറ്റും ന്ന്..” അവൻ നിസ്സഹായനായി പ്രതിഷേധം അറിയിച്ചു.
“അതേയ്, ശുണ്ഠിക്കാരൻ ഹെർകുലീസ് മസിൽമാനെ. എന്റെ അടുത്തൊരു കുഞ്ഞു സ്വർഗ്ഗമുണ്ട്. ഒരു കൊതിച്ചിപ്പാറു. അവൾക്ക് വേണമെന്ന് പറയുന്നു ഈ കലിപ്പനെയും അവന്റെ സ്നേഹത്തെയും.അവൾ പൊന്ന് പോലെ നോക്കി സന്തോഷിപ്പിച്ചു നിർത്തിക്കോളും ന്ന് പറയാൻ പറഞ്ഞു. ഉമ്മാഹ്ഹ്ഹ്…” എലിസബത് അവനെ ഒരു കുഞ്ഞിനെ കൊഞ്ചിക്കുന്നത് പോലെ കൊഞ്ചിച്ചു.
നേരം ഇരുട്ട് വീണു തുടങ്ങിയിരുന്നു. മഴ ഇടക്കൊന്നു തോർന്നിട്ട് വീണ്ടും പെയ്തു തുടങ്ങിയിരിക്കുന്നു. തൊടികിൽ ചീവീടുകളും തവളകളും തൊണ്ടകീറി കരയുന്നു. ഇടയ്ക്കിടയ്ക്ക് പടിയിറങ്ങി പോകുന്നത് പോലെ അധികം ശക്തിയില്ലാത്ത ഇടിമുഴക്കങ്ങൾ നേർത്തു നേർത്ത് അകന്നകന്നു പോകുന്നു.
നിശബ്ദമായ വിശാല പ്രപഞ്ചത്തിൽ പ്രകൃതിയുടെ കോലാഹളങ്ങൾ ഉയർന്നു നിന്നിരുന്നു. കിടപ്പു മുറിയിൽ, മെത്തയിൽ ഒരു നൂലിഴപോലുമില്ലാതെ പിറന്നപടി വാഹിദിനെ നഗ്നമായ തന്റെ മനോഹര മുലകളിൽ കിടത്തി തലമുടിയിൽ വിരലോടിച്ചു കൊണ്ട് കിടക്കുന്ന എലിസബത്ത് എന്തോ ഓർത്തെടുത്തത് പോലെ പറഞ്ഞു.
“ഇത്രത്തോളം വലിയൊരു അണ്ടർവേൾഡ് വളർത്തിയെടുക്കാൻ ശാരികയ്ക്ക് ഒറ്റയ്ക്ക് കഴിയില്ല. അവളുടെ കൂടെ ശക്തനായ ഒരാളുണ്ടാവും, ഉറപ്പാണ്.”
അത് കേട്ട് വാഹിദ് തലയുയർത്തി അവളെ നോക്കി. അവൻ അവളുടെ ശരീരത്തിൽ നിന്നിറങ്ങി സമീപത്തു കിടന്നു. എലിസബത്ത് തിരിഞ്ഞ് അവന് നേരെ കിടന്നിട്ട് അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു.
“തണുക്കുന്നെടാ. നീ ന്തിനാ ഇറങ്ങി കിടന്നത്. അങ്ങനെയായിരുന്നു കിടക്കാൻ രസം.” അവൾ കേറുവോടെ പറഞ്ഞു.
“ആരുണ്ടെന്നാ നീ ഉദ്ദേശിച്ചത്..?” അവൻ ചോദിച്ചു.
അവൾ അവനെ മലർത്തിക്കിടത്തിയിട്ട് ചുറ്റിപ്പിടിച്ചുകൊണ്ട് അവന്റെ നഗ്നമായ ശരീരത്തിലേക്ക് വലിഞ്ഞു കയറി അരക്കെട്ട് അവന്റെ ലിംഗത്തിലേക്ക് അമർത്തി വച്ചു സുഖമായി കിടന്നു.
“എനിക്ക് അറിയില്ല. പക്ഷെ ഒരു ചോദ്യം ഉയർന്നു നിൽക്കുന്നുണ്ട്. ശാരികയുടെ ബ്രദർ എവിടെയാണ്, അയാൾ എങ്ങോട്ടാണ് മാഞ്ഞു പോയത്. ആരാണയാൾ.?” അവൾ ചോദിച്ചു. വാഹിദിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. സത്യമാണല്ലോ. അവൻ എവിടെയാണ്. ആരാണവൻ.
ഇടക്ക് ശാരികയോട് കുടുംബ കാര്യങ്ങൾ ചോദിച്ചിട്ടുണ്ട്, അപ്പോഴൊക്കെ നഷ്ടപ്പെട്ട കാര്യങ്ങൾ എന്തിന് ഓർത്തു കൊണ്ടിരിക്കണം എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു. അപ്പൊ ഇതിന്റെയൊക്കെ ചരട്വവലികൾ ശാരികയും ശരത് എന്ന് വിളിക്കുന്ന ആ അജ്ഞായതനും ചേർന്നാണോ. അവൻ അമ്പരപ്പോടെ എലിസബത്തിനെ തുറിച്ചു നോക്കി.
“ചുരുക്കി പറഞ്ഞാൽ, ഇന്റർനാഷണൽ മാർക്കറ്റ് ശാരീസ് ഗ്രൂപ്പ് അറിയാതെ നടന്ന തിരിമറികൾ ആയിരുന്നെങ്കിലും ഇന്ത്യൻ മാർക്കറ്റിലേക്ക് വിതരണം ചെയ്യപ്പെടുന്ന കഞ്ചാവ് മുഴുവൻ തന്റെ പ്രിയപ്പെട്ട ശാരിയാണ് വാഹിദ്. പത്തുവർഷം കൊണ്ട് ഇത്ര വലിയ നിലയിലേക്ക് അവൾ വളർന്നതും ആ കുമിഞ്ഞു കൂടിയ പണം കൊണ്ടാണ്..”
അവന്റെ കുണ്ണ തന്റെ നനഞ്ഞു കുഴഞ്ഞ പൂറിന്റെ ചാലിലേക്ക് ഒതുക്കി, കാൽമുട്ടുകൾ വാഹിദിന്റെ ചന്തിയുടെ രണ്ട് ഭാഗത്തും അമർത്തി അരക്കെട്ട് പതുക്കെ ഉരച്ചു കൊണ്ട് നേർത്ത ഞരക്കത്തിന്റെയും കിതപ്പിന്റെയും ഇടയിൽ അവൾ പുലമ്പുന്നത് പോലെ മന്ത്രിച്ചു.
നനഞ്ഞ കട്ടിയുള്ള പശിമയുള്ള മദജലത്തിൽ കുണ്ണയുടെ മകുടമടക്ക് തെന്നിനീങ്ങുന്ന ശബ്ദം കൂടിക്കൂടി വന്നപ്പോൾ വാഹിദിന്റെ മുഴുത്ത കുണ്ണ പിടഞ്ഞുണർന്നു. അതിനൊപ്പം എലിസബത്തിന്റെ അരക്കെട്ട് ഉയരുകയും ചലനത്തിന്റെ ഇടയിൽ അവളുടെ സർവ്വ നാഡികളിലും തീപുളകം തീർത്തുകൊണ്ട് ആ വലിയ ലിംഗം തിങ്ങി നിറഞ്ഞു പൂറിലേക്ക് കയറിപ്പോകുകയും ചെയ്തു.
“ആാാാാഹ്ഹ്ഹ്.. ന്റെ മുത്തേഹ്…” അവൾ ആഹ്ലാദത്തിന്റെയും വികാരത്തിന്റെയും ആനന്ദക്കണ്ണീറിന്റെയും സമാഗമ സന്ധിയിൽ മുഗ്ദാമാവുകയും നോവിന്റെ നേർത്ത ശല്യത്തിൽ വീർപ്പു മുട്ടുകയും ചെയ്തു. കൈകൾ അവന്റെ കല്ലിച്ച മുലകളിൽ ഊന്നി, കാൽമുട്ടിൽ ഉയർന്നു നിന്ന് താഴോട്ടും മേലോട്ടും അരക്കെട്ട് ചലിപ്പിച്ചു.
തന്റെ ധാരണകളെ അമ്പേ കാറ്റിൽ പറത്തിക്കളഞ്ഞ പൂറിന്റെ സുഖകരമായ മർദ്ദത്തിൽ വാഹിദ് പുളഞ്ഞു. പലരോടും പലവട്ടം ബന്ധപ്പെട്ടു തള്ളപ്പരുവം ആയിട്ടുണ്ടാകും എന്നൊരു മിഥ്യധാരണ അവളുടെ കടിതടത്തെ കുറിച്ച് തനിക്കുണ്ടായിരുന്നു. ശാരികയോളം തന്നെ ഇറുക്കമുള്ള, ആഴമുള്ള, ചുട്ടുപൊള്ളുന്ന മനോഹരമായ പൂറ്. ആഹ്ഹ്ഹ് എന്ത് സുഖമാണ്. അവൾ നിർത്താതിരുന്നെങ്കിൽ. മകുടത്തെ പൂറിന്റെ ഉൾഭിത്തികൾ കൊണ്ട് അവൾ ഇറുക്കുന്നുണ്ടോ?
താഴോട്ട് ഇരുന്ന് മേലോട്ട് പൊങ്ങുമ്പോൾ കുണ്ണ ഞെരുങ്ങുന്നു. താഴോട്ട് അമർന്നാൽ കുണ്ണയുടെ കടക്കൽ പൂറിന്റെ അല്ലികൾ വലിഞ്ഞു മുറുകുന്നു. അവൾ വ്യക്തമായ ശ്രദ്ധയോടെ തന്റെ പ്രിയപ്പെട്ട മോഹത്തിന്റെ തീവ്രമായ സംതൃപ്തിക്കു വേണ്ടി അറിഞ്ഞു കളിക്കുന്നുണ്ട്. എന്റെ മൊഞ്ചത്തിപെണ്ണേ..
അവന്റെ കുണ്ണ ഭീകരമായി വീർത്തു വിറച്ചു. വികാരത്തിന്റെ അഗ്നിതിളപ്പിൽ ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്ന പരുവത്തിൽ കുണ്ണയുടെ ചാർമ്മം വലിഞ്ഞു മുറുകി കാല്പനികമായി ഉയർന്നു നിന്നു.
വാഹിദ് അവളെ കൈകൾ തട്ടിമാറ്റി നെഞ്ചിലേക്ക് വീഴ്ത്തി. ആ ആടിയുലഞ്ഞു തുള്ളികളിച്ചിരുന്ന വെളുത്തുരുണ്ട മുലകൾ അവന്റെ നെഞ്ചിലേക് അമർന്നു ചതഞ്ഞു, ഭാഗങ്ങളിലേക്ക് പരന്നു തുറിച്ചു വീർത്തു കിടന്നു. വാഹിദ് മനസ്സറിഞ്ഞു തന്റെ സുഖം ആഗ്രഹിക്കുന്നുണ്ട് എന്ന തിരിച്ചറിവിൽ, തന്നോടുള്ള അകൽച്ചയിൽ നിന്ന് അവന്റെ ഹൃദയത്തിലേക്ക് ഒരു നൂലഴക് നീണ്ടുവന്നതിന്റെ ആനന്ദത്തിൽ, പൂറിലേക്ക് മഴവെള്ളം പോലെ മദജലം നിറഞ്ഞൊഴുകി ചൂടുള്ള കടൽ ചുഴിപോലെ പൂറ് തിളച്ചു.
“ആഹ്.. ആഹ്.. ഹാാാാഹ്ഹ്ഹ് ”
ഭ്രാന്തമായ വികാരവളർച്ചയിൽ അവൾക്ക് സ്ഥലകാല ബോധമില്ലാതെ ഉറക്കെ നിലവിളകൾ ഉയർന്നു. അരക്കെട്ട് മാത്രം ഉയർത്തി താഴ്ത്തി അവൾ അനായാസം വേഗത്തിൽ അടിക്കാൻ തുടങ്ങി. വെളുത്തു മാംസം മുറ്റിനിൽക്കുന്ന വടിവുള്ള പുറംഭാഗത്തിന് മുകളിലേക്ക് വലിയ ഭാരിച്ച ഉരുണ്ട ചന്തി ഉയർന്നു
താഴ്ന്ന മനോഹരമായ ദൃശ്യം അവളുടെ കോലാഹളങ്ങൾക്കിടയിലൂടെ കണ്ടപ്പോൾ വാഹിദ് സ്നേഹത്തിന്റെ നിർമല നിമിഷങ്ങൾക്ക് കീഴ്പ്പെടുകയും അവളെ കൈകൾ കൊണ്ടു ചുറ്റിവരിഞ്ഞു കിടക്കയിൽ ഉരുണ്ട് എലിസബത്തിന്റെ മുകളിൽ കേറിക്കിടന്ന് തന്റെ കരുത്തുള്ള പൗരുഷത്തിന്റെ വീര്യം ആ പൂമെത്തപോലെ പതുപതുത്ത ശരീരത്തിലേക്ക് കൊടുംകാറ്റ് തീർത്തു.
“ആആഹ്. മ്മ്മ്… ആഹ്..മുത്തേഹ്.. അടിക്ക് ചക്കരെ.. കൊല്ലെടാ…” അവൾ ഇന്നോളം തന്റെ പൂറിൽ ആരും കുത്തിനിറച്ചിട്ടില്ലാത്ത ഉറപ്പിന്റെ ചൂടുള്ള മാംസക്കട്ടിയിൽ പെട്ട് ആടിയുലഞ്ഞു. ഉറക്കെ കരഞ്ഞു കൊണ്ട് പുലമ്പാൻ തുടങ്ങി. അവനെ കെട്ടിപ്പുണർന്ന് ചുംബനം കൊണ്ട് വസന്തം തീർത്തു. തൊടിയിൽ ഇടവപ്പതി സുരതാഘോഷം തീർക്കുമ്പോൾ, ഭൂലോകം തണുത്തുറഞ്ഞു കുളിരുമ്പോൾ, ആ പ്രിയപ്പെട്ട രണ്ടുപേരുടെ ശരീരവും ചുട്ടുപഴുത്തു വിയർപ്പിൽ നനഞ്ഞു.
“ഓഓഓ.. ആാാാ..” വാഹിദ് ഉറക്കെ ഞരങ്ങിക്കൊണ്ട് അവളിലെക്ക് കുനിഞ്ഞു മുലകൾ വായിലാക്കി മൂഞ്ചി നുണഞ്ഞു.
“ഓഹ്.. ന്റെ ഹെർകുലീസ് ചെക്കാഹ്.. ഓഓഓഹ്ഹാാാാ..”
അവൾ സ്വന്തം ചുണ്ടുകൾ കടിച്ചു വലിച്ചു കണ്ണുകൾ കൂമ്പി കിടന്നു വളഞ്ഞു പുളഞ്ഞു. അവൻ ചുണ്ടുകൾ കൊണ്ട് അമർത്തി നാവു ചേർത്തു ചപ്പിക്കൊണ്ട് മുല മുകളിലേക്ക് വലിച്ചുയർത്തി. വായുടെ ചൂടിൽ തിളച്ച മുലക്കണ്ണുകൾ ഊരിതാഴേക്ക് വീണു കുലുങ്ങിയിളകി.
അവൾക്ക് ഭ്രാന്ത് പിടിച്ചു കാൽമുട്ടുകൾ മടക്കി തുടകൾ മലർക്കേ വിടർത്തി പൊക്കിപ്പിടിച്ചു പൂറിനെ അൽപ്പം വലുതാക്കാൻ ശ്രമിച്ചു. എന്നിട്ടും ആ വലിയ വണ്ണമുള്ള കുണ്ണ അതിൽ തിങ്ങിനിറഞ്ഞു താൻ പരിപാലിച്ചു കൊണ്ട് നടക്കുന്ന ലക്ഷണമൊത്ത, നല്ല മാംസം നിറഞ്ഞു വലിഞ്ഞു നിൽക്കുന്ന തന്റെ പ്രിയപ്പെട്ട പൂറിന്റെ അല്ലികളെയും നീണ്ട് പൊങ്ങി നിൽക്കുന്ന കന്തിനെയും ചതചരച്ചുകൊണ്ട് കയറിയിറങ്ങിക്കൊണ്ടിരുന്നു. അവൻ ആ കുഞ്ഞു സുന്ദരിയെ അടിച്ചു കൊല്ലട്ടെ, അവനുള്ളത് തന്നെയല്ലേ, അവനല്ലാതെ മറ്റാർക്കുള്ളതാണ്. അവൾ അവന്റെ വിശാലമായ പുറത്തു പ്രണയത്തോടെ തലോടി.
വാഹിദ് ഞരങ്ങിയും മൂളിയും കിതച്ചും കാൽമുട്ടിൽ ഭാരം താങ്ങി അരക്കെട്ട് പൂറിൽ അമർത്തി ഉരച്ചു കൊണ്ട് അടിക്കാൻ തുടങ്ങി. ആ നീക്കം അവളെ തകർത്തുകളഞ്ഞു. എല്ലു നുറുങ്ങുന്ന വീർപ്പു മുട്ടലിൽ ശരീരം കോച്ചിപ്പിടിച്ചു ഞെളിപിരികൊണ്ട് അരക്കെട്ട് മേലേക്ക് ഉയർന്നു. കുണ്ണയിൽ പൂറ് കൂടുതൽ ഞെരുങ്ങിയപ്പോൾ വാഹിദിന്റെ സർവ്വ വികാരവും പ്രകമ്പനം കൊണ്ടു.
അവന്റെ കിതപ്പും സീൽക്കാരങ്ങളും ഉയർന്നു. കൈകൾ മെത്തയിൽ കുത്തി അരക്കെട്ട് അൽപ്പം ഉയർത്തു പിളർന്നു ചുവന്നു നിൽക്കുന്ന പൂറിലേക്ക് അതിവേഗം കരുത്തോടെ കുണ്ണ കയറിയിറങ്ങി.
ശരീരജലം മുഴുവൻ മദജലമായി പൂറിലേക്ക് അടിഞ്ഞുകൂടി കുഴഞ്ഞു മറിഞ്ഞു പതയായി കിനിഞ്ഞിറങ്ങി തുടങ്ങിയ അവസാന നിമിഷത്തിൽ അവൾ അലറിപുളഞ്ഞു കൊണ്ട് മുകളിലേക്ക് വളഞ്ഞു വാഹിദിന്റെ കഴുത്തിൽ തൂങ്ങി പല്ലു കടിച്ചു സുഖം കൊണ്ട് ഉന്മദിനിയായി.
“ആആആആ…. ഹ്ഹ്ഹ്ഹ്ഹ്.. മതീ.. മതിയാക്ക് പൊന്നേ.. ആാാാാാ…” അവൾ കാറികരഞ്ഞു.
“തീർന്നെടാ ചക്കരെ.. ഇപ്പൊ കഴിയും. നല്ല മോളല്ലേ..” വാഹിദ് ഞരങ്ങിക്കൊണ്ട് മന്ത്രിച്ചു. അവൻ അതിവേഗം അടിച്ചു. കട്ടിൽ വിറച്ചു. എലിസബത്ത് പുളഞ്ഞു. ബോധം മറഞ്ഞു പോകുന്ന വീർപ്പുമുട്ടലിന്റെ സഹനപാരമ്യതയിൽ ഉറക്കെ നിലവിളിച്ചു.
“ആആഹ്… ഓഓഓഓഊഊ… ”
ആഞ്ഞടിച്ചു കൊണ്ട് വാഹിദ് അവളിലെക്ക് തന്റെ തോൽവിസമ്മതിച്ചു പൊട്ടിത്തെറിച്ചു.കുണ്ണയിൽ നിന്ന് വലിയ വലിയ തുള്ളികൾ കൊഴുത്തുരുണ്ട് ചൂടുള്ള കുഴഞ്ഞു പതനിറഞ്ഞ പൂർ നാളത്തിലൂടെ അവളുടെ അകത്തേക്ക് ചീറ്റിത്തെറിച്ചു. എന്നിട്ടും നിർത്താതെ പള പള ശബ്ദത്തോടെ അവൻ അടിതുടർന്നു.
“അആഹ്.,മതിയെടാ. വയ്യെടാ.. ആആഹ്..ന്റെ പൊന്നല്ലേ. ഇനി എന്നും നിനക്ക് തന്നെ ല്ലേ.. ആആഹ്ഹ്ഹ്.. ” അവൾ പതറിയ ശബ്ദത്തിൽ ഞരങ്ങി..
“അആഹ്.. ആഹ്.. ആആആആഹ്… കഴി.. ഞ്ഞു മോളെഹ്…” അവൻ അവളിലെക്ക് തളർന്നു വീണു. വാത്സല്യസത്തിന്റെയും പ്രണയത്തിന്റെയും അതിനപ്പുറം അജ്ഞാതമായ അമൂല്യനൊമ്പരത്തിന്റെയും വീർപ്പുമുട്ടാലോടെ എലിസബത് അവനെ തന്റെ കുഞ്ഞു മകനെയെന്ന പോലെ ചേർത്തു പുണർന്നു. വിയർത്തു നനഞ്ഞ തലയിൽ ചുംബിച്ചു. നനഞ്ഞു കുതിർന്ന വെളുത്ത വിശാലമായ പുറത്തെ ഒറ്റപ്പെട്ട രോമക്കൂട്ടത്തിൽ തലോടി ആശ്വസിപ്പിച്ചു.
“എന്റെയാണ്. എന്റെ എല്ലാമാണ്.” അവൾ അവന് മാത്രം കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിൽ, അവന്റെ ഹൃദയസത്തിലേക്ക് ആഴ്ന്നിറങ്ങുന്ന സ്നേഹത്തിന്റെ തീവ്രതയിൽ മന്ത്രിച്ചു.
“എന്തൊരു സുഖമാണ് നിന്റെ ശരീരം പെണ്ണേ.. ഇത്രേം കരുതിയില്ല. എനിക്ക് തെറ്റ് പറ്റിയതാ..” അവളെ അവൻ ആരാധനയോടെ ചുംബിച്ചു. അവൾക്ക് മനസ്സ് നിറഞ്ഞു. നിറഞ്ഞു വന്ന മിഴികൾ അവനറിയാതെ വിരലുകൊണ്ട് തോണ്ടി. ഇതുവരെ ആരോടും തോന്നാത്ത ആത്മാർത്ഥതയോടെ എലിസബത്ത് വാഹിദിനെ പുണർന്ന് കിടന്നു. എലിസബത്തിന്റെ ശരീരത്തിലേക്ക് ആശ്രയം തേടുന്നത് പോലെ, അഭയം പ്രാപിക്കുന്നത് പോലെ ശരീരത്തിന്റെ മുഴുവൻ ഭാരവും അവളിൽ അർപ്പിച്ച് വാഹിദ് തളർന്നു കിടന്നു. പതുക്കെ അവന്റെ കണ്ണുകൾ അടഞ്ഞു പോയി.
അദ്ധ്യായം 12
ചുരത്തിലെ ചായക്കടയിൽ മലകളിൽ മഴപെയ്യുന്നതും നോക്കി വാഹിദ് നിന്നു. കൈയിൽ ചൂടുള്ള ചായയിൽ നിന്ന് ആവി പൊങ്ങുന്നുണ്ട്. സമയം വെകുന്നേരമാണ്. കാർമുകിൽ മൂടിയ ആകാശം ഭാരം താങ്ങുന്നത് പോലെ ഘനീഭവുച്ചു നിന്നു. അസ്തമായതിന്റെ അരുണഭായില്ലാത്ത, പൊൻവെയിൽ ചാലിച്ച താഴ്‌വരകൾ ഇല്ലാത്ത പ്രകൃതി ഇരുണ്ടു മൂടിക്കിടന്നു.
അക്ഷോഭ്യനായി ആകാശചരുവിലേക്ക് നോക്കി നിൽക്കുന്ന വാഹിദിന്റെ മുഖത്തെ ശാന്തത രാജനിൽ അൽപ്പം ഭയം നൽകി. വാഹിദ് മാനസിക കരുത്തുള്ള യുവാവാണ്. ആരെയും ഭയമില്ലാത്തവൻ. ഭീഷണിപ്പെടുത്തി അടക്കിനിർത്താൻ ആണെങ്കിൽ സ്വന്തമായി ആരുമില്ലാത്തവൻ. തന്റെ മകളുടെ മാനം കാത്തവൻ. പക്ഷേ ഇപ്പോൾ അവൻ നിൽക്കുന്നത് തന്റെ കൈകൊണ്ട് വരച്ച കളത്തിനുള്ളിൽ അല്ല, കളത്തിന് പുറത്താണ്.
“വാഹിദ്, ഒരു കാര്യം മനസ്സിലാക്കണം. ഈ കമ്പനിയുടെ ആരംഭം തൊട്ട് കൂടെയുള്ള ആളാണ് ഞാൻ. മുമ്പും പിമ്പും എന്ന് തന്നെ പറയാം. ഇതുവരെ കാര്യങ്ങൾ ആർക്കും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പോയിട്ടുണ്ടെങ്കിൽ ഒന്നാലോചിച്ചു നോക്കൂ. ആരൊക്കെ ഇതിന്റെ കണ്ണികൾ ആയിട്ടുണ്ടെന്ന്.” അയാൾ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“എന്നെ എന്തിന് ഇതിലേക്ക് വലിച്ചിട്ടു എന്നാണ് ഞാൻ ചോദിച്ചത്. അല്ലാതെ നിങ്ങൾ സുഖിച്ചു ജീവിക്കുന്നുണ്ടോ ഇല്ലയോ എന്നല്ല.” വാഹിദിന്റെ ശബ്ദം ഉയർന്നു രാജൻ ഭീതിയോടെ ചുറ്റും നോക്കി. മഴയായത് കാരണം കടയിൽ ആരും വന്നിട്ടില്ല
“കൂൾ കൂൾ വാഹിദ്. ഞാൻ നിന്നെ ശാരികയുടെ ഒരു സുരക്ഷ എന്ന് കരുതി മാത്രമേ അയച്ചിട്ടുള്ളൂ. പ്രായപൂർത്തിയായ, ഒന്നിനൊന്നു മികച്ച ഒരാണും പെണ്ണും പരസ്പരം അറിഞ്ഞു പ്രണയത്തിൽ ആയിപ്പോയതും ഒന്നായതും സ്വാഭാവികം, അതിൽ എനിക്ക് ഒരു പങ്കുമില്ല.” അയാൾ തന്റെ നിസ്സഹായത വ്യക്തമാക്കി.
“ഞാൻ ചോദിച്ചത്, താങ്കൾ എല്ലാമറിഞ്ഞിട്ടും എന്തിന് എന്നെ ആ കമ്പനിയുടെ ചുമടുതാങ്ങിയാക്കി എന്ന് മാത്രമാണ്. എന്റെ ഭാര്യ ഒരു ക്രിമിനൽ ആണെന്ന് അറിഞ്ഞാൽ എനിക്കവളെ തിരുത്താം അല്ലെങ്കിൽ ഉപേക്ഷിക്കാം. പക്ഷേ ഇന്ന് ഞാൻ ആ ഒറ്റക്കാരണം കൊണ്ട് നിങ്ങൾ നടത്തുന്ന രാജ്യദ്രോഹത്തിന്റെ ഉത്തരവാദിയാണ്. എന്തിനു എന്നോടിത് ചെയ്തു.”? അവൻ കർക്കശ സ്വരത്തിൽ ചോദിച്ചു.
“വാഹിദ്, തീരുമാനം എടുത്തത് ഞാനല്ല ശാരികയാണ്. എല്ലാം അറിഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് നീ അവളോട് തന്നെ സംസാരിക്കൂ.” രാജൻ ഒഴിഞ്ഞു മാറി.
“രാവിലെ മുതൽ ഞങ്ങൾക്കിടയിൽ തർക്കമാണ്. അവളുടെ സംസാരം തന്നെ മാറിയിരിക്കുന്നു. ഞാൻ ചോദിച്ചതിന് പുല്ലുവില നൽകാതെ ഇന്നലെ രാത്രി മുഴുവൻ ഈ പേമാരിയിൽ എവിടെ ആയിരുന്നു എന്നാണ് അവൾക്ക് അറിയേണ്ടത്. എന്നോട് ചെയ്ത ചെറ്റത്തരം അവൾക്ക് വെറും പുല്ലുവില, പക്ഷേ ഞാൻ അവളുടെ ഇഷ്ടങ്ങൾക്ക് വിരുദ്ധമായി നിൽക്കരുത് എന്ന വാശി..” അവൻ ചൂടായി.
“കാര്യങ്ങൾ കൈവിട്ട് കഴിഞ്ഞ സ്ഥിതിക്ക് വാഹിദ് എന്താണ് പറഞ്ഞു വരുന്നത്.”? രാജന്റെ സ്വരം മാറി.
“ഡെന്നീസ് ചെയ്ത അതിസാമർഥ്യം എങ്ങിനെ കൈകാര്യം ചെയ്തോ അതേ പോലെ ഇതും അവസാനിക്കണം. ഇനിയും സമയമുണ്ട്.” അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. രാജൻ ഉറക്കെ ചിരിച്ചു. എന്നിട്ട് അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.
“വാഹിദ്, ശാരികയ്ക്ക് ആണായിട്ട് നിന്നെ മാത്രമേ ഇഷ്ടമുള്ളൂ. അത് ലോകത്തിനു മുഴുവൻ അറിയാം. എന്നാൽ ഈ ലോകത്തിനു മുഴുവൻ അറിയാവുന്ന മറ്റൊരു വിഷയം കൂടിയുണ്ട്. അത് എന്താണെന്ന് നിനക്കറിയുമോ.? അയാൾ പൈശാചികമായ ശാന്തതയോടെ അവന്റെ ചെവിയിൽ ചോദിച്ചു.
വാഹിദ് അയാളെ തുറിച്ചു നോക്കി. രാജൻ സംസാരം തുടർന്നു.
“അവൾ ആണായിട്ട് മാത്രമേ നിന്നെ സ്നേഹിക്കുന്നുള്ളൂ എന്ന കാര്യം. നിന്നെ മാറ്റി നിർത്തിയാൽ അവൾക്ക് പ്രിയപ്പെട്ടത് അവളുടെ കമ്പനിയാണ്. നിനക്ക് സ്ഥാപനത്തിന്റെ നടത്തിപ്പിന്റെ ഓണർഷിപ് മാത്രമേ തന്നിട്ടുള്ളൂ. അതായത് ഇത് മറിച്ചു വിൽക്കാനോ പ്രവർത്തനം നിർത്താനോ ഉള്ള അവകാശം ശാരീസ് ഗ്രൂപ്പ് തന്നെയാണ് തീരുമാനിക്കുക എന്നർത്ഥം.
ഒന്നുകൂടി പറഞ്ഞാൽ ഇപ്പോൾ നടക്കുന്ന ബിസിനസിന്റെ നടത്തിപ്പവകാശം നിന്റെയാണ്. അത്കൊണ്ട് അതിബുദ്ധി കാണിക്കാതെകിട്ടിയ ജീവിതം ആസ്വദിച്ചു ജീവിക്കാൻ നോക്ക്.” അയാൾ മഴയിലേക്ക് ഓടി കാറിൽ ചെന്നു കയറി ഓടിച്ചു പോയി.
കോടമഞ്ഞു പുതഞ്ഞ ചുരത്തിൽ പെയ്തിറങ്ങിക്കൊണ്ടിരുന്ന മഴയുടെ നൂലുകൾ കൊണ്ട് നെയ്ത നേർത്ത വിരിപ്പിനപ്പുറം കാർ മാഞ്ഞുപോയി. വാഹിദ് ഇരുണ്ട മുഖവുമായി നെഞ്ചിൽ കൈകൾ പിണച്ചു നിന്നു.
രാവിലെയാണ് എലിസബത്തിന്റെ റസ്റ്റ്ഹൗസിൽ നിന്ന് മടങ്ങിയത്. രാവ് മുഴുവൻ അവളോടൊപ്പം എല്ലാ ദുഖങ്ങളും മറക്കാൻ അവളുടെ മുന്നിലും പിന്നിലും കുത്തിമറിക്കുകയായിരുന്നു. എന്തൊരു വീറും കരുത്തുമാണ് അവൾക്ക്. ഞാനല്ലാതെ അവൾക്കിനി വേറെ ഒരുത്തൻ ഉണ്ടാവുമെന്ന് തോന്നുന്നില്ല. പിന്നിൽ മാത്രമേ അൽപ്പം സുഖക്കുറവ് തോന്നിയുള്ളു.
അപ്പോഴാണ് അവൾ പറഞ്ഞതും, അവളെ ഉപയോഗിച്ചവർക്കൊക്കെ പിന്നിൽ മാത്രമേ കൊടുത്തിട്ടുള്ളൂ, കള്ളുകുടിച്ചു ബോധമില്ലാതെ കിടക്കുമ്പോ സെക്യൂരിറ്റി ചെയ്തതും വായിൽ ഇട്ട് അടിക്കുകയായിരുന്നു എന്നൊക്കെ. പണ്ട് വീട്ടിൽ വച്ച് കളിക്കാൻ തുടങ്ങിയ സമയത്ത് വിൻസെന്റ് മുന്നിൽ ചെയ്തിരുന്നു,
പിന്നീട് വിൻസെന്റ് ബിസിനസ് ഫ്രണ്ട്സ് എന്ന് പറഞ്ഞു വീട്ടിൽ വിളിച്ചു കൊണ്ടു വന്നിരുന്നവരെ പോലും ചിലർക്ക് മാത്രമേ മുന്നിൽ കിട്ടിയിട്ടുള്ളൂ എന്നൊക്കെ. വെറുതെയല്ല ഇപ്പോഴും ഇത്ര മുറുക്കവും ചെറുപ്പവും.
വീട്ടിൽ ചെന്നപ്പോൾ ശാരികയുടെ മുഖത്ത് മുറിവേറ്റ പെൺപുലിയുടെ ഭാവം. അവൾ ഗർഭിണിയാണ്. തന്റെ ബിസിനസ്സ് കോട്ടയുടെ കാവലിനായി ഒരു അവകാശിയുണ്ടാവാൻ തന്റെ കുഞ്ഞിനെ ഗർഭം ധരിച്ചതാവും. ക്രിമിനൽ ലേഡി.!
“എവിടായിരുന്നു ഇന്നലെ രാവിലെ മുതൽ ഈ സമയം വരെ.?” അവൾ ഇടുപ്പിൽ കൈ കുത്തി ദേഷ്യത്തോടെ മുരണ്ടു.
“ഞാൻ പണ്ടത്തെ പോലെ ഒരു ഡ്രൈവർ അല്ല. ഇപ്പൊ ഒരു വലിയ മാഫിയാ സംഘത്തിന്റെ ചുമതലക്കാരനാണ്. എനിക്ക് പലരേയും കണ്ട് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടാവും.” അവൻ മുരണ്ടു. ഇടിമിന്നലേറ്റത് പോലെ അവൾ നടുങ്ങി. മുഖം വിളറി അവനെ അഭിമുഖീകരിക്കാൻ കഴിയാതെ അങ്ങിങ്ങു പരതി നോക്കി.
“എന്ത് മാഫിയ. ഏത് മാഫിയ.” അവൾ തണുത്ത ശബ്ദത്തിൽ ചെറിയ കിതപ്പോടെ ചോദിച്ചു.
“കഞ്ചാവ് മാഫിയ. ലോകത്തിലെ ഏറ്റവും ഡിമാൻഡ് ഉള്ള സ്റ്റഫുകളിൽ ഒന്നായ നീലച്ചടയൻ എക്സ്പോർട്ടിങ് മാഫിയ. ശാരീസ് ഗ്രൂപ്പ് ഓഫ് ക്രിമിനൽസ്.. അറിയില്ലേ മാഡം?” അവൻ മുരണ്ടുകൊണ്ട് ചോദിച്ചു.
ശാരികയുടെ മുഖത്തെ ഞെട്ടൽ മാറിയിരിക്കുന്നു. അവിടെ ഭയാനകമായൊരു നിശബ്ദത തളംകെട്ടി നിന്നു. അവൾ കുറച്ചു നേരം അനങ്ങാതെ നിന്നിട്ട് അവന്റെ അടുത്തേക്ക് വന്നു.
“താനിത് ആരോടെങ്കിലും ഡിസ്‌കസ് ചെയ്തോ.?” അവൾ ശബ്ദം അടക്കിപ്പിടിച്ചു ചോദിച്ചു. ഇക്ക എന്ന വിളിയിൽ നിന്ന് എത്ര പൊടുന്നനെയാണ് അവൾ വെളിയിൽ ചാടിയത് എന്ന് വാഹിദ് അത്ഭുതപ്പെട്ടു.
“അതേ, വരുന്ന വഴി ഫോണിൽ വിളിച്ചു രാജനോട് ചോദിച്ചു. ആ നന്ദികെട്ട നാറിയോട്.” വാഹിദ് തന്റേടത്തോടെ ശാരികയുടെ മുന്നിൽ നിവർന്നു നിന്ന് ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ശാരിക തളർന്നു. അവൾ നെറ്റിയിൽ കൈ വച്ച് കിടക്കയിലേക്ക് ഇരുന്നു.
“ആരോട് ചോദിച്ചിട്ടാ അനാവശ്യ കാര്യങ്ങളിൽ തലയിട്ടത്. ഈശ്വരാ. ഇനി എന്ത് ചെയ്യും.. ഇനി മേലിൽ ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. എങ്ങോട്ട് ഇറങ്ങിയാലും ഉസ്മാൻ ഇല്ലാതെ തനിച്ച് സഞ്ചരിക്കരുത്.” അവൾ കർക്കശമായി അവനെ താക്കീത് ചെയ്തു.
” താനെന്താ കൽപ്പിക്കുകയാണോ. ഞാനെന്താടീ നിന്റെ കഞ്ചാവ് കടത്തുന്ന ഏജന്റ് ആണെന്നാണോ നീ കരുതിയത്. ആരെയാ താനീ പേടിപ്പിക്കുന്നത്. ” വാഹിദിന്റെ ഭാവം മാറി. അവനിലെ നീതിബോധവും ആത്മാഭിമാനവും കുടഞ്ഞെഴുന്നേറ്റു.
“ഇത്രനാളും കണ്ട തുക്കിടി ജോർജും ഡെന്നീസും അല്ല നീ കാണാത്ത പലരും. മേലിൽ ഇവിടം വിട്ടു പുറത്തിറങ്ങരുത്. ചത്തു മലച്ചു കിടക്കും വല്ല അഴുക്കു ചാലിലോ ഡാമിലോ.” അവൾ രോഷം കൊണ്ട് കത്തുന്ന കണ്ണുകളോടെ അവനെ തുറിച്ചു നോക്കിയിട്ട് പുറത്തേക്ക് പോയി.
വാഹിദ് സ്ഥബ്ധനായി അവൾ പോയ വഴിയിലേക്ക് നോക്കി നിശ്ചലം നിന്നു. പകൽ മുഴുവൻ തന്റെ പഴയ മുറിയായ ഔട്ട്‌ഹൗസിലെ മുറിയിൽ പോയികിടന്നു. വാതിൽ കുറ്റിയിട്ട് കുറേ നേരം കിടന്നുറങ്ങി. മനസ്സ് ക്ഷീണിച്ചത് കൊണ്ടാവും എലിസബസത്തിന്റെ ആർത്തിപിടിച്ച കളികൾ സ്വപ്നം കണ്ടു. ഫോൺ റിങ് ചെയ്തപ്പോൾ ആണ് ഞെട്ടിയുണർന്നത്. എലിസബത്തിന്റെ കോൾ ആയിരുന്നു.
“ന്താ എലീ”. അവൻ ഉറക്കച്ചടവിൽ ചോദിച്ചു. അപ്പുറത്ത് നിന്ന് നിർത്താതെ ചുംബനം വന്നു കൊണ്ടിരുന്നു
“കിട്ടി കിട്ടി. വെറുതെ വിളിച്ചതാണോ.” അവൻ ക്ഷീണിച്ച സ്വരത്തിൽ ചോദിച്ചു.
“അവിടം നീറിയിട്ടു വയ്യ. എന്തെടുക്കുവാ. ഞാനും വരട്ടെ അടുത്തേക്ക്.” അവളുടെ പ്രണയത്തിന്റെ കൊഞ്ചൽ അവൻ കേട്ടു.
“ഞാൻ പിന്നെ വിളിക്കാം. കുറച്ചു പേരെ കാണാനുണ്ട്. നീ റസ്റ്റ് എടുക്ക്. കുറച്ച് കിടന്നുറങ്.” അവൻ പറഞ്ഞു.
“ഒരു രസവും ഇല്ലെടാ. എന്തൊരു സന്തോഷമായിരുന്നു. വന്നിട്ട് വിളിച്ചോണ്ട് പോടാ കുട്ടാ.” അവൾ ചിണുങ്ങുന്നു.
“എലീ ഞാനൊന്ന് ഉറങ്ങിപ്പോയി. നല്ല ക്ഷീണം. ഒന്നിനും ഒരു മൂഡില്ല. നീ കിടന്ന് കുറച്ചു നേരം ഉറങ്ങൂ. പറഞ്ഞാ അനുസരിക്കൂ.” അവൻ അവളെ ഒഴിവാക്കാൻ ശ്രമിച്ചു.
“അനുസരിക്കാല്ലോ. ന്നാ ശരി. ഇടക്കിടക്ക് വിളിച്ചോ ട്ടോ. ഐ ലവ് യൂ.. ഉമ്മാ..” അപ്പുറം കോൾ കട്ടായി. എഴുന്നേറ്റ് ഫ്രഷായി നേരെ രാജനെ കാണാൻ ഇറങ്ങി ഇവിടേക്ക് വിളിച്ചു വരുത്തി. അയാൾ പോയിക്കഴിഞ്ഞിരിക്കുന്നു. ഇനിയെന്ത് എന്നൊരു ചിന്ത മാത്രം ബാക്കി കിടക്കുന്നു.
പുതിയൊരു ഗോഡൗൺ എടുത്തു പ്രോഡക്ടസ് മുഴുവൻ കഴിയുന്നതും വേഗം അങ്ങോട്ട് മാറ്റാം. ഈ ഹൈറേഞ്ച് ഏരിയയിൽ നിന്ന് മാറി ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് മാറി കുറേകൂടി സെക്യൂരിറ്റി സെറ്റപ്പിൽ കാര്യങ്ങൾ മുന്നോട്ട് നീക്കാം. മുഴുവൻ ടീമിനെയും ഒന്ന് അഴിച്ചു പണിതു അങ്ങുമിങ്ങും പ്ലേസ് ചെയ്‌താൽ കുറച്ചു ദിവസം അവർക്ക് കാര്യങ്ങൾ എളുപ്പം മുന്നോട്ട് നീക്കാൻ കഴിഞ്ഞെന്ന് വരില്ല.
അതിനിടയിൽ ശരത്ത് ആരാണെന്നും എങ്ങിനെയാണ് ശാരികയുമായി ബന്ധപ്പെടുന്നത് എന്നും അവൻ ജീവനോടെ ഉണ്ടോ അതോ അങ്ങിനെ ഒരാൾ ഇല്ലേ എന്നൊക്കെ അന്വേഷിക്കാൻ കഴിയും. ഏതായാലും ഗോഡൗണിന്റെ കാര്യം ഒരു തവണ താൻ ഉന്നയിച്ചത് അംഗീകരിക്കപ്പെട്ട സ്ഥിതിക്ക് സ്ഥലം എവിടെയെന്നു ആദ്യം അറിയിക്കാതെ കാര്യങ്ങൾ മുന്നോട്ട് നീക്കാം എന്ന് അവൻ തീരുമാനിക്കുകയും ചെയ്തു
പ്രതിസന്ധിയിൽ സന്ദേഹിച്ചു നിന്ന വാഹിദിന് പെട്ടന്ന് തന്നെ ചെറിയൊരു വഴി തെളിഞ്ഞു. അവൻ ബൈക്ക്ൽ നിവർത്തിയിട്ടിരുന്ന റെയിൻ കോട്ട് അണിഞ്ഞു വീട്ടിലേക്ക് മടങ്ങി. മഴയുടെ ശക്തി കുറഞ്ഞിരിക്കുന്നു. ചെറിയ ചാറ്റൽ മഴയുണ്ട്. റോഡിന്റെ ഇരു ഭാഗത്തും ഇടതൂർന്ന മരങ്ങൾ തഴച്ചു വളർന്നു വനത്തിലേക്ക് നീണ്ടു പോകുന്നു. മരങ്ങൾക്കിടയിൽ കാളിമ നിറഞ്ഞ് ഇരുട്ടിന്റെ ഘനീഭവിച്ച ശാന്തത നിറഞ്ഞ് നിൽക്കുന്നുണ്ട്.
ചീവീടുകളുടെ നിരന്തര ശബ്ദവും വാഹിദിന്റെ ബുള്ളറ്റിന്റെ ശബ്ദവും മാത്രം ആ നിറഞ്ഞ വിജനതയെ ഭംഗപ്പെടുത്തിക്കൊണ്ടിരിക്കെ പൊടുന്നനെ മറ്റൊരു ബുള്ളറ്റിന്റെ ശബ്ദം കൂടി അന്തരീക്ഷത്തിൽകേട്ടു തുടങ്ങി. കുറച്ചു ദൂരം മുന്നോട്ട് പോയ വാഹിദ് കണ്ണാടിയിൽ കണ്ടു, വളവ് തിരിഞ്ഞു വരുന്ന ഒരു ബൈക്കിന്റെ ഹെഡ്ലൈറ്റ്. അത് അതിവേഗം പാഞ്ഞു വരുന്നുണ്ട്.
വാഹിദ് വേഗത കുറച്ച് പിന്നിലുള്ള വാഹനത്തെ ശ്രദ്ധിച്ചു. തനിക്ക് നേരെ ഒരു ആക്രമണം സംഭവിക്കാം എന്നൊരു ബോധം ഉള്ളതിനാൽ എല്ലാവരെയും സംശയത്തോടെ വീക്ഷിക്കാനുള്ള ഒരു ത്വര അവനിൽ ഉടലെടുത്തുരുന്നു.
ആ ബൈക്ക് ചീറിപ്പാഞ്ഞു വന്ന് അവന്റെ സമീപത്തേക്ക് എത്തുകയും കറുത്ത വസ്ത്രവും ഹെൽമറ്റും ധരിച്ച വ്യക്തി അവനെ ഒന്ന് നോക്കിയിട്ട് ഞൊടിയിട വേഗത്തിൽ വാഹിദിനെ ഇടിച്ചു തെറുപ്പിക്കാൻ വേണ്ടി ബൈക്ക് വെട്ടിക്കുകയും ചെയ്യുകയും ചെയ്തു.
അത് പ്രതീക്ഷിച്ചിരുന്ന വാഹിദ് പെട്ടന്ന് ബ്രേക്ക് ചവുട്ടി വാഹനം ഒന്ന് നിർത്താൻ ശ്രമിച്ചതും അജ്ഞാതൻ ഉദ്യമം പരാജയപ്പെട്ടു നിയന്ത്രണം വിട്ട ബൈക്ക് ഒരു വിധം നേരെയാക്കി ചീറിപ്പാഞ്ഞു പോകുകയും ചെയ്തു.
എത്ര വേഗത്തിൽ ഓടിയിട്ടും ആ തമിഴ്നാട് രെജിസ്ട്രേഷൻ ഉള്ള വണ്ടിയുടെ ഒപ്പമെത്താൻ അവന് സാധിച്ചില്ല. കുറേകൂടി മുന്നോട്ട് പോയപ്പോൾ റോഡ് രണ്ടായി പിരിയുന്ന ഭാഗത്ത് വച്ച് ആ വാഹനം അപ്രത്യക്ഷമാവുകയും ചെയ്തു.
വീട്ടിലെത്തി ഉറങ്ങാൻ കിടന്നിട്ടും ബെഡ്‌റൂമിൽ മൗനം തളം കെട്ടിനിന്നു. ശാരികയും വാഹിദും അവരവരുടെ ചിന്താ ഭാരവുമായി ആലോചനയിൽ കണ്ണടച്ചു കിടന്നു. തനിക്ക് പ്രിയപ്പെട്ടതൊക്കെ തന്നെ പ്രിയപ്പെട്ടതായി കാണണമെന്നില്ല എന്ന് വാഹിദ് ചിന്തിച്ചു. ഒരു സംശയവും ഇല്ലാതെ, തെറ്റിദ്ധാരണ ഇല്ലാതെ, താൻ പ്രണയിച്ചിരുന്ന പെണ്ണ് എന്ത് ഭയങ്കരിയാണെന്ന് അവൻ ആലോചിച്ചു. വല്ല അഴുക്കുച്ചാലിലും ചത്തു കിടക്കും എന്ന് പറഞ്ഞു മണിക്കൂറുകൾക്കകം താൻ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിരിക്കുന്നു. അഥവാ കൊല്ലാൻ ആളെ അയച്ചിരിക്കുന്നു.
“എനിക്കീ ബന്ധം ഒരു ബാധ്യതയാണ്. മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്.” അവസാനം വാഹിദ് ഉറച്ച സ്വരത്തിൽ മുകളിലേക്ക് നോക്കി കിടന്ന് പറഞ്ഞു
“വാട്ട്.! മനസ്സിലായില്ല.” ഒരു ഞെട്ടലോടെ ശാരിക പിടഞ്ഞെഴുന്നേറ്റു. “ഏത് ബന്ധം.? ”
“ഏത് ബന്ധമാണ് നമുക്കിടയിൽ ഉള്ളത്. ആ ബന്ധം തന്നെ.” അവൻ ചൂടായി. കല്ലിച്ച സ്വരത്തിൽ തുടർന്നു. ” എനിക്ക് എന്റേതായ വഴികൾ നോക്കിയേ പറ്റൂ. വല്ലാടത്തും ചത്തുകിടക്കും എന്ന് നീ പറഞ്ഞപ്പോൾ ഇത്രേം കരുതിയില്ല. ഇത്ര പെട്ടന്ന് കൊലയാളിയെ അയക്കുമെന്ന് കരുതുയില്ല. ” അവന്റെ മുഖം വലിഞ്ഞു മുറുകി.
“എന്ത്.. ഏത് കൊലയാളി. ആരയച്ചു. എന്തൊക്കെയാ ഈ കേൾക്കുന്നത്. ഞാൻ പറഞ്ഞില്ലേ എങ്ങോട്ടും ഇറങ്ങരുതെന്ന്. ഈശ്വരാ..” അവൾ കരഞ്ഞു തുടങ്ങി.
“കണ്ണീർ വേണ്ട. എന്റെ ലോകം തന്നെ നീയായിരുന്നു. നീ എന്റെ കുഞ്ഞിന്റെ ഉമ്മയാകാൻ കാത്തിരുന്ന എനിക്ക് കിട്ടിയ സത്യങ്ങൾ നമുക്കിടയിൽ വലിയ വിടവുണ്ടാക്കിയിട്ടുണ്ട്. കണ്ണുനീർ കൊണ്ട് അവിടെ നികത്താൻ കഴിയില്ല. വഞ്ചകി.!” അവൻ പല്ല് ഞെരിച്ചു.
“അനാവശ്യം പറയരുത്. കേട്ടത് മുഴുവൻ സത്യമാണ്. പക്ഷേ അതൊക്കെ ഇതിൽ നിന്ന് എളുപ്പം ഇറങ്ങി പോകാൻ കഴിയാത്ത കാര്യങ്ങളാണ്. കഴിഞ്ഞ പത്ത് വർഷമായി നടന്ന് കൊണ്ടിരിക്കുന്ന ഒരു കളിയിൽ നിന്ന് ഇക്ക വന്നതോടെ ഇറങ്ങി പോകുക എന്ന് വിചാരിച്ചാൽ നടക്കില്ലായിരുന്നു. ഞാൻ എത്ര പറഞ്ഞു ഇതൊക്കെ വിട്ട് എങ്ങോട്ടെങ്കിലും പോകാമെന്ന്.” അവൾ ഉറക്കെ കരഞ്ഞു തുടങ്ങി.
“പണമുണ്ടാക്കാൻ ഇന്ത്യയിൽ തന്നെ ഏറ്റവും ഗൂഡ്‌വിൽ ഉള്ള ഒരു ബ്രാൻഡ് ഉണ്ടായിട്ടും അതിന്റെ മറവിൽ ഈ ഇല്ലീഗൽ ഗെയിം കൊണ്ട് പോയെങ്കിൽ മനസ്സിൽ ഒരു ക്രിമിനൽ സ്വഭാവം ഉള്ളത് കൊണ്ടാണ്. ഇപ്പൊ വരുന്ന വഴിക്ക് എനിക്ക് നേരെ ആക്‌സിഡന്റ് അറ്റെംപ്റ്റ് നടന്നതും ആ ക്രിമിനൽ മൈന്റ് ഉള്ളത് കൊണ്ടാണ്. ആക്ച്വലി ഇത്രയൊക്കെ എന്റെ ലൈഫിനെ വേട്ടയാടാൻ ഞാൻ ആരോട് എന്ത് തെറ്റാണ് ചെയ്തത്.” അവൻ നിസ്സഹായതയോടെ കൈമലർത്തി.
“ഇക്കാ.. പ്ലീസ് ഇക്കാ..ഞാൻ വഞ്ചകിയാണ്. കണ്ടു, ഇഷ്ടപ്പെട്ടു പോയി. എന്റെ സത്യങ്ങൾ അറിഞ്ഞാൽ ഏത് നിമിഷവും വേറെ പെൺകുട്ടികൾ സ്വന്തമാക്കും എന്ന് ഭയന്നത് കൊണ്ടാണ് എല്ലാരിൽ നിന്നും അകറ്റി നിർത്തിയത്. വഞ്ചകിയാണ്, സമ്മതിച്ചു. പക്ഷേ എന്റെ ഇക്കയെ കൊല്ലാൻ മാത്രം വില്ലത്തി ഒന്നും അല്ല ഞാൻ.” അവളുടെ ശബ്ദം ശരിക്ക് പുറത്തു വന്നില്ല.
“പറ്റാത്തുവർഷം മുമ്പ് ദാരിദ്ര്യം പിടിച്ച കമ്പനി ആയിരുന്നു നമ്മുടേത്. ആയിടയ്ക്കാണ് ഈ ക്രിമിനൽ ബിസിനസ്സ് വഴി കുറേ ക്യാഷ് വരുന്നതും കമ്പനി ഡെവലപ്പ് ആകുന്നതും. അങ്ങിനെയാണ് ഇന്ത്യയിലെ ടോപ് ബ്രാന്റ് ആയി നമ്മുടെ ഗ്രൂപ്പ് മാറുന്നതും. അല്ലാതെ കൂടുതൽ പണത്തിനു വേണ്ടി സൈഡ് ബിസിനസ്സ് തുടങ്ങിയതല്ല.” അവൾ അവനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
“എനിക്കൊന്നും കേൾക്കണ്ട. എല്ലാ കാര്യങ്ങളും ലീഗലി വൈന്റപ്പ് ചെയ്യണം. ഞാൻ ഇനി എത്രനാൾ ജീവിക്കും എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. എന്റെ കുഞ്ഞും നാളെ ഒരു കഞ്ചാവ് മാഫിയയുടെ ഭാഗമാകുന്നതഗ് എനിക്ക് അക്‌സെപ്റ് ചെയ്യാൻ പറ്റില്ല. എനിക്ക് മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്.” അവൻ തീർത്തു പറഞ്ഞു. മുറിയിൽ അവളുടെ കരച്ചിൽ മാത്രം അവശേഷിച്ചു.
കരച്ചിൽ പതിയെ പതിയെ മൂക്ക് ചീറ്റലായി പരിണമിച്ചു വന്നപ്പോഴേക്കും വാഹിദ് ഉറങ്ങിപ്പോയി. പിന്നീട് എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ വലിയ ഗ്ലാസ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു. ചെവിയോർത്തപ്പോൾ ബാൽക്കണിയിൽ നിന്ന് ഫോണിൽ തർക്കിക്കുന്ന ശാരികയുടെ ശബ്ദം കേട്ടു.
“ഇല്ല..പറ്റില്ല.. ആ ശരീരത്തിൽ ഒരു പോറലെങ്കിലും ഞാൻ കണ്ടാൽ എല്ലാവരും അതോടെ തീരും. ഞാൻ എല്ലാം ഇവിടെ അവസാനിപ്പിക്കുകയാ. നിങ്ങടെ ബ്ലാക്ക് വേൾഡ് ഗെയിമിൽ എന്നെ നോക്കണ്ട. ഇവിടെ അവസാനിക്കുകയാ എല്ലാം.” അവൾ ആക്രോശിക്കുന്ന ശബ്ദം അധികം ഉച്ചത്തിൽ അല്ലെങ്കിലും അവൻ കേട്ടു.
കണ്ണടച്ച് ഉറങ്ങുന്നത് പോലെ കിടന്നപ്പോൾ ഗ്ലാസ് വിൻഡോ നീങ്ങുന്ന ശബ്ദവും കിടക്കയിലേക്ക് കേറുന്ന അനക്കവും അവൻ തിരിച്ചറിഞ്ഞു. മൊബൈൽ ഫ്ലാഷ് ഓൺ ചെയ്തു തന്റെ ശരീരത്തിൽ നിന്ന് പുതപ്പ് നീക്കി പരിശോധിക്കുന്നത് കൺപ്പോളകൾക്ക് ഇടയിലൂടെ അവൻ കണ്ടു.
ഉറക്കത്തിനിടയിൽ എന്ന വ്യാജേന അവനൊന്നു തിരിഞ്ഞു കിടന്നപ്പോൾ അവൾ വേഗം മൊബൈൽ ഓഫ് ചെയ്തു കിടക്കയിലേക്ക് വീണു. വാഹിദ് കൈ നീട്ടി അവളെ പരതി നോക്കുന്നത് പോലെ തപ്പിത്തടഞ്ഞു ചുറ്റിപ്പിടിച്ചപ്പോൾ ശാരിക അവന്റെ അടുത്തേക്ക് നീങ്ങിക്കിടന്നു. പക്ഷേ അവനെ കെട്ടിപ്പിടിക്കാൻ അവൾക്കൊരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. എങ്ങിനെയോ താൻ അശുദ്ധമായ ഒരു വസ്തുവാണെന്ന കുറ്റബോധം അവൾക്ക് അനുഭവപ്പെട്ടു.
കണ്ണ് നനയുന്നുണ്ട്, പക്ഷേ കരയാൻ തോന്നുന്നില്ല. അനങ്ങാതെ വാഹിദിന്റെ കൈയിൽ തന്റെ കൈ വച്ച് അവൾ മലർന്നു കിടന്നു. എന്നും അവൻ ചെയ്യാറുള്ള ഉറക്കിൽ തപ്പിപ്പിടിക്കുന്നത് പോലെ അവന്റെ കൈകൾ മുലയിലേക്ക് നീങ്ങി പതുക്കെ അവയെ പിടിച്ചു ഞെക്കാനും തടവാനും തുടങ്ങിയപ്പോൾ അവൾ ഗൗണിന്റെ കൈകൾ താഴേക്ക് വലിച്ചു താഴ്ത്തി മുലകൾ പുറത്തേക്ക് എടുത്തു നഗ്നമാക്കി കുറച്ചു കൂടി നീങ്ങിക്കിടന്നു കൊടുത്തു. അവന്റെ കൈകൾ മുലയിൽ നിന്നിറങ്ങി വയറിൽ തലോടിതുടങ്ങി. അതിനുള്ളിൽ അവന്റെ കുഞ്ഞ് ഉറങ്ങിക്കിടപ്പുണ്ട്.
ഗർഭിണിയാണെന്ന് മനസ്സിലായതിൽ പിന്നെ പൂറിൽ അടിച്ചിട്ടില്ല. പരസ്പരം വായിലിടുകയാണ് രണ്ടുപേരും ചെയ്തിരുന്നത്. ശാരികയെ കൊണ്ട് മുമ്പൊന്നും വാഹിദ് അത് ചെയ്യിക്കാറില്ലായിരുന്നു. പക്ഷേ കല്യാണം കഴിഞ്ഞതിൽ പിന്നെ അവളൊരു പരിധിയില്ലാത്ത കാമകിളിയായി അവന്റെ ശരീരത്തിൽ പറന്നു നടന്നു. അവൾക്ക് അവന്റെ അരക്കെട്ടിലേക്ക് ഇഴഞ്ഞു ചെന്ന് വായിലിട്ട് കടിച്ചു വലിക്കാൻ ഉള്ളം കൊതിച്ചു, പക്ഷേ താനൊരു വഞ്ചന കാട്ടി എന്ന ബോധ്യം അവളെ എല്ലാറ്റിൽ നിന്നും നിരുത്സാഹപ്പെടുത്തി. അവളുടെ മുലയിൽ വാഹിദിന്റെ കൈകൾ നിശ്ചലമായി. അവൻ ഗാഡമായ നിദ്രയുടെ ശാന്തതയിലേക്ക് വഴുതിപ്പോയി. ശാരിക ചിന്താഭാരത്തിന്റെ നിദ്രാരാഹിത്യത്തിലേക്കും.
അദ്ധ്യായം 13
വാഹിദ് രാവിലെ തന്നെ പുറപ്പെട്ടു. മഴ മൂടിക്കെട്ടി നിൽക്കുന്നുണ്ടെങ്കിലും പെയ്തു തുടങ്ങിയിട്ടില്ലായിരുന്നു. ഏത് നിമിഷവും ആകാശഭരണി തകർന്ന് വെള്ളം കോരിച്ചൊരിയാമെന്ന അവസ്ഥയിൽ നിൽക്കുന്നു. തന്റെ പഴയ ബുള്ളറ്റ് മാസങ്ങൾക്കു ശേഷം അവൻ പുറത്തേക്കിറക്കി. ഇടക്ക് സ്റ്റാർട്ട് ചെയ്തു തുടച്ചു വൃത്തിയാക്കി നിർത്തും എന്നല്ലാതെ ഉപയോഗമില്ലായിരുന്നു.
ബുള്ളറ്റ് തന്നെ ഉപയോഗം കുറവാണ്, മിക്കപ്പോഴും കാറാണ്. ഇനി തന്റെ പഴമയിലേക്ക് തിരികെ പോകാം എന്നൊരു പുനർവിചിന്തനം അവനിൽ ജന്മം കൊണ്ടിട്ടാവണം, ശാരിക വാങ്ങിച്ചു കൊടുത്ത ബൈക്ക് അവൻ ഉപയോഗിച്ചില്ല. തന്റെ ബൈക്ക്ൽ കയറി, മിലിട്ടറി ഡിസൈൻ ജാക്കറ്റും പാന്റും ഹെൽമറ്റും ധരിച്ചു അവൻ നഗരത്തിലേക്ക് ഓടിച്ചു പോയി. അവനിൽ ഉടലെടുത്ത മാറ്റം ശാരികയെ വല്ലാതെ വേദനിപ്പിച്ചു.
സിറ്റിയിൽ കമ്പനിയുടെ പുതിയ ഗോഡൗൺ സെറ്റ് ചെയ്യാൻ വേണ്ടി വന്നതായിരുന്നു വാഹിദ്.
എളുപ്പം പോർട്ടിലേക്ക് product മൂവ് ചെയ്യാനും ലോക്കൽ മാർക്കറ്റിൽ distribute ചെയ്യാനും സൗകര്യമുള്ള, നഗരത്തിൽ നിന്ന് അധികം അകലെയല്ലാതെ ഒരിടം കണ്ടെത്തണം എന്ന് കമ്പനിയിൽ അവനൊരു അഭിപ്രായം ഉന്നയിച്ചിരുന്നു. അത് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. പക്ഷേ രാജനും ശാരികയും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചില്ലെങ്കിലും അവരുടെ മനസ്സിൽ കാര്യങ്ങൾ വ്യക്തമായിരുന്നു.
വാഹിദ് ഗോഡൗൺ ഷെഡ് തങ്ങൾക്ക് പറ്റുന്നതാണോ അല്ലയോ എന്നൊക്കെ അന്വേഷിച്ചു ബ്രോക്കറേയും കൂട്ടി ഓരോ ഭാഗത്തേക്ക് മാറിമാറി സഞ്ചരിക്കുന്നതിനിടയിൽ കിഷോറിന്റെ വിളി വന്നു.
“ഡേയ് വാഹീ. താൻ എവിടാ. പെട്ടന്ന് വീട്ടിലേക്ക് വാ.” കിഷോർ അൽപ്പം പരിഭ്രാന്തിയയോടെ പറഞ്ഞു.
“എന്താടാ. എന്ത് പറ്റി. ഞാൻ എറണാകുളത്താണ്. അൽപ്പം സമയമാകും.” അവൻ ചോദിച്ചു.
“ഒന്നും പറയണ്ട, വേഗം മടങ്ങി വാ. ഇപ്പൊ തന്നെ.” കിഷോർ കോൾ കട്ട് ചെയ്തു. പിന്നെ ഒരു നിമിഷം അവിടെ നിൽക്കാൻ തോന്നിയില്ല അവന്. ബ്രോക്കറേ അവിടെത്തന്നെ ഇറക്കി വാഹിദ് വീട്ടിലേക്ക് കുതിച്ചു. വീട്ടിൽ ആരെങ്കിലും ആക്രമിക്കാൻ വന്നോ? ജോർജ് ജീവനോടെ ഉണ്ടെന്നല്ലേ അറിയാൻ കഴിഞ്ഞത്. ഇനി അങ്ങേര് വീണ്ടും കളത്തിൽ ഇറങ്ങിയോ.? അതോ തന്നെ തീർക്കാൻ വന്നവരുമായി എന്തെങ്കിലും തർക്കങ്ങൾ.. അള്ളാഹ്..!
അവന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. വാഹനങ്ങളെ ഒന്നൊന്നായി പിന്നിലാക്കി നഗരം താണ്ടി, കോളനി താണ്ടി ഹൈവെയിൽ നിന്ന് ചുരം റോഡിലേക്ക് ബുള്ളറ്റ് ചീറിപ്പാഞ്ഞു. മഴ പ്രതികാരദാഹം തീർക്കുന്നത് പോലെ രൂക്ഷമായ രൗദ്രഭാവത്തോടെ ഭൂമിയെ കടന്നാക്രമിച്ചു കൊണ്ടിരുന്നു. ഇടിമിന്നലും കാറ്റും കാപാലിക നടനം ചെയ്തു. റോഡ് അവ്യക്തമായിട്ടും, കോടമഞ്ഞിന്റെ ചാരച്ച മൂടൽ ചെറുതായി കാഴ്ചയെ മറച്ചിട്ടും, വേഗതകുറക്കാതെ അവൻ ചുരം കയറി.
റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നു. കലങ്ങി മറിഞ്ഞ മഴവെള്ളത്തിനൊപ്പം ചെറിയ ഉരുളൻ കല്ലുകളും താഴേക്ക് ഓടിപ്പോകുന്നുണ്ട്. ഏതാണ്ട് വളവുകൾ പിന്നിട്ടപ്പോൾ കുറച്ചു മുമ്പിലായി ഒരു ആക്‌സിഡന്റ് സംഭവിച്ചത് പോലെ പോലീസും ഫയർഫോഴ്‌സും ജനങ്ങളും കൂടി നിൽക്കുന്നത് അവൻ കണ്ടു. അങ്ങോട്ട് വാഹനം എത്തുന്നതിനു മുമ്പ് കിഷോർ ദൂരെ നിന്നെ കൈ ഉയർത്തി അവനോട് വണ്ടി നിർത്താൻ പറഞ്ഞു.
“എന്താ കിഷോർ.. അവിടെന്താ സംഭവം.” വാഹിദ് ചോദിച്ചു. താൻ വാ. നമുക്ക് ജീപ്പിൽ പോയി ഇരിക്കാം. ” കിഷോർ അവനെ വിളിച്ചു പോലീസ് ജീപ്പിലേക്ക് കൊണ്ട് പോയി.
“ടാ ഇമോഷണൽ ആവാതെ പറയുന്നത് മുഴുവൻ കേൾക്കണം.” കിഷോർ ആമുഖമായി പറഞ്ഞു.
“എന്തുവാ താനൊരുമാതിരി.. കാര്യം പറ നാറീ.” വാഹിദ് അക്ഷമനായി.
“എടാ ശാരി..”! കിഷോർ അർദ്ധോക്തിയിൽ നിർത്തി അവന്റെ മുഖത്തേക്ക് നോക്കി. വാഹിദിന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. അവൻ കേട്ടത് മനസ്സിലാവാത്തത് പോലെ കിഷോറിനെ നോക്കി.
“എങ്ങിനെ എന്നറിയില്ല. മഴയിൽ നിയന്ത്രണം പോയതാണോ, ഇനി ആരെങ്കിലും മനപ്പൂർവ്വം ചെയ്തതാണോ എന്ന് അറിയില്ല. റോഡിന്റെ സൈഡ് ബ്ലോക്ക് തകർന്നു വണ്ടി പത്തുമുന്നൂറടി താഴേക്ക് പോയി ഒരു പാറയിടുക്കിൽ കുരുങ്ങി നിൽപ്പുണ്ട്. ഡോർ ചതഞ്ഞു തുറന്നിട്ടാനുള്ളത്, പക്ഷേ അകത്ത് കുറച്ചു രക്തമേ കാണാൻ ഉള്ളൂ, ആളില്ല. ഒരുപക്ഷെ താഴേക്ക് വീണിരിക്കാം.” കിഷോർ ഒറ്റയടിക്ക് കാര്യങ്ങൾ വിശദമാക്കി കൊടുത്തു. വാഹിദ് കേട്ടത് വിശ്വസിക്കാൻ കഴിയാതെ ചെവികൾ പൊത്തി. ജീപ്പിൽ നിന്ന് ഇറങ്ങാൻ തുനിഞ്ഞ അവനെ കിഷോർ തടഞ്ഞു.
“വേണ്ട നീ ഇപ്പൊ അങ്ങോട്ട് പോകണ്ട. ആ രാജൻ ഒരു ചീഞ്ഞ നാടകം കളിക്കുന്നുണ്ട് അവിടെ. പാർട്ണർഷിപ് കൊടുക്കരുതെന്ന് എത്ര പറഞ്ഞിട്ടും കേട്ടില്ല, ഒടുവിൽ ഈ ഗതി വന്നല്ലോ മോൾക്ക് എന്നൊക്കെ ഡയലോഗ് അടിക്കുന്നുണ്ട്.
താനിവിടെ ഇരുന്നോ, ഞാൻ കൊണ്ട് വിട്ടോളും.” കിഷോർ അവനോട് പറഞ്ഞിട്ട് ആക്‌സിഡന്റ് സ്പോട്ടിലേക്ക് പോയി. കോരിച്ചൊരിയുന്ന മഴവെള്ളത്തിൽ തിരച്ചിൽ ദുർഘടമായപ്പോൾ താത്കാലികമായി നിർത്തിവച്ചപ്പോൾ കിഷോർ ജീപ്പിലേക്ക് വന്ന് വഹിദിനെയും കൊണ്ട് അവിടെ നിന്ന് വീട്ടിലേക്ക് പോയി.
ദിവസങ്ങൾ ചിലത് കഴിഞ്ഞുപോയി. ശാരീസ് വില്ലയിൽ നിതാന്തമായ മൂകത തളംകെട്ടി കിടന്നു. ആർക്കുമാരോടും ഒന്നും സംസാരിക്കാനില്ല. ആർക്ക് വേണ്ടിയാണ് ഇനിയീ വലിയ കൊട്ടാരത്തിൽ കളിചിരികളുയർത്തി തങ്ങൾ ഓടിനടക്കേണ്ടത് എന്നറിയാതെ എല്ലാവരും അവരവരുടെ ചേക്കുമൂലകളിൽ ചിറകൊതുക്കി ചുരുണ്ടുകൂടി.
വാഹിദിന്റെ മിഴികൾക്കൊപ്പം ആകാശം നിരന്തരം കരഞ്ഞുകൊണ്ടേയിരുന്നു. മലകളിൽ മഴ പെയ്യുകയും ചുരങ്ങളിൽ മലവെള്ളം കുത്തിയൊലിക്കുകയും ചെയ്തു. സാദാരണ അപകടങ്ങളുടെ വിസ്‌മൃതിയിലേക്ക് ശാരികയുടെ മരണവും തള്ളപ്പെട്ടു. കാറിന്റെ ഡോർ വഴി താഴേക്ക് വീണ ശാരിക മഴയൊഴുക്കിൽ പെട്ടതാവാം എന്ന വിശ്വാസയോഗ്യമായ ഒത്തുതീർപ്പിലേക്ക് നിയമവും നിയമപാലകരും അനുശോചനം രേഖപ്പെടുത്തി. വാഹിദും കിഷോറും മാത്രം കാലത്തിനു നേരെ മുഖം തിരിച്ചു നിന്ന് ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരുന്നു.
വാഹിദ് ഗോഡൗൺ അന്വേഷിച്ചു പോയതിന് പിറകെ എന്തിനാവും ശാരിക പിറകെ പോയത്. തലേദിവസം രാത്രിയും അവസാനമായും അവളുടെ ഫോണിലേക്ക് വന്ന പ്രൈവറ്റ് നമ്പർ കോളുകൾ ആരുടേതായിരിക്കും. ആരോടായിരിക്കും താനിനി നിങ്ങളുടെ വഴിയിൽ ഇല്ലെന്നും എന്നെ വിട്ടേക്കൂ എന്നും അവൾ കലഹിച്ചത്. ആ രാത്രിയിലെ സംസാരം കഴിഞ്ഞ് പിറ്റേദിവസം രാവിലെ,
അഥവാ അവൾ മരണപ്പെട്ട അന്ന് രാവിലെയും പ്രൈവറ്റ് നമ്പറിൽ നിന്ന് വിളിവന്നു. ആ സമയം വീട്ടിലായിരുന്ന ടവർ ലൊക്കേഷൻ മരണപ്പെട്ടു എന്ന് കരുതുന്ന സമയം ചുരം ഭാഗത്തായിരുന്നു. പിന്നീട് സ്വിച്ച്ഓഫ് ആയിരുന്നു. അഥവാ ശാരികയെ ആരോ അപായപ്പെടുത്തിയതാണ്. കിഷോറും വാഹിദും ആവർത്തിച്ചു വിശ്വസിച്ചുകൊണ്ടേയിരുന്നു.
“ഇനി നീയായിരിക്കും അവരുടെ അടുത്ത ഇര. കാരണം ശാരികയുടെ കേസ് ഒരുപക്ഷെ അവർക്കൊരു വിഷയമേ ആയിരിക്കില്ല. നിന്റെ കുഞ്ഞടക്കം അവളുടെ കൂടെ ഇല്ലാതായ സ്ഥിതിക്ക് അവർക്കിനി നീ വെറുയും വരുത്തൻ മാത്രമാണ്. പക്ഷേ അവരുടെ സത്യങ്ങൾ എല്ലാം അറിയാവുന്ന ഒരു വെല്ലുവിളി. നിന്നെ അവർ തീർക്കും വാഹിദ്.” കിഷോർ വാഹിദിന് മുന്നറിയിപ്പ് നൽകി.
“കിഷോർ, ഞാനമാത്രമല്ല നീയും. കാരണം ഇത്ര വർഷമായി അവർ സമൂഹത്തിൽ ഒരു ബ്ലാക്പോയിന്റും ഇല്ലാതെ ഇത്രത്തോളം വളർന്നിട്ടുണ്ടെങ്കിൽ നിന്റെ തലക്ക് മുകളിലുള്ള ഒരു ഷേക്ക്‌ഹാന്റ് അവർക്ക് കിട്ടുന്നുണ്ട്. പക്ഷേ നീ ഈ രഹസ്യങ്ങൾ എല്ലാം അറിഞ്ഞു കഴിഞ്ഞസ്ഥിതിക്ക് സൂക്ഷിക്കേണ്ടത് നീയും കൂടിയാണ്.” വാഹിദ് കിഷോറിനോട് പറഞ്ഞു.
“അറിയാം, പക്ഷേ അതെന്റെ ജോലിയുടെ ഭാഗമായത് കൊണ്ട് ഞാൻ ഒരു വെല്ലുവിളിയായിട്ടേ കാണുന്നുള്ളൂ. നമുക്ക് നോക്കാം.” അവൻ പറഞ്ഞു നിർത്തി.
വാഹിദിന്റെ ഏകാന്തതയുടെ വരണ്ട ജീവസ്ഥലികളിലേക്ക് വസന്തത്തിന്റെ കോലാഹളങ്ങളുമായി വന്ന മനോഹരമായ പ്രണയം ഒരു പ്രഹേളികയായി മാറി. ഉത്തരമില്ലാത്ത ചോദ്യങ്ങൾ പോലെ, തന്റെ ജീവിതം ഒരു കടംകഥ പോലെ നീണ്ടുകിടന്നപ്പോൾ, ആര് എന്തിന് വേണ്ടി അവളെ തന്നിൽ നിന്ന് ഇല്ലാതാക്കി എന്ന ചോദ്യം ഉയർന്നു നിന്നു. രാത്രി ആരെയാവും അവൾ വിളിച്ചിട്ടുണ്ടാവുക.? ശരത്തിനെ ആയിരിക്കുമോ, അതോ മറ്റാരെങ്കിലും ആയിരിക്കുമോ. ശരത്ത് ജീവനോടെ ഉണ്ടാകുമോ.? ഉത്തരമില്ലാത്ത വലിയ ആകുലതയുടെ ആകാശമണ്ഡലം തന്റെ ബോധതലങ്ങളിൽ വിരിച്ചിട്ട് ആ പ്രണയം എന്നെന്നേക്കുമായി തന്നിൽ നിന്ന് മാഞ്ഞുപോയി. വാഹിദ് നൂറയോട് പറഞ്ഞവസാനിപ്പിച്ചപ്പോൾ കണ്ണുകളിൽ നേർത്ത ചുവപ്പും നനവും കലർന്നു.
ഒരു അത്ഭുത കഥ കേട്ടിരിക്കുന്നത് പോലെ നൂറ വാഹിദ് പറഞ്ഞതത്രയും കേട്ട് വാപിളർന്നു അന്തംവിട്ടിരുന്നു. താനിരിക്കുന്ന കസേരയുടെ പിന്നിൽ ഇത്ര വലിയ നിഗൂഢതയുടെ ഭാരമുണ്ടെന്ന് അവൾക്ക് മനസ്സിലായി. വാഹിദിന്റെ ചെറുതായി നിറഞ്ഞ കണ്ണുകളിൽ അവൾ ഉമ്മ നൽകി അവനെ തന്റെ വെളുത്തു തള്ളി നിൽക്കുന്ന നഗ്നമായ മുലയുടെ പഞ്ഞിക്കിടക്കയിൽ ചേർത്തു കിടത്തി ആശ്വസിപ്പിച്ചു.
“സാരമില്ല പോട്ടെ., എന്റിക്കെയേ അതിന്റെ നൂറിരട്ടി സ്നേഹിക്കാൻ ഞാനില്ലേ.”അവൾ അവന്റെ തലയിൽ കവിൾ ചേർത്തു.
“ആ ഓർമ്മകളിൽ നിന്നുള്ള രക്ഷയാണ് എനിക്കിപ്പോൾ പെണ്ണുങ്ങളുടെ സ്നേഹം. താൻ ഇത്രത്തോളം സ്നേഹിച്ചിട്ടും അവൾ നൽകിയ വേദനയുടെ ആത്മാർഷമാണ് എനിക്കിപ്പോൾ പെണ്ണുങ്ങളുടെ ശരീരവും. എളുപ്പം ഒരു നല്ല കാമുകനോ ഭർത്താവോ ആകാൻ എനിക്ക് പറ്റിയെന്നു വരില്ല.” അവൻ പതുക്കെ അവളോട് പറഞ്ഞു.
“അതൊക്കെ പറ്റും. അത്രയധികം സ്നേഹിക്കാൻ എനിക്കറിയാം.” അവൾ അവന്റെ മൂർദ്ദാവിൽ ചുണ്ടർത്തി. കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുന്നത് പോലെ അവന്റെ കനത്ത മുതുകിൽ പേലവമായ മൃദുല കൈകൾ കൊണ്ട് നൂറ തട്ടിക്കൊണ്ടിരുന്നു.
അദ്ധ്യായം 13
രണ്ട് ഭാഗത്തും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മണൽപരപ്പ് സായന്ത വെയിലിൽ സ്വർണ്ണം പോലെ തിളങ്ങിന്നുണ്ട്. അകലെ പൊടിപലങ്ങളും ചെറിയ മഞ്ഞും കലർന്ന സുതാര്യതയിലൂടെ ഇരുണ്ട ഭിത്തികൾ പോലെ മലനിരകൾ കാണാം. മണൽകടലിനെ നടുവേ പിളർന്നു കറുത്ത നേർരേഖ പോലെ നീണ്ടുപോകുന്ന റോഡിന്റെ ഓരത്ത് നിർത്തിയ ലാൻഡ്ക്രൂയിസറിൽ ഇരുന്ന് സുധീർ സ്വയം ഭോഗം ചെയ്തു കൊണ്ടിരുന്നു.
തൊട്ട് മുന്നിൽ കാലുകൾ വിടർത്തി നീണ്ട വിലകൂടിയ ഗൗൺ മുകളിലേക്ക് പൊക്കി വച്ച് നഞ്ഞൊഴുകുന്ന പൂറ് പിളർത്തി കാണിച്ചു കൊണ്ട് രേണുക ഇരിക്കുന്നു. മാദകത്വത്തിന്റെ പരകോടിയിൽ നിൽക്കുന്ന പഞ്ചാബി യുവതി. ഗ്രീൻസ്‌പൈസസിന്റെ ജിസിസി മാർക്കറ്റിംഗ് ഹെഡ്. വിൻസെന്റ് പിന്മാറിയത്തിൽ പിന്നെ കുറച്ചു നാൾ എലിസബത് ആയിരുന്നു കാര്യങ്ങൾ കൈകാര്യം ചെയ്തു കൊണ്ടിരുന്നത്.
പിന്നീട് ഷെറിൻ കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോൾ ആ ഭാരങ്ങൾ അവൾ ഏറ്റെടുത്തു. എലിസബത്ത് പതുക്കെ പതുക്കെ വാഹിദ് എന്ന മനുഷ്യന്റെ വ്യക്തിത്വത്തിലേക്ക് ചുരുങ്ങി, അവന്റെ ശരിയും തെറ്റും തിരിച്ചറിഞ്ഞു, അവന്റെ ഇഷ്ടങ്ങൾ അനുസരിച്ചു മാന്യമായരീതിയിൽ ബിസിനസ് വളർത്തികൊണ്ടുപോയി തുടങ്ങി. ജിസിസി ഓഫീസിൽ വിൻസന്റിന്റെ ഉത്തരവാദിത്തങ്ങൾ രോഷ്നിയെ ഏൽപ്പിച്ചു.
സുധീർ രേണുകയുടെ പൂറിലേക്ക് കൈയിറക്കി മദജലം വാരിയെടുത്തു കുണ്ണയെ കുളിപ്പിച്ച് ആഞ്ഞടിച്ചു കൊണ്ടേയിരുന്നു. രേണുക ഇടക്ക് വിരൽ കന്തിൽ ചേർത്തു പതുക്കെ ഞരടിയും തടവിയും കൂടുതൽ കുഴമ്പ് ഉത്പാദിപ്പിച്ചു കൊണ്ടിരുന്നു.
“തൊടാ ഖുലാ ക്കെ ദതോ. ആആആഹ്ഹ്ഹ്.. മുജേ സബൂർ മിൽത്താ നഹീ യാർ.. ” എടീ ഒന്ന് തുറന്ന് താ, എനിക്ക് സഹിക്കാൻ പറ്റുന്നില്ല ന്ന് സുധീർ അടക്കിപ്പിടിച്ചു ഞരങ്ങിക്കൊണ്ട് പറഞ്ഞു.
“തരാം. എന്നും വിളിക്കുന്നിടത്തു വന്ന് കിടന്നു തരാം. പക്ഷേ എനിക്കൊരു ഹെല്പ് വേണം.” രേണുക സുധീറിനോട് പറഞ്ഞു.
സുധീർ എന്താണെന്ന അർത്ഥത്തിൽ അവളെ നോക്കി കുണ്ണയിൽ ഞെരിച്ചു പതുക്കെ തടവിക്കൊണ്ടിരുന്നു. ഒന്ന് രണ്ട് വാഹങ്ങൾ ചീറിപ്പാഞ്ഞു കടന്നു പോയി.
“നിങ്ങടെ എം.ഡി മിസ്റ്റർ വാഹിദ് ഇവിടെ എത്തിയിട്ടുണ്ട്. എന്തിന് വന്നു, എവിടെയാണ് താമസം എന്നൊക്കെ എനിക്കറിയണം.” അവൾ പറഞ്ഞു.
“എന്തിന്. ഞങ്ങളുടെ പ്രോഡക്റ്റ് ഇപ്പോഴും ഇവിടെ മാർക്കറ്റ് ചെയ്യുന്നത് നിങ്ങൾ തന്നെയല്ലേ. പിന്നെന്തിന് ഇങ്ങനെയൊരു ഇന്റെർണൽ ഇൻവെസ്റ്റിഗേഷൺ.?” സുധീർ കുണ്ണയിൽ നിന്ന് കൈയെടുത്തു നനവ് അവളുടെ ഗൗണിൽ തന്നെ തുടച്ചു. അതിലൊരു മുരടൻ പ്രതിഷേധം തിരിച്ചറിയാൻ കഴിഞ്ഞ രേണുകയുടെ മുഖം ഇരുണ്ടു. പെട്ടന്ന് തന്നെ ചുണ്ടിൽ ഒരു ചിരി വിടർത്തി അവൾ മധുരമായി സംസാരിച്ചു.
“ഓഹ് നോ നോ. അങ്ങനെയൊരു ഇന്റെർണൽ ഇന്റെൻഷൻ ഒന്നും കൊണ്ടല്ല. ഇതുവരെ ഓഫീസിലേക്ക് വന്നു കണ്ടില്ല. സ്വാഭാവികമായും ഒന്ന് വന്നു കാര്യങ്ങളൊക്കെ അന്വേഷിച്ചു പോകേണ്ടതല്ലേ. അത്രേയുള്ളൂ കാര്യം.” അവൾ മധുരമായി വിശദീകരിച്ചു.
“എടീ പന്നകഴപ്പീ, നിന്റെ മുതലാളിച്ചി ഷെറിൻ ഈ നാട്ടിൽ വന്നാൽ പോകുന്നത് എന്റൊപ്പം കളിച്ചിട്ടാണ് പോകാറുള്ളത്. അപ്പൊ ഈ കാര്യങ്ങൾ അന്വേഷിക്കാൻ നീ ഇങ്ങനെ പൂറും പൊളിച്ചു തന്ന് ചോദിക്കേണ്ട ആവശ്യം ഒന്നുമില്ലെന്ന് എനിക്ക് അറിയാം. എന്താ നിങ്ങൾ ഉദ്ദേശിക്കുന്നത്.” സുധീറിന്റെ സ്വരം പരുക്കനായി. അവൾ എന്തുപറയണം എന്നറിയാതെ പരുങ്ങി.
“സുധീർ, നമുക്ക് പിന്നീട് സംസാരിക്കാം. പ്ലീസ്.” അവളുടെ കണ്ണുകളിൽ ഭീതി നിഴലിച്ചു. സുധീർ സിബ്ബ് വലിച്ചു കയറ്റി പാന്റ്സ് നേരെയാക്കി ദേഷ്യത്തോടെ ഡോർ തുറന്നു പിന്നിൽ നിന്നിറങ്ങി ഡ്രൈവിംഗ് സീറ്റിൽ ചെന്നിരുന്നു വണ്ടി സ്റ്റാർട്ട് ചെയ്തു. വണ്ടി ആ മരുഭൂപാതയിലൂടെ ചീറിപ്പാഞ്ഞു നഗരം തേടി യാത്രയായി. യാത്രയിലുടനീളം അവർക്കിടയിൽ മൗനം പടർന്നു കിടന്നു. സുധീറിന്റെ മുഖം വെറുപ്പ് കൊണ്ട് ഇരുണ്ടിരുന്നു. തന്റെ മിടുക്ക് വിഫലമായിപ്പോയി എന്ന നിരാശയിൽ ആത്മനിന്ദയിൽ രേണുകയും ഇരുന്നു.
“ഈ നാടകത്തിനു പിന്നിൽ ഒരു കളി നടക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഇനി എന്താണ് ഈ നാടകം എന്ന് കൂടി അറിഞ്ഞാൽ മതി. അത് ഞാൻ കണ്ടെത്തിക്കോളാം.” ഡ്രൈവ് ചെയ്യുന്നതിടയിൽ സുധീർ അവളോട് പറഞ്ഞു.
“സുധീർ.. ബി കെയർ ഫുൾ.. ഓക്കേ. അനാവശ്യമായി ആണത്തം കാണിക്കാൻ ഇറങ്ങിയിട്ട് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. So പ്ലീസ് ലീവ് ഇറ്റ്.” അവൾ നിസ്സഹായതയോടെ പറഞ്ഞു. സുധീർ കൂടുതൽ സംസാരിച്ചില്ല. മണൽതൊടികളും ചെറു പട്ടണങ്ങളും പിന്നിട്ട്, പച്ചക്കറിതോട്ടങ്ങളും ഈന്തപ്പനക്കൂട്ടങ്ങളും താണ്ടി വാഹനം കുറേ ദൂരം സഞ്ചരിച്ചു നഗരത്തിലേക്ക് കടന്നു.
രേണുകയെ അവൾ പറഞ്ഞ സ്ഥലത്ത് ഇറക്കി വിട്ടിട്ട് വീട്ടിലേക്ക് തിരിക്കുമ്പോൾ സന്ധ്യ മയങ്ങികഴിഞ്ഞിരുന്നു. നഗരം അണിഞ്ഞൊരുങ്ങിയ പോലെ മനോഹരമായി പ്രകാശിച്ചു നിന്നു. നഗരവിളക്കുകൾ നിരന്നു നിന്ന് പ്രകാശിക്കുന്നു. അവൻ ശ്രദ്ധയോടെ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നപ്പോൾ മൊബൈൽ ശബ്ദിച്ചു. ബ്ലൂട്ടൂത്ത് കണക്ട് ആയതിനാൽ സ്‌ക്രീനിൽ രമ്യയുടെ പേര് തെളിഞ്ഞു.
“എന്താ രമ്യാ.?”
“സാർ എവിടാ. ഒന്ന് ഫ്ലാറ്റിലേക്ക് വരാമോ.’ അവളുടെ ശബ്ദത്തിൽ എന്തോ പന്തികേട് സുധീറിന് തോന്നി. വാഹിദ് സാർ വല്ലതും ചെയ്യാൻ ശ്രമിച്ചു കാണുമോ. അങ്ങിനെ വരില്ല ല്ലോ, നൂറ വിടാതെ കൂടെത്തന്നെയുണ്ട്. അത് കൊണ്ട് അങ്ങേര് ആയിരിക്കില്ല വിഷയം.
“എന്ത് പറ്റി. ശബ്ദം വല്ലാണ്ടിരിക്കുന്നല്ലോ. ഞാൻ ഇപ്പൊ വരാം, അടുത്തുണ്ട്.” അവൻ അവളെ ആശ്വസിപ്പിച്ചിട്ട് കോൾ കട്ട് ചെയ്ത് വാഹനം രമ്യയുടെ വീട്ടിലേക്ക് ഡ്രൈവ് ചെയ്തു.
അവിടെയെത്തിയപ്പോൾ വാതിൽ തുറന്ന് തന്റെ മുന്നിൽ സർവ്വ നഷ്ടപ്പെട്ട നിരാശാഭാവവുമായി നിൽക്കുന്ന രമ്യയെ കണ്ട് അവൻ അമ്പരന്നു. മുഖം ചുവന്നു കലങ്ങിയിരിക്കുന്നു. മുടി ഉറക്കച്ചടവിൽ എഴുന്നേറ്റ് വന്നത് പോലെ. മുട്ടിനു മുകളിൽ എത്തുന്ന ഒരു നൈറ്റ് ഡ്രസ്സ് മാത്രമേ ധരിച്ചിട്ടുള്ളൂ.
“ഇതെന്ത് കോലം. ഇതിപ്പോ കെട്ടു പ്രായം തികഞ്ഞ പെണ്ണിനെ കൂട്ടാബലാത്സംഘം ചെയ്തത് പോലുണ്ടല്ലോ. എന്താ ടീ കാര്യം.” അവൻ അകത്തേക്ക് കയറി അമ്പരപ്പോടെ ചോദിച്ചു. വാതിലടച്ചു കുറ്റിയിട്ട് കാലുകൾ അൽപ്പം വിടർത്തി ഞൊണ്ടുന്നത് പോലെ നടന്ന് നേരെ സോഫയിൽ വന്നിരുന്നു.
എന്നിട്ട് താഴെമുതൽ തലവഴി വസ്ത്രം ഊരി നിലത്തേക്കിട്ടു. താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ കടിച്ചു പറിച്ച എത്ര അടിച്ചാലും ഉള്ളിലിട്ട് ഇളക്കിയാലും പുതുമ പോകാത്ത പൂറും ആടിയുലഞ്ഞു തുള്ളിതുളുമ്പുന്ന മുലയും അവന്റെ മുന്നിൽ അനാവൃതമായി. ആർത്തിയോടെ അതിലേക്ക് മിഴിച്ചു നോക്കി നിൽക്കുന്ന സുധീറിന് മുന്നിൽ അവൾ കാലുകൾ വിടർത്തി പൂറ് പിളർന്നു.
“സാർ. എന്ത് ഭംഗിയായിരുന്നു ഇവിടെ. ഇത് നോക്കൂ. വേദനിച്ചിട്ട് വയ്യ സാറേ.” അവൾ അറിയാതെ കരഞ്ഞു പോയി. അപ്പോഴാണ് സുധീർ അത് ശ്രദ്ധിക്കുന്നത്. ആ വിസ്താരമുള്ള മനോഹരമായ മാംസം മുഴുത്തു നിൽക്കുന്ന പൂറിന്റെ രണ്ട് അല്ലികളിലും നാല് വീതം പല്ലുകൾ ആഴ്ന്നിറങ്ങി മുറിവ് ഉണങ്ങാതെ നിൽക്കുന്നു. ചുവന്നും കരുവാളിച്ചും നീര് വന്നു വിങ്ങിയും വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്നു. ഞെട്ടിപ്പോയ സുധീർ അവൾക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നു.
“എന്താ ടാ ഇത്. ആരാ ചെയ്തത്.?” അവൻ ആശ്ചര്യത്തോടെ ചോദിച്ചു. അവൾ കരഞ്ഞു കൊണ്ട് എല്ലാകാര്യങ്ങളും സുധീറിനോട് പറഞ്ഞു വിവരിച്ചു. ജോർജ്ന്റെ കാര്യം കേട്ടപ്പോൾ എവിടെയോ എന്തോ കുഴപ്പം ഉണ്ടെന്നൊരു സംശയം സുധീറിൽ ഉയർന്നു വന്നു. ചില കാര്യങ്ങൾ അയാൾ കേട്ടിരുന്നു, പക്ഷേ ഒന്നും വ്യക്തമായിരുന്നില്ല. അയാൾ ഇവിടെ എങ്ങിനെ വന്നു, എന്തിന് വന്നു തുടങ്ങിയ ചോദ്യങ്ങൾ അയാളിൽ ഉടലെടുത്തു. ശാരികയുടെ മരണവും വാഹിദിന്റെ വരവും ജോർജ്ന്റെ ഒളിജീവിതവുംമെല്ലാം ഒരു വലിയ ചുഴിപോലെ അവന്റെ ബോധതലങ്ങളിൽ കിടന്നു കറങ്ങി.
“ടെൻഷൻ ആവണ്ട. ഞാൻ ഡോക്ടറെ വിളിക്കാം. നീ വന്നു വണ്ടിയിൽ കേറൂ, നമുക്ക് പോയിട്ട് വരാം.” സുധീർ അവളോട് പറഞ്ഞു.
“വയ്യ. നടക്കാനും കാൽ അടുപ്പിക്കാനും ഇളക്കാനും ഒന്നിനും വയ്യ.മാത്രമല്ല, ഇത് നമ്മുടെ നാട് പോലാണോ. ആരാണ് ചെയ്തത് എന്ന് ചോദിച്ചാൽ ഭർത്താവായിട്ട് ആരെ കാണിക്കും. ക്രൈം ഇവിടെ ക്രൈം തന്നെയല്ലേ സാർ.” അവളുടെ തൊണ്ട ഇടറി.
“പേടിക്കണ്ട, ഞാൻ ഡോക്ടറെ വിളിച്ചോണ്ട് വരാം. വൈഫ് ന്റെ ഫ്രണ്ട് ഒരാൾ ഉണ്ട്. അവരെ വിളിക്കാം.” അവൻ ഉടനെ ഡോക്ടറെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു പുറത്തേക്കിറങ്ങി. പിന്നെ വണ്ടിയിൽ ചെന്നു കയറി വാഹിദിന്റെ നമ്പർ തിരഞ്ഞെടുത്തു.
(തുടരും )
Your email address will not be published.