അധ്യായം 1
എത്ര പൊടുന്നനെയാണ് കാലം കടന്ന് പോകുന്നത്. ഒരു മണൽകാറ്റ് പോലെ ഊഷരവും താപാത്മകവുമായ അനുഭവങ്ങൾ ചുഴറ്റിയടിച്ച ജീവിത മേടുകളിലൂടെ കാലം ജീവിതങ്ങളെ ചുമന്ന് കൊണ്ടുപോകുന്നു.
എവിടെ നിന്ന് തുടങ്ങിയെന്നോ എങ്ങോട്ട് ചെന്നെത്തുമെന്നോ യാതൊരു മുൻവിധിയുമില്ലാത്ത തപിപ്പിക്കുന്ന മണൽക്കാറ്റ് പോലെയാണ് കാലം. അത് മനുഷ്യരെ വഹിച്ചു കൊണ്ടുപോകുന്നു. കാറ്റിൽ അകപ്പെട്ട കടലാസ് പോലെ ജീവിതങ്ങൾ ലക്ഷ്യമേതെന്ന് വ്യക്തതയില്ലാതെ അതിരുകൾ താണ്ടി ഒഴുകിപ്പോകുന്നു.
തന്റെ ജീവിതം ഈ അറബ് രാജ്യത്തെ വിശാലമായ മരുഭൂമികൾ താണ്ടി വരുന്ന മരുക്കാറ്റിൽ ഒഴുകിവന്ന ഒരു വെള്ളക്കടലാസ് പോലെ വാഹിദിന് തോന്നി. ആർക്കും ഇനി എന്തും അതിൽ എഴുതി വയ്ക്കാം. എത്രയെത്ര നിംന്നോന്നതങ്ങൾ കയറിയിറങ്ങി സഞ്ചരിക്കുന്നു തന്റെ ജീവിതം.
നരമൃഗങ്ങളാൽ കടിച്ചു കീറി കൊലചെയ്യപ്പെട്ട ഉമ്മയില്ലാത്ത ബാല്യവും ഡാമിൽ മരിച്ചു വീർത്തു കിടന്ന ഉപ്പയില്ലാത്ത കൗമാരവും, വെയിലും മഴയും മഞ്ഞും കൊണ്ട് കരിങ്കൽ ചുമന്ന്, പഠിച്ചു വിജയിച്ച യുവത്വവും പിന്നെ.. പിന്നെ തന്റെ എല്ലാമെല്ലാമായിരുന്ന ശാരികയും.. ജീവിതം എന്തൊരു വിചിത്ര വേദിയാണ്. ഗതിയറിയാതെ നീണ്ടുപോവുന്ന നാടകങ്ങൾ കൊട്ടിയാടപ്പെടുന്ന വേദി.
അവൻ റൂമിലെ വലിയ ഗ്ലാസ് വിൻഡോയിലൂടെ വിശാലമായ ദുബായ് നഗരത്തിന്റെ സമ്പന്നമായ ബാഹുല്യത്തിലേക്ക് അക്ഷോഭ്യനായി നോക്കി നിന്നു.
കലഹം.. പ്രണയം.. കാമം.. പിന്നെയും പിന്നെയും കാമം.. പിന്നെ പോരാട്ടങ്ങൾ.. നാടകാന്ത്യം..? വാഹിദ് ഗ്ലാസ് വിൻഡോയുടെ വലിയ കർട്ടൻ വലിച്ചിട്ടു തിരിഞ്ഞു നടന്ന് തന്റെ വിശാലമായ ഓഫീസിലെ സോഫയിൽ ചാഞ്ഞിരുന്നു കണ്ണടച്ചു.
ശാരിക..! തന്റെ ശാരി..!
അവളുടെ പ്രണയം.! പിന്നെ..!!
അവളോട് താൻ ചെയ്തത് എന്ത് വലിയ തെറ്റാണ്.! തന്നെ പ്രാണനെ പോലെ സ്നേഹിച്ച പ്രായപൂർത്തിയായ ഒരു കുഞ്ഞു വാവയായിരുന്നു അവൾ. ഇക്ക ഇക്ക എന്ന് മന്ത്രിച്ചുകൊണ്ടല്ലാതെ നടന്നിട്ടില്ല. കിടന്നിട്ടില്ല, ഇരുന്നിട്ടില്ല ഉണ്ടിട്ടില്ല. ഇക്ക എന്ന് മന്ത്രിച്ചു കൊണ്ടല്ലാതെ മരിച്ചതും ഇല്ല.!
“ശാരി..” അവന്റെ വിറക്കുന്ന ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. കണ്ണുകൾ നിറഞ്ഞു അടഞ്ഞ കൺപോളകൾക്കിടയിൽ ഊറി വന്നു.
എല്ലാ പ്രതിസന്ധികളും ഉന്മൂലനം ചെയ്ത് കാര്യങ്ങളൊക്കെ വെടിപ്പാക്കി നല്ല നിലയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്ന നാളുകൾ. തന്റെ ഭാര്യയായി, തന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമന്ന് ഉല്ലാസവതിയായി തന്റെ മാറിൽ മഞ്ഞുകണം പോലെ അലിഞ്ഞു കൂടി കുറുമ്പുകാട്ടിയിരുന്ന ശാരി. അവൾ എന്നെന്നേക്കുമായി തന്നെ വിട്ട് പോയിരിക്കുന്നു. ഈ ലോകം വെടിഞ്ഞു മടങ്ങിപ്പോയിരിക്കുന്നു.
ആ മരണത്തിനു കാരണമായവർ ഈ നഗരത്തിലുണ്ട്. ഈ കണ്ണഞ്ചിപ്പിക്കുന്ന മഹാനഗരത്തിന്റെ ഏതോ മൂലയിൽ സ്വസ്ഥമായി അവർ ജീവിക്കുന്നുണ്ട്. നാട്ടിലെ ഒന്ന് രണ്ട് മാസത്തെ അലച്ചിൽ കഴിഞ്ഞു താൻ ഇവിടേക്ക് വന്നത് അവരെ തേടിയാണ്.
തന്റെ ജീവിതം കവർന്നെടുത്തിട്ട് തോന്നിയത് പോലെ എവിടെയെങ്കിലും സുഖിച്ചു ജീവിക്കുന്നെങ്കിൽ ഞാൻ പോട്ടെ എന്ന് വച്ചേനെ, പക്ഷെ അവർ ഇല്ലാതാക്കിയത് ഒരു നന്മയാണ്. ഒരു വിശുദ്ധിയാണ്. കണ്ടെത്താതെ തനിക്കൊരു തൃപ്തികരമായ മരണം സാധ്യമല്ല.
അവന്റെ മുഖത്ത് ഗൗരവം നിഴലിച്ചു. കവിളുകൾ ചുവന്നു. ജോർജിന്റെ മുഖം മഴു കൊണ്ട് ഒറ്റ വെട്ടിനു രണ്ടായി പിളർത്തിയത് അവന്റെ മനസ്സിൽ തെളിഞ്ഞു. അതിനേക്കാൾ ഭീകരമായി തന്റെ വസന്തം കവർന്നെടുത്തവരെ ഇഞ്ചിഞ്ചായി വേട്ടയാടാൻ വാഹിദ് കൊതിച്ചു. അവൻ എഴുന്നേറ്റ് വീണ്ടും ഗ്ലാസ് വിൻഡോയുടെ അടുത്തേക്ക് ചെന്ന് വിരിപ്പ് മാറ്റി പുറത്തേക്ക് നോക്കി.
വൃക്ഷങ്ങളുടെ തലപ്പുകൾ ഇല്ലാതെ, അംബരചുംബികളായ കൊട്ടാരസദൃശ്യമായ മനോഹര കെട്ടിടങ്ങളിൽ പലവർണ്ണ ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്നു. വാഹനങ്ങളുടെ ഹെഡ്ലൈറ്റും എതിർ ദിശയിലേക്ക് പോകുന്ന വാഹനത്തിന്റെ പുറകിലെ ചുവന്ന ദീപങ്ങളും ആ മനോഹരമായ നീണ്ട് പോകുന്ന റോഡിൽ സുന്ദരമായ ദൃശ്യവിഷ്കാരം തീർക്കുന്നു. അതിനുമപ്പുറം,
ചക്രവാളത്തിൽ അസ്തമിച്ചു കഴിഞ്ഞ പകലിന്റെ നൊമ്പരം പോലെ രക്തവർണ്ണ മേഘങ്ങൾ നിശ്ചലമായി മൂടിക്കെട്ടി നിൽക്കുന്നു. അസ്തമയത്തിലേക്ക് കണ്ണയച്ചു വാഹിദ് ഏറെ നേരം നിന്നു. പിന്നിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.
നൂറ.! നൂർജഹാൻ എന്ന നൂറ..!!
ശാരീസ് ഗ്രൂപ്പിന്റെ GCC ഹെഡ് ഓഫീസ് സെക്രട്ടറി.! മിഡിൽ ഈസ്റ്റ് റീജിയണൽ മാർക്കറ്റിംഗ് മാനേജർ സുധീറിന്റ പെങ്ങൾ.! വാഹിദ് അലക്ഷ്യമായി അവളെ നോക്കി. അവൾ സംസാരിക്കണോ തന്നോട് ഇങ്ങോട്ട് എന്തെങ്കിലും ചോദിച്ചാൽ മറുപടി നൽകിയാൽ മതിയോ എന്ന് ശങ്കിച്ചു നിൽപ്പാണ്.
താൻ ഇവിടെ വന്നിട്ട് ഏകദേശം മൂന്നു ദിവസമേ ആയിട്ടുള്ളൂ. ആളുകൾക്ക് അത്ര സുപരിചിതൻ ആയിട്ടില്ല. ഇവരെയൊക്കെ തന്റെയും ശാരിയുടെയും വിവാഹത്തിന് കണ്ടിരുന്നു എന്ന് വാഹിദ് ഓർത്തു. അന്നും പർദ്ധയും ഹിജാബും ധരിച്ചാണ് ഇവൾ വന്നിരുന്നത്.
ഏതോ ദുബായ് റോയൽ ഫാമിലി അംഗമാവും എന്നാണ് കരുതിയത്.
കാഴ്ചയിൽ സൗന്ദര്യത്തിലും വസ്ത്ര ധാരണത്തിലും ഒരു അറബി യുവതിയെന്നേ തോന്നൂ. താൻ അവളെ പരിചയപ്പെട്ടപ്പോൾ ശാരിക തന്റെ കൈയിൽ തൂങ്ങി അവളോട് അധികം സംസാരിക്കാൻ അനുവദിക്കാതെ മാറ്റിമാറ്റി നിർത്തിക്കൊണ്ടിരുന്നത് അവന് ഓർമ്മ വന്നു. അത് മനസ്സിൽ തെളിഞ്ഞപ്പോൾ ചുണ്ടിൽ ഒരു മന്ദഹാസം മിന്നിപ്പൊലിഞ്ഞു.
അത് കണ്ടപ്പോൾ നൂറയ്ക്കും അല്പം ആശ്വാസം തോന്നി. തന്റെ ബോസ്സ് ആണ്. കല്യാണത്തിന് കണ്ടിരുന്നതല്ലാതെ പിന്നെ യാതൊരു കോൺടാക്ട്ടും ഉണ്ടായിരുന്നില്ല. രാജൻസാറോ ശാരിക മാഡമോ മാത്രേ കമ്മ്യൂണിക്കേഷൻ ഉണ്ടായിരുന്നുള്ളൂ.
കാണാൻ ഈ ലോകത്ത് ഇതുപോലൊരു മനുഷ്യൻ ഉണ്ടാവില്ലെന്ന് തോന്നിപ്പോകുന്ന പേഴ്സണാലിറ്റിയും ആറ്റിറ്റ്യൂടും ലുക്കും, പക്ഷേ വല്ലാത്തൊരു ഗൗരവ ഭാവം. ഇടപഴകാൻ ഉള്ളിലൊരു ഭയം പോലെ.! പക്ഷേ ആ പുഞ്ചിരി കണ്ടപ്പോൾ അവൾക്ക് അല്പം ആശ്വാസം തോന്നി.
“ന്താ നൂർജഹാൻ, എന്താ പറയാനുള്ളത്.? വാഹിദ് ശാന്തമായി ചോദിച്ചു.
“ഇറങ്ങുന്നില്ലേ സാർ, സമയം ഏഴുമണിയായി. എല്ലാരും ഇറങ്ങി.” നൂറ ബഹുമാനത്തോടെ പറഞ്ഞു.
“ആറു മണിവരെയല്ലേ ഡ്യൂട്ടി ടൈം. എന്നിട്ട് ഇതുവരെ ജാസ്മിൻ പോയില്ലേ.?” അവൻ ക്ഷമാപണ സ്വരത്തിൽ ചോദിച്ചു.
“സാർ ഇവിടെ ഒറ്റക്കിരിക്കല്ലേ, സാറിന്റെ ജോലി തീരുന്നത് വരെ എന്റെ ജോലികൂടി തീർക്കാമെന്ന് കരുതി.” അവൾ മനോഹരമായി പുഞ്ചിരിച്ചു.
ചിരിക്കുമ്പോൾ നുണക്കുഴികൾ മൊട്ടിടുന്ന വിടർന്ന കവിൾതടം ഉദയമേഘം പോലെ ചുവക്കുന്നു തുടുക്കുന്നു. വട്ടമുഖത്ത് വാലിട്ടെഴുതിയ പോലെയുള്ള കരിനീല കണ്ണുകൾ. താടിയിൽ ശ്രദ്ധിച്ചു നോക്കിയാൽ മാത്രം കാണാവുന്ന ഒരു ചെറിയൊരു ചാൽ. ലിപ്സ്റ്റിക്ക് ഇട്ടതാണോ അതോ സാദാരണ ചുവപ്പാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഇളം പിങ്ക് കലർന്ന ചുവപ്പ് നിറം.
അത്യാവശ്യം ഉയരവും അധികം മെലിഞ്ഞതല്ലാത്ത നിറഞ്ഞു നിൽക്കുന്ന വടിവൊത്ത ശരീരവും ഒതുങ്ങിയ മുലകളും അധികം തള്ളി നിൽക്കാത്ത മാംസംളമായ ചന്തിയും. ചന്തിയിൽ നിന്ന് വരച്ചെടുത്തത് പോലെ വളഞ്ഞു താഴേക്ക് പോകുന്ന വണ്ണമുള്ള തുടകൾ താഴേക്ക് പോകുംതോറും വണ്ണം കുറഞ്ഞു ശരീരത്തിനൊത്ത താങ്ങായി മാറുന്നു. വേഷം പിങ്ക് കലർന്ന ഓറഞ്ച് നിറത്തിലുള്ള പർദ്ദയും ഹിജാബും. ഒരു അറബ് കന്യക എങ്ങിനെ മലയാളം സംസാരിക്കുന്നു എന്ന് തോന്നിപ്പോകും.
“ഓഹ്.. ഐ ആം സോറി.. ഞാൻ സമയം ശ്രദ്ധിച്ചില്ല.” വാഹിദ് ക്ഷമ പറഞ്ഞു.
“ഹേയ്, ഇവിടെ ഇങ്ങനൊക്കെ പലപ്പോഴും ഇരിക്കേണ്ടി വരുന്നതാ. ജോലിതിരക്ക് കാരണം.” അവൾ മനോഹരമായി പുഞ്ചിരിച്ചു. അവൻ നടന്ന് അവളുടെ അടുത്തെത്തി മുറിയിൽ നിന്ന് പുറത്തിറങ്ങി.
അവൾ സ്പർശിക്കാതിരിക്കാൻ അൽപ്പം ഒന്ന് ഒതുങ്ങി നിന്നു. പിന്നെ വാഹിദിന്റ പിന്നാലെ നടന്നു. ലിഫ്റ്റിൽ കേറുന്നത് വരെ ആരും ഒന്നും സംസാരിച്ചില്ല. അണ്ടർഗ്രൗണ്ട് പാർക്കിങ്ങിൽ ഇറങ്ങി കാറിന് നേരെ നടക്കുമ്പോൾ അവൾ ചോദിച്ചു.
“സാർ വന്നിട്ട് ഇതുവരെ വീട്ടിൽ വന്നില്ല ല്ലോ. ഇന്നത്തെ ഭക്ഷണം വീട്ടിൽ നിന്ന് ആയിക്കൂടെ.”? അവൾ കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ അയാളെ നോക്കി.
“ഹേയ് അത് വേണ്ട. ഞാൻ പുറത്ത് നിന്ന് കഴിച്ചോളാം.” അവൻ പതുക്കെ പറഞ്ഞു.
“എന്റെ കുക്കിംഗ് അത്ര മോശമൊന്നും അല്ല ട്ടാ. നല്ല മലബാർ സ്റ്റൈൽ ഫുഡ് ഉണ്ടാക്കും ഞാൻ.” അവൾ ചെറിയ ചിരിയോടെ പറഞ്ഞു. അവന്റെ ചുണ്ടിലും ഒരു മന്ദഹാസം പ്രത്യക്ഷപെട്ടു.
രാവിൽ അനേകായിരം വർണ്ണവിളക്കുകളുടെ അതിപ്രസരസത്തിൽ കുളിച്ചു നിൽക്കുന്ന സുന്ദരിയായ നഗരം. ആഡംബരത്തിന്റെയും ആഡ്യത്വത്തിന്റെയും മായിക ഭാവമുള്ള നഗരം. ഒഴുകി നീങ്ങുന്ന അനേകം വാഹനങ്ങൾക്കിടയിലൂടെ നൂറ തന്റെ ബെൻസ് ഡ്രൈവ് ചെയ്തു.
“സാർ, ഇനി കുറച്ചുനാൾ ഇവിടെ ഉണ്ടാവില്ലേ.”? അവൾ ചോദിച്ചു. അവൻ ഒന്നും പറഞ്ഞില്ല. എത്ര ദിവസം ഉണ്ടാകുമെന്ന് നിശ്ചയിക്കാൻ നിർവ്വാഹമില്ലാത്ത ഒരുദ്യമത്തിന് ഇറങ്ങി തിരിച്ചതാണ് താൻ. എന്ന് മടങ്ങാൻ സാധിക്കും എന്ന് ഒരുറപ്പും ഇല്ല. ചിലപ്പോൾ ഇന്ന്.. ചിലപ്പോൾ നാളെ.. ചിലപ്പോൾ നീണ്ട് പോയേക്കാം. അവൻ ഒന്നും പറയാതെ സീറ്റിൽ ചാരി മുന്നിൽ പോകുന്ന വാഹനങ്ങൾ നോക്കി ഇരുന്നു.
“സാറിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും. എങ്ങിനെ സമാധാനിപ്പിക്കണം എന്നോ എന്ത് പറയണം എന്നോ എനിക്ക് അറിയില്ല. എന്ത് പറഞ്ഞാലും സാറിന് സമാധാനം ലഭിക്കുമോ എന്നും എനിക്കറിയില്ല. എന്നാലും സാർ ഇങ്ങനെ ഡൌൺ ആയാൽ എല്ലാം ഡൌൺ ആകും സാർ.”
അവൾ പതിഞ്ഞ സ്വരത്തിൽ അവനോട് പറഞ്ഞു. അവൻ അതിനും മറുപടി ഒന്നും പറഞ്ഞില്ല. അവളെ ഒന്ന് നോക്കുക മാത്രം ചെയ്തു. അവൾ എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്ന് വാഹിദിന് മനസ്സിലായില്ല. ആകെ മൂന്ന് ദിവസമേ ആയിട്ടുള്ളൂ വന്നിട്ട്, അത് കൊണ്ട് സ്ഥലങ്ങളൊന്നും നിശ്ചയമില്ല. കഴിഞ്ഞ രണ്ട് രാത്രികളും ഹോട്ടലിൽ മുറി അറേഞ്ച് ചെയ്തിരുന്നതിനാൽ അവിടെയാണ് കിടന്നത്.
പക്ഷെ ഇത്രയൊന്നും ദൂരം ഉണ്ടായിരുന്നില്ല അവിടേക്ക്, ഇവൾ എങ്ങോട്ടാണ് തന്നെ കൊണ്ട് പോകുന്നത്.
“എങ്ങോട്ടാ നൂർജഹാൻ നമ്മൾ പോകുന്നത്.”? അവൻ സംശയം പ്രകടിപ്പിച്ചു.
“സാർ ഭയങ്കര മൂഡ് ഓഫ് ആയി ജീവിതം മടുത്തു വന്നിരിക്കയല്ലേ. കൊല്ലാൻ കൊണ്ട് പോവാ.” അവൾ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു. അവൾ തന്നെ ഭൂതകാലത്തിൽ നിന്ന് കൈപിടിച്ച് നടത്തി വർത്തമാന കാലത്തിലേക്ക് ആനയിക്കാൻ ശ്രമിക്കുകയാണെന്ന് വാഹിദിന് മനസ്സിലായി.
“പക്ഷേ ഇവിടെ അത്ര എളുപ്പമല്ലല്ലോ കൊന്നിട്ട് രക്ഷപ്പെടൽ. പിന്നെന്ത് ചെയ്യും.? അവൻ അവളുടെ തമാശയിൽ പങ്ക്ചേരാൻ ശ്രമിച്ചു.
“അതൊക്കെ സൂത്രം ണ്ട്. സാർ എപ്പോ മരിക്കണം ന്ന് തീരുമാനിച്ചാൽ മാത്രം മതി.” അവൾ സംസാരം തുടരാൻ വേണ്ടി അതിൽ കടിച്ചു തൂങ്ങി.
“ന്നാ ഇപ്പൊ തന്നെ ഒന്ന് കൊന്ന് തന്നാൽ അത്രേം സന്തോഷം.” അവൻ അൽപ്പം പതർച്ചയോടെ പറഞ്ഞു. നൂറയ്ക്ക് കാര്യം മനസ്സിലായി. പിന്നയൊന്നും അവൾ സംസാരിച്ചില്ല. കാർ മെയിൻ ഹൈവെയിൽ നിന്ന് ഒരു ഫ്രീ റൈറ്റ് എടുത്ത് ഫ്ലൈഓവർ കേറി അസംഖ്യം കെട്ടിടങ്ങൾ നിരന്നു നിൽക്കുന്ന ഒരു അക്കമഡേഷൻ സോണിലേക്ക് പ്രവേശിച്ചു. ഒരു ബിൽഡിംഗ്‌ന്റെ താഴെ പാർക്കിംഗ് ഏരിയയിൽ വണ്ടി കൊണ്ടുപോയി നിർത്തി നൂറ പുറത്തേക്ക് ഇറങ്ങി. കൂടെ അവനും.
അധ്യായം 2
നൂറ ജാലകത്തിന്റെ വിരിപ്പ് രണ്ട് ഭാഗത്തേക്ക് നീക്കി ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. രാത്രി വിശാലമായി കിടക്കുന്നു. നവംബർ മാസത്തിന്റെ അവസാന നാളുകളാണ്, ചൂട് കുറഞ്ഞു തണുപ്പ് കാലം തുടങ്ങാൻ പോകുന്നതേയുള്ളൂ. അല്ലെങ്കിൽ മാംസം ഉരുകുന്ന ഹ്യൂമിഡിറ്റിയാകും.വിയർത്തു മേലാസകാലം താഴേക്ക് ഒഴുകും. അവൾ ഗ്ലാസ് സ്ലൈഡ് ഒരു ഭാഗത്തേക്ക് നീക്കിയിട്ടപ്പോൾ കാറ്റ് അകത്തേക്ക് വലിഞ്ഞു കയറി.
“സാർ, ഫ്ലാറ്റ് ഇഷ്ടപ്പെട്ടോ.”? അവൾ സെറ്റിയിൽ ഇരിക്കുന്ന വാഹിദിനോട് ചോദിച്ചു.
“ഇതിന്റെ ഒന്നും ആവശ്യം ഇല്ല ല്ലോ. ഇതിപ്പോ ന്തിനാ എനിക്കായൊരു ഫ്ലാറ്റ്.”
“പിന്നല്ലാതെ. ഇതിപ്പോ ഹോട്ടലിൽ എന്തിനാ വെറുതെ ക്യാഷ് കൊണ്ടുപോയി കളയുന്നെ. ഇതിപ്പോ സാറിന് സ്വന്തമായൊരു വീട് ആയില്ലേ.” അവൾ ജാലകത്തിന്റെ ഗ്ലാസ് നേരെയിട്ടു കൊണ്ട് പറഞ്ഞു. വാഹിദ് മറുപടി നൽകിയില്ല.
“നൂർജഹാൻ എവിടാ താമസം.? ഞാൻ കരുതി എന്റെ സമ്മതം ഇല്ലാതെ തന്നെ നിങ്ങളെ വീട്ടിലേക്ക് കൊണ്ട് പോകുവാന്ന്.” വാഹിദ് സംശയം പ്രകടിപ്പിച്ചു.
“അതിന് തന്നാ കൊണ്ട് വന്നേ. അതിന് മുമ്പ് ഫ്ലാറ്റ് കാണിക്കാം ന്ന് വച്ചു. നല്ല അസ്സൽ 2 ബെഡ്‌റൂം ഹാൾ ഫ്ലാറ്റ് ആണ്. സാറിന് ഓടിച്ചാടി ഉറങ്ങാം.” അവൾ ചിരിച്ചു. അവൻ പുഞ്ചിരിച്ചതേയുള്ളൂ. നൂറ അയാളുടെ അടുത്ത് വന്നിരുന്നു, അൽപ്പം മാറി അയാളെ സ്പർശിക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.
“സാർ ഓർമ്മകളിൽ നിന്ന് ഒന്ന് തിരികെ വായോ. സാറിനെ മാര്യേജ്ന് ഞാൻ കണ്ടതല്ലേ. എന്തൊരു സ്പെഷ്യൽ ആയിരുന്നു സാറിന്റെ കാരക്ടർ. ഇതിപ്പോ ആകെ ചടഞ്ഞു ചത്തു തൂങ്ങിയത് പോലെ. സാറിന് ഒട്ടും മാച്ച് ആവുന്നില്ല. എനിക്ക് മിണ്ടാനും പേടിയാവുന്നു.” അവൾ സങ്കടത്തോടെ പതുക്കെ പറഞ്ഞു.
വാഹിദിന് അവളോട് പെട്ടന്നൊരു സ്നേഹം തോന്നി. എത്ര ജനുവിൻ ആയ പെണ്ണാണ്. ഒന്നും ഉള്ളിൽ ഒതുക്കി നിർത്തി പുറമേ അഭിനയിക്കുന്നില്ല. അവന് ശാരികയെ ഓർമ്മ വന്നു. ഇതേ പോലെ തന്നെ ആയിരുന്നു അവളും. കാണാനും ഏതാണ്ട് ഒരേ പ്രതിബിംബം. ചെറിയ കുറച്ചു വ്യത്യാസമേയുള്ളൂ. ആ താടിയിലെ മദ്യഭാഗത്തുള്ള ചാലും, കവിളിലേ ഇത്രത്തോളം ചുവന്നു തിളങ്ങി തുടുത്തു നിൽക്കുന്ന മാംസവും ഇല്ലെങ്കിൽ ശാരികയുടെ അനിയത്തിയോ കസിനോ ആണെന്ന് തോന്നും.
“എനിക്ക് നിങ്ങളോടൊക്കെ സജീവമായി ഇടപഴകാനും മിണ്ടാനും ഒക്കെ തോന്നുന്നുണ്ട് ബട്ട് കഴിയുന്നില്ല. ഉള്ളിൽ ഓരോ കാഴ്ച്ചകൾ മായാതെ നിൽക്കുന്നു.” അവൻ വ്യസനത്തോടെ പറഞ്ഞു.
“എനിക്ക് മനസ്സിലാകും. പക്ഷെ ഇതിപ്പോ ഏതാണ്ട് ആറു മാസം കഴിഞ്ഞില്ലേ സാർ. നമ്മെ തകർക്കുന്ന എല്ലാ നഷ്ടങ്ങളിൽ നിന്നും നമ്മൾ വിട്ട് പോരണം.അല്ലെങ്കിൽ ബിസിനസ്സ് നഷ്ടമല്ലേ. സാറിന്റെയൊക്കെ അവസ്ഥ ഇങ്ങനെ കഷ്ടമായിപ്പോകുക എന്ന് വച്ചാൽ അതൊക്കെ എന്ത് വലിയ നഷ്ടങ്ങളാണ്. ഇക്ക പറഞ്ഞത് എപ്പോഴും സാറിന്റെ കൂടെ തന്നെ നിൽക്കാനാ. സാറിന് എന്നെ ഇഷ്ടപ്പെടുവോ ഇല്ലയോ ന്ന് കൂടി പേടിയാവുന്നു എനിക്ക്. ന്തിനാ ഇത്രേം ഗൗരവം.” അവൾ വാചാലയായി സംസാരിച്ചു.
“എന്റെ ഒപ്പമോ.. എന്തിന്.. ഹേയ് അതിന്റെ ആവശ്യം ഒന്നൂല്ല. ഞാൻ ഓകെയാണല്ലോ.” അവൻ അവളെ നിരുത്സാഹപ്പെടുത്തി.
“ഞാൻ വേണ്ടെങ്കിൽ വേണ്ട. വേറെ ആരെയെങ്കിലും സെക്രട്ടറിയായി വേണേൽ അറേഞ്ച് ചെയ്യാം. ഈ ഒറ്റപ്പെടൽ ഏതായാലും ശരിയാവില്ല.” അവൾ പോകാൻ വേണ്ടി എഴുന്നേറ്റ് അയാളെ നോക്കി നിന്നു. അവന് കാര്യം മനസ്സിലായി. കൂടെ ചെല്ലാനാണ്. അവൻ അവളെ നിരാശപ്പെടുത്തണ്ട എന്ന് കരുതി എഴുന്നേറ്റ് അവൾക്കൊപ്പം നടന്ന് പുറത്തേക്കിറങ്ങി.
അവൾ വാതിൽ അടച്ചിട്ട് ഒരു കീ തന്റെ കൈയിൽ വച്ച് ബാക്കി താക്കോൽ കൂട്ടം അവന്റെ കൈയിൽ കൊടുത്തു.
“ഒരെണ്ണം എന്റെ കൈയിൽ നിന്നോട്ടെ. വല്ല കടുംകൈയും കാണിച്ചാൽ വാതിൽ കുത്തിപ്പൊളിക്കണ്ടല്ലോ.” അവൾ അൽപ്പം ഉറക്കെ ചിരിച്ചു. ഇടനാഴിയിലൂടെ ആ മണി കിലുങ്ങുന്നത് പോലെയുള്ള ചിരി അലയടിച്ച് ഒഴുകിപ്പോയി.
“നൂർജഹാൻ ന്താ ഇതുവരെ കല്യാണം കഴിക്കാഞ്ഞത്.” വാഹിദ് പെട്ടന്ന് അത് ചോദിച്ചപ്പോൾ അവൾ അവനെ ഒന്ന് നോക്കി.
“ആന്താ സാർ വേഗം കല്യാണക്കാര്യം ചോദിച്ചേ. ഞാൻ സാറിനെ വായിനോക്കുന്നതായി തോന്നിയത് കൊണ്ടാ ല്ലേ.” അവൾ നിരാശയോടെ ചോദിച്ചു. അവനോട് സംസാരിക്കാൻ അൽപ്പം ലാഘവത്വം അവൾക്ക് തോന്നിത്തുടങ്ങിയിരുന്നു.
“ഹേയ്.. ഒരിക്കലും ഇല്ല. ആണുങ്ങൾ ടച്ച് ചെയ്യാതിരിക്കാൻ പോലും ശ്രദ്ധിക്കുന്ന ഒരാളെ കുറിച്ച് ഞാൻ അങ്ങനെ ചിന്തിക്കുമോ.” അവൻ അവളോട് പുഞ്ചിരിയോടെ ചോദിച്ചു.
“എന്ന് കരുതി ഇത്രേം ഭംഗീള്ള ഒരാളെ വായിനോക്കാൻ പാടില്ല എന്നുണ്ടോ.”? അവൾക്ക് വാഹിദിനെ ഒന്ന് ശല്യം ചെയ്യാം എന്നൊരു തോന്നലുണ്ടായി അൽപ്പം കുസൃതിയോടെ ചോദിച്ചു.
“ഓഹ്.. വല്യ കോംപ്ലിമെന്റ് ആണല്ലോ.. താങ്ക്യൂ..”
അവന്റെ ചുണ്ടിൽ ഒളിഞ്ഞു നിൽക്കുന്ന ഒരു പുഞ്ചിരി അവൾ കണ്ടു. പടച്ചവനെ, എന്ത് ഭംഗിയാണ് ഈ കാട്ടാളന്റെ ഭാവവും കൊണ്ട് നടക്കുന്ന മനുഷ്യന്. അതോ ജിന്നോ…! താൻ പടച്ചവനെ മറന്ന് ഇന്നോളം ഒന്നും ചിന്തിച്ചിട്ടില്ല, ഒരുത്തനോടും അടുത്തിട്ടും ഇല്ല. പക്ഷെ തന്റെ വികാരങ്ങളിൽ എവിടെയോ ഒരു ഉണർവ്വ് സംഭവിക്കുന്നുണ്ടല്ലോ..
ആർക്കും ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല, ഓരോ മനുഷ്യരും അവരവരുടെ പ്രിയങ്ങളിലേക്ക് എത്തിച്ചേരുന്നതോടെ ശരികൾ മാത്രം ജനനം കൊള്ളുകയും തെറ്റ് വെറും പ്രഹേളിക മാത്രമായി മാറുകയും ചെയ്യന്നു. അവൾക്ക് ചെറുതായി കിതപ്പു തോന്നി. അവൻ തന്റെ മുഖം കാണാതിരിക്കാൻ നൂറ ലിഫ്റ്റിൽ മുഖം താഴ്ത്തി നിന്നു. ലിഫ്റ്റ് ഇറങ്ങി വേഗം കാറിൽ ചെന്ന് കയറി അവനെയും കൊണ്ട് തിരക്കുപിടിച്ച നിരത്തിലൂടെ അവളുടെ വീട്ടിലേക്ക് പോയി.
അതൊരു വില്ലയായിരുന്നു. അവിടെ സുധീറും ഭാര്യ ജാസ്മിനും ആറും മൂന്നും വയസ്സുള്ള രണ്ട് മക്കളും പിന്നെ നൂർജഹാനും താമസം. ചുറ്റും വെളുത്ത മതിലുകൊണ്ട് അതിർ തിരിച്ച, മനോഹരമായി ലാൻഡ്സ്‌കേപ്പ് ചെയ്ത സുന്ദരമായ ഇരുനില കെട്ടിടം. രണ്ട് കാറുകൾ പാർക് ചെയ്യാവുന്ന പോർച്ച്, വിശാലമായ ഹാളും കിടപ്പു മുറികളുമുള്ള മനോഹരമായ ഒരു വീട്. താഴെ സുധീറും കുടുംബവും മുകളിൽ നൂറയും.
സുധീർ അവന് കൈ കൊടുത്ത് അകത്തേക്ക് ആനയിച്ചു. രണ്ട് കുട്ടികളും ഒരു അപരിചിതനെ കണ്ട അങ്കലാപ്പിൽ ഉമ്മയുടെ പിന്നിൽ പതുങ്ങി നിന്നു. ജാസ്മിൻ മാത്രം മിഴികളിൽ അസാധാരണമായൊരു തിളക്കവുമായി അവൻ തന്റെ ഭർത്താവുമായി സംസാരിക്കുന്നത് ശ്രദ്ധിച്ചുകൊണ്ട് നിന്നു.
അതി മനോഹരിയായ ഒരു മുപ്പത്തുകാരിയാണ് ജാസ്മിൻ. അത്യാവശ്യം മാംസംളമായ ശരീരത്തിൽ സമ്പന്നതയുടെ ധാരാളിത്തം തുടിച്ചു നിൽക്കുന്നുണ്ടെങ്കിലും അവൾ മനോഹരമായി ശരീരം സംരക്ഷിക്കുന്നുണ്ട്.
“ജാസീത്താ, ഇങ്ങോട്ട് ഒന്ന് വരാവോ.”? കിച്ചണിൽ നിന്ന് നൂറയുടെ വിളി കേട്ടപ്പോൾ ജാസ്മിൻ അങ്ങോട്ട് ചെന്നു.
“നൂറയോട് കാര്യങ്ങൾ ഒന്നും പറഞ്ഞിട്ടില്ല ല്ലേ.” വാഹിദ് സുധീറിനോട് ചോദിച്ചു.
“ഇല്ല സർ. എന്താണ് പറയേണ്ടത്. അവളൂടെന്നല്ല ആരോടും പറയാൻ പറ്റാത്ത കാര്യം അല്ലേ.” സുധീർ വികാര രഹിതമായി വാഹിദിനെ നോക്കികൊണ്ട് പറഞ്ഞു. അവൻ മറുപടി ഒന്നും പറഞ്ഞില്ല. താഴേക്ക് നോക്കി ഇരിക്കുക മാത്രം ചെയ്തു.
“തീരുമാനം എന്താണെന്ന് എനിക്കറിയില്ല. ആളെ കണ്ട് പിടിച്ച് നിയമത്തിന്റെ മുന്നിൽ എത്തിക്കാനോ അതോ സ്വയം നിയമം നടപ്പാക്കാനോ എന്ന് അറിയാത്ത കാര്യം ഞാനെങ്ങനെ അവളെ അറിയിക്കും.” സുധീർ ഗൗരവത്തിൽ പറഞ്ഞു. വാഹിദ് കേൾക്കുക മാത്രം ചെയ്തു, ഒന്നും പറഞ്ഞില്ല. സുധീർ അൽപ്പ നേരത്തെ മൗനത്തിനു ശേഷം വീണ്ടും സംസാരിച്ചു.
“ഇവിടെ എവിടെയാണ് അവർ എന്നോ ആരാണ് യഥാർത്ഥ വ്യക്തി എന്നോ വല്ല സംശയമോ മറ്റോ ഉണ്ടോ.”?
“ഇല്ല.. നാട്ടിൽ പല സാധ്യതകളും സംശയിച്ചു പലരുടെയും പിന്നാലെ പോയി. പക്ഷെ അവസാനം ഇവിടം വരെ എത്തി നിൽക്കുന്നു അന്വേഷണം. അത് കഴിഞ്ഞു മടങ്ങണം.” വാഹിദ് പറഞ്ഞു.
“എന്ത് കഴിഞ്ഞു മടങ്ങണം ന്ന്. എന്തുവാ സംഭവം.”? അത് കേട്ട് കൊണ്ട് ട്രെയിൽ രണ്ട് ഗ്ലാസ് ജൂസും കൊണ്ട് വന്ന നൂറ ചോദിച്ചു.
“ഉടനെ സാറിനൊരു പെണ്ണിനെ കണ്ടെത്തണം, എന്നിട്ട് മടങ്ങണം ന്ന് പറഞ്ഞതാ.” സുധീർ പറഞ്ഞു. അവൾ വാഹിദിനെ നോക്കി അത് കൊള്ളാം എന്ന അർത്ഥത്തിൽ ഒന്ന് പുഞ്ചിരിച്ചു.
അവർക്ക് രണ്ട് പേർക്കും ജ്യൂസ് കൊടുത്ത് അവൾ കിച്ചനിലേക്ക് തന്നെ പോയി.
“അന്വേഷിച് അന്വേഷിച് എന്ത് ചെയ്യാനാ. ഇവിടെയിട്ട് തീർക്കാൻ ആണോ. ഒന്ന് നൂല് പൊട്ടിയാൽ എല്ലാം ഊർന്ന് താഴെ വീഴുന്ന മാലപോലെയാണ് ബിസിനസ്. എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ എല്ലാം കൂപ്പു കുത്തും. ശാരിക മാഡം അത്ര കഷ്ടപ്പെട്ട് വളർത്തി കൊണ്ടുവന്ന സാമ്രാജ്യമാണ് എന്നോർക്കണം.” സുധീർ പറഞ്ഞു.
“എത്ര ശ്രമിച്ചിട്ടും എനിക്ക് മനസ്സ് പകപ്പെടുത്താൻ കഴിയുന്നില്ല. ഇതൊന്നും എന്റേത് അല്ല, അവൾ മാത്രമേ എന്റതായി ഉണ്ടായിരുന്നുള്ളൂ. എനിക്ക് ഈ ലോകത്ത് ആകെ ഉണ്ടായിരുന്നതും അവൾ മാത്രമായിരുന്നു.” വാഹിദ് ഏതോ ഓർമ്മയിൽ സ്വയംന്നഷ്ടപ്പെട്ടവനെ പോലെ പതുക്കെ പറഞ്ഞു.
“അതൊക്കെ ആയിരിക്കാം. എന്നിട്ടും എന്തിനാണ് എല്ലാം നിങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന് അവർ എഴുതി വച്ചത്. മരണം മുന്നിൽ കണ്ട് കാർന്നോന്മാർ പ്രമാണം എഴുതി വച്ചത് പോലെ ഒന്നും അല്ലല്ലോ. നിങ്ങളാണ് അവരുടെ സാമ്രാജ്യം സംരക്ഷിക്കാൻ പ്രാപ്തൻ എന്ന് വ്യക്തമായി അറിയുന്നത് കൊണ്ടല്ലേ.” സുധീർ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“എനിക്ക് അതറിയില്ലായിരുന്നു. രാജൻ ചേട്ടനും അവളും മാത്രമറിയുന്ന ഒരു രഹസ്യമായിരുന്നു അത്. അവൾക്ക് എന്നോടുള്ള പ്രണയത്തിന്റെ ആഴമായിരുന്നു അത്.” അവൻ നിസ്സഹായതയോടെ പറഞ്ഞു.
“എന്ന് കരുതി കടപ്പാടും പറഞ്ഞു ഇനി വേറെ കല്യാണമേ വേണ്ടന്ന് വെക്കാനാണോ പരിപാടി. അവസാനം പനിച്ചു കിടക്കുമ്പോ ആവി പിടിച്ച് തരാമോ ന്നും ചോദിച്ചു വന്നാ എന്നെക്കൊണ്ടൊന്നും വയ്യ. ഞാനെ ശാരീസ് ഗ്രൂപ്പ് മാനേജരാ. ഇച്ചിരി ഗമയൊക്കെ കാണും.” അടുക്കളയിൽ നിന്ന് ഭക്ഷണം ഡെയിനിങ് ടേബിളിലേക്ക് കൊണ്ട് വന്നിരുന്ന നൂറ വാഹിദ് പറഞ്ഞത് കേട്ട് തമാശ പറഞ്ഞു.
“ആഹാ കൊള്ളാല്ലോ. കല്യാണത്തിനു ടൈം ആവട്ടെ ടൈം ആവട്ടെ ന്ന് പറഞ്ഞു നടന്നിരുന്ന ആൾക്ക് ഇതെന്താ പ്പാ ഒരു ചാഞ്ചാട്ടം.” സുധീർ അവളെ കളിയാക്കി.
“എന്ത് ചാഞ്ചാട്ടം. ഇതിലിപ്പോ ന്താ ഇത്ര. ഞാനൊരു ഫാക്റ്റ് പറഞ്ഞതല്ലേ.” അവൾ കൈകൾ പിന്നിൽ ചുറ്റി തല അൽപ്പം താഴ്ത്തി മേൽകണ്ണിലൂടെ സുധീറിനെ നോക്കി. ഒരു ടീഷർട്ടും നൈറ്റ് പാന്റും മാത്രമണിഞ്ഞ അവളെ കണ്ടപ്പോൾ വാഹിദിനു വിശ്വാസം വന്നില്ല, ആ പർദ്ദയണിഞ്ഞു കണ്ട പെണ്ണിൽ നിന്നും എത്ര മാറിയിരിക്കുന്നു. അതിമനോഹരിയായ ഒരു പെൺകുട്ടി എന്ന് അവന് തോന്നി.
“ഒന്നൂല്ലായെ.. ഞാൻ വേറെ ആരോടോ പറയാൻ വന്നത് ആളുമാറിപോയതാ.” സുധീർ ചിരിച്ചു.
“ഉമ്മ്മ്മ്.. അന്ത ഭയം ഇരിക്കട്ടും.” അവൾ വിരൽ ഞൊടിച്ചു അവനെ ഒന്ന് ചൂടി അകത്തേക്ക് പോയി. അവരുടെ സ്നേഹംകണ്ടപ്പോൾ വാഹിദിന് മനസ്സിന് അൽപ്പം നേർമ്മ വന്നത് പോലെ അനുഭവപ്പെട്ടു. അവൾ പിന്നിൽ കൈ ചുറ്റി നിന്നപ്പോൾ ശാരിക ഇടുപ്പിൽ കൈ വച്ചു ഗൗരവത്തിൽ നിൽക്കുന്ന ദൃശ്യം ഓർമ്മ വന്നു. സുന്ദരികളായ എല്ലാ പെൺകുട്ടികൾക്കും പരസ്പരം സാമ്യം തോന്നിപ്പിക്കുന്ന എന്തെങ്കിലും സൗന്ദര്യഭാവം കാണുമെന്ന് അവന് തോന്നി.
വളരെ സ്വദിഷ്ടമായ കേരള വിഭവങ്ങൾ നിറഞ്ഞ അത്താഴം. പ്രത്യേകിച്ചും വാഹിദിന് മലബാർ സ്റ്റൈൽ ബിരിയാണിയും പത്തിരിയും നന്നായി ഇഷ്ടപ്പെട്ടു. ആദ്യമായിട്ടാണ് മലബാർ റെസിപ്പിയുള്ള ഭക്ഷണം കഴിക്കുന്നത്. അവൻ ഓരോന്നും നന്നായി ആസ്വദിച്ചു കഴിച്ചുകൊണ്ടിരുന്നു.
ജാസ്മിൻ വാഹിദിനെ ഇടയ്ക്കിടെ കടക്കണ്ണിലൂടെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ വസ്ത്രത്തിൽ ഇടക്കിടക്ക് വീർപ്പുമുട്ടി പുറത്തേക്ക് വെമ്പിവരുന്ന കൈയിലെ മസിലുകളും വെളുത്ത വണ്ണമുള്ള കൈയിലെ അമിതമില്ലാതെ ആവശ്യത്തിന് മാത്രം വളർന്ന കിടക്കുന്ന രോമങ്ങൾക്കിടയിൽ പൗരുഷം ഒഴുകി പോകുന്ന കുഴലുകൾ പോലെയുള്ള ഞരമ്പുകളും അവളെ കുഴക്കി.
വലിയ മുഴുത്ത വെണ്ണത്തുടകൾക്കിടയിൽ മാംസം നിറഞ്ഞ വിശാല കടിതടത്തിൽ ഋതുഭാവങ്ങൾ മാറി മറിയുന്നതും പൂങ്കാവനങ്ങളിൽ വസന്തം വിരിയുന്നതും മരുപ്പച്ചകളിൽ ആഴമേറിയ നീരുറവകൾ പൊട്ടിയൊലിക്കുന്നതും അവളറിഞ്ഞു. തുടകൾ ഇറുക്കി പൊള്ളിതുടങ്ങിയ പൂറിനെ ഇറുക്കി പതുക്കെ ഉരച്ചു കൊണ്ട് അവൾ വാഹിദിനെ ഭോഗിച്ചുകൊണ്ടിരുന്നു.
ശരീരം കുഴഞ്ഞു തുടങ്ങിയിട്ടുണ്ട്, മുലകളിൽ വീർപ്പുമുട്ടലും മുലക്കണ്ണ് തുറിച്ചു ബ്രായ്ക്കുള്ളിൽ ഞെരിയാനും തുടങ്ങിയിട്ടുണ്ട്. പക്ഷേ അവനൊന്നു നോക്കുന്നത് പോലും ഇല്ലന്ന് അവൾ നിരാശപ്പെട്ടു. പെൺവിഷയത്തിൽ വല്യ മൂഡ് ഇല്ലായിരിക്കും. അവൾ നോട്ടം പിൻവലിച്ചു ഭക്ഷണം കഴിക്കാൻ വേണ്ടി തുനിഞ്ഞതും ഉള്ളിലൊരു നടുക്കം മിന്നിപ്പൊലിഞ്ഞു.
തന്നെ കത്തുന്ന കണ്ണുകളോടെ നോക്കുന്ന നൂറ.! തന്റെ ഉള്ളിൽ സഞ്ചരിക്കുന്ന ആവേഗങ്ങൾ അവൾക്ക് മനസ്സിലായിരിക്കുന്നു. ജാസ്മിൻ ഒരു പതർച്ചയോടെ തലതാഴ്ത്തി ഭക്ഷണം കഴിച്ചു.
“ഈ നൂറയ്ക്ക് ഇപ്പൊ ഇരുപത്തിആറു വയസ്സായി. എന്നിട്ടും ടൈം ആവട്ടെ ന്ന് പറഞ്ഞു കല്യാണം കഴിക്കാതെ നടക്കുവാ അവൾടെ വിചാരം അവളിപ്പോഴും കൊച്ചാ ന്നാ.” സുധീർ വാഹിദിനോട് പറഞ്ഞു. നൂറ അയാളെ തുറിച്ചു നോക്കി കണ്ണുരുട്ടി. വാഹിദ് അത് കണ്ട് ചിരിച്ചു.
“ഹേയ് കണ്ടാ അങ്ങിനെ തോന്നില്ല ല്ലോ. നല്ല പ്രായം തോന്നിക്കുന്നുണ്ട്. വേഗം കെട്ടിച്ചു വിടാൻ നോക്ക്, പിന്നെ കിളവന്മാരെ കിട്ടാതെ വരും.” വാഹിദ് ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു ഇറച്ചി പത്തിരി മുറിച്ചു വായിലേക്ക് ഇട്ടിരുന്ന നൂറ ചവയ്ക്കാൻ മറന്ന് അവനെ ഒന്നിരുത്തി നോക്കി. എല്ലാവരും അത് കണ്ട് പൊട്ടിച്ചിരിച്ചു.
“ഓഹ് ഒരു സെക്രട്ടറിയെ നോക്കാം ന്ന് ഞാൻ പറഞ്ഞിരുന്നു. അതിന്റെ കോൺഫിഡൻസ് കൊണ്ടാവും നമ്മളിപ്പോ തള്ളയായത്.” അവൾ ചുണ്ടുകോട്ടി പുച്ഛം അഭിനയിച്ചു. വാഹിദ് വെറുതെ ഊറിചിരിച്ചു.
“സെക്രട്ടറിയോ. എന്തിന്. ഇവിടെയൊക്കെ കോർപ്പറേറ്റ് ഫീൽഡിൽ വർക് ചെയ്യുന്ന പെൺകുട്ടികളിൽ നല്ലൊരു ഭാഗവും എങ്ങിനെയാണ് എന്ന് തനിക്ക് അറിയില്ലേ. അതൊന്നും വേണ്ട.” സുധീർ അവളോട് പറഞ്ഞു.
“എന്നെ ഇഷ്ടപ്പെടാത്ത ആൾക്കാർക്ക് അവർക്ക് പറ്റിയ ആൾക്കാരെ കണ്ട് പിടിക്കണ്ടേ. അല്ലാണ്ട് ഇങ്ങനെ ഒണക്കപ്പുകയിലപോലെ ഒടിഞ്ഞു കുത്തി ഇരിക്കാൻ വിടണോ.” അവൾ ചൊടിച്ചു. അത് കേട്ട് സുധീറിന് അതിശയം തോന്നി
“നിന്നെ ഇഷ്ടപ്പെട്ടില്ലെന്നോ. നിന്നെ ഇഷ്ടപെടാത്ത ആൾക്കാരുണ്ടോ. സാർ അങ്ങനെ പറഞ്ഞോ.?” സുധീർ വാഹിദിനെ നോക്കി. അവൻ നിഷേധാർത്ഥത്തിൽ തലയിളക്കി വായിലുള്ള ഭക്ഷണം ഇറക്കി.
“ഇതൊക്കെ തള്ളേടെ തള്ളാണ്. ഞാൻ ഇങ്ങനെയുള്ള ഒരു കാര്യവും സംസാരിച്ചിട്ട് പോലും ഇല്ല.” വാഹിദ് പറഞ്ഞു.
“എന്നെ തള്ളന്ന് വിളിച്ചാൽ ണ്ടല്ലോ. ന്റെ വിധം മാറുവേ, പറഞ്ഞേക്കാം.” അവൾ അവനോട് ശുണ്ഠിയെടുത്തു ചൊടിച്ചു.
“സെക്രട്ടറി ഒന്നും വേണ്ട. അവർക്ക് ജോലിയും നല്ല ശമ്പളവും മാത്രം മതിയാകില്ല, വേറെയും പല ലാഭങ്ങളും കൂടി കൊടുക്കേണ്ടി വരും. അല്ലെങ്കിൽ അവരത് നേടിയെടുക്കും. എന്തിനാ വെറുതെ.” ജാസ്മിൻ പറഞ്ഞു. അവളുടെ സംസാരസത്തിൽ ഊറിക്കൂടിയ ഇടർച്ച നൂറയെ ദേഷ്യം പിടിപ്പിച്ചു. അവൾ ദഹിപ്പിക്കുന്ന കണ്ണുകളോടെ ജാസ്മിനെ നോക്കി. താൻ പിടിക്കപ്പെട്ടു എന്ന തിരിച്ചറിവിൽ ജാസ്മിൻ നൂറയിൽ നിന്ന് കണ്ണുകൾ ഒളിപ്പിച്ചു.
“അസ്സൽ ഭക്ഷണം. ഞങ്ങടെ നാട്ടിൽ നിന്ന് വ്യത്യസ്തമായ രുചി. ആദ്യമായിട്ടാ ഇത്രേം രുചികരമായി ഭക്ഷണം കഴിക്കുന്നേ.” വാഹിദ് കഴിക്കൽ അവസാനിപ്പിച്ചു കൊണ്ട് നന്ദിയോടെ ജാസ്മിനെ നോക്കി ആത്മാർത്ഥമായി പറഞ്ഞു.
“ഹലോ. അങ്ങോട്ടല്ല ഇങ്ങോട്ട് ഇങ്ങോട്ട്. ഇബടെ നോക്ക്.” നൂറ ഗൗരവം അഭിനയിച്ചു തന്നിലേക്ക് തന്നെ വിരൽ ചൂണ്ടിക്കൊണ്ട് അവനോട് പറഞ്ഞു. അവളാണ് ഇത്രയും നല്ല ഭക്ഷണത്തിനു പിന്നിൽ എന്നറിഞ്ഞപ്പോൾ വാഹിദിന് അത്ഭുതം തോന്നി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവൻ.
“ആ അതാണല്ലേ ഇത്രേം രുചി. അല്ലെങ്കിലും ഉമ്മമാർക്കും അമ്മച്ചിമാർക്കും വല്ലാത്തൊരു കൈപ്പുണ്യം തന്നാ.” അവൻ അവളോട് ഉഗ്രൻ എന്ന് ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് ദേഷ്യത്തോടെ നൂറ കഴിച്ചു കഴിഞ്ഞ പ്ലേറ്റ് അല്പം ശക്തിയോടെ തള്ളിനീക്കി മുഖം കോർപ്പപ്പിച്ചിരുന്നു. അത് കണ്ട് എല്ലാവരും പൊട്ടിചിരിച്ചപ്പോൾ അവൾ മാത്രം കൃത്രിമ ദേഷ്യത്തോടെ വാഹിദിനെ നോക്കിക്കൊണ്ടിരുന്നു.
അധ്യായം 3
വാഹിദിനെ കൊണ്ട് വിടാൻ നൂറയുടെ കൂടെ സുധീറും പോയപ്പോൾ ജാസ്മിനും കുട്ടികളും മാത്രമായി വീട്ടിൽ. അവൾ കുട്ടികളെ ഉറക്കാൻ വേണ്ടി അവർക്കൊപ്പം കിടന്ന് കഥകൾ പറഞ്ഞും പാട്ട് പാടിയും സമയം ചിലവഴിച്ചു.
അവർ വരാൻ കുറച്ചു വൈകും എന്ന് അവൾക്ക് അറിയാം, ഹോട്ടലിൽ നിന്ന് വാഹിദിന്റ സാധനങ്ങൾ ഒക്കെ ഫ്ലാറ്റിലേക് മാറ്റണം, അത്യാവശ്യം ഫ്ലാറ്റിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങണം.അങ്ങേർക്ക് കുറച്ചു വസ്ത്രങ്ങൾ വാങ്ങണം. അതൊക്കെ കഴിയാൻ എന്തായാലും രണ്ടോ മൂന്നോ മണിക്കൂറുകൾ എടുക്കും.
നൂറയുടെ സ്വഭാവത്തിൽ എന്തൊരു മാറ്റമാണ്. നല്ല മോളാണ് നൂറ. നല്ല അച്ചടക്കത്തിൽ വളർന്നതിന്റെ ഗുണം അവളുടെ ജീവിതത്തിൽ ഇന്നോളമുണ്ടായിരുന്നു. ആണുങ്ങളോട് ആയാലും പെണ്ണുങ്ങളോട് ആയാലും യാതൊരു വ്യായത്യാസവുമില്ലാതെ മനോഹരമായ സൗഹൃദം മാത്രം കൊണ്ട് നടന്നതല്ലാതെ ഇതുവരെ ഏതെങ്കിലും ഒരാൺകുട്ടിയുമായി അവൾക്ക് പ്രണയമോ ക്രഷോ ഉണ്ടായതായി അറിയില്ല, തോന്നിയിട്ടുമില്ല.
നന്നായി പഠിച്ചു, അവളുടെ ഇക്കാക്കയുടെ തണലിൽ തന്നെ ജോലിക്ക് കേറി അടങ്ങി ഒതുങ്ങി ജീവിക്കുന്ന അവളെ തന്റെ അനിയത്തിയെ പോലെ അല്ല മകളെപോലെയാണ് തോന്നിയിട്ടുള്ളത്. പക്ഷേ വാഹിദ് വന്നതോടെ അവൾക്ക് എന്തോ ഒരു മാറ്റം.
അതെ, അവൾക്ക് അയാളിൽ എന്തോ പ്രത്യേകത തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ മേലുദ്യോഗസ്ഥനോട് ഇത്ര ഫ്രണ്ട്‌ലി ആയിട്ട് സംസാരിക്കുന്ന ടൈപ്പല്ല അവൾ. നാട്ടിലെ മെയിൻ ഓഫീസിൽ നിന്ന് ഫോൺ വന്നാൽ പോലും വളരെ ബഹുമാനത്തോടെ സംസാരിക്കുന്ന പെണ്ണാണ് തനിക്ക് സ്വാതന്ത്ര്യം ഉണ്ടെന്ന ബോധത്തോടെ സംസാരിക്കുന്നത് പോലെ പെരുമാറുന്നത്.
ജാസ്മിന്റെ മനസ്സിൽ വാഹിദിന്റ ചിത്രം തെളിഞ്ഞു വന്നു. കല്ല് പോലൊരു മനുഷ്യൻ, മുഖം മഞ്ഞ് പോലെ മനോഹരവും. എന്തോ ഒരു ഭയങ്കര പൌരുഷം. എന്തൊരു ശരീരമാണ്. അടുത്ത് നിന്നാൽ വീര്യം തുളുമ്പി നിൽക്കുന്ന ആരോഗ്യവനായ ഒരു വെളുത്ത കാട്ടുകുതിര നിവർന്നു നിൽക്കുന്നത് പോലൊരു പ്രതീതി. തന്റെ ഭർത്താവ് കാണാൻ സുമുഖനും കുഴപ്പമില്ലാത്ത ഒരാൾ തന്നെയാണ്.
അത്യാവശ്യം തനിക്ക് ഇറുക്കം തരുന്ന കുണ്ണയും കളിയും ഒക്കെയാണെങ്കിലും കുറച്ചു ചാടിയ വയർ തനിക്ക് തീരെ സുഖപ്പെടുന്നില്ല. തന്റെ കുഴഞ്ഞ മഞ്ഞിക്കിടക്ക പോലുള്ള, അൽപ്പം മടക്കു വീണ വലിയ വയറിലേക്ക് ആ കുടവയർ അമരുമ്പോൾ അസ്വസ്ഥമായി പെട്ടന്ന് തീർത്താൽ മതിയെന്ന് തോന്നിപ്പോകും. പക്ഷേ വാഹിദിനെ കണ്ടാൽ അറിയാം, അതൊരു കരുത്തായിരിക്കുമെന്ന്. പക്ഷേ നൂറയ്ക്ക് അയാളെ ഇഷ്ടമാണെന്ന് തോന്നുന്നു.
അവളുടെ കിതപ്പു ക്രമതീതമായി ചാടുലമാകാൻ തുടങ്ങി. മാറിലെ വലിയ സൗന്ദര്യം ഉയർന്നു താഴ്ന്നു, ഞെട്ടുകൾ തുടിച്ചു ചാടിയുയർന്നു നൈറ്റ് ഗൗൺ കൂർത്തു നിന്നു. അരക്കെട്ടിലെ നനഞ്ഞ ത്രികൊണ ഭൂമിയുടെ നടുവിലെ ആഴക്കിണറിൽ നിന്ന് പുറത്തേക്ക് ചാടിയ ചുടു നീരുറവയിൽ നിന്ന് വലിയ മിനുസമുള്ള തുടകളിലേക്ക് നനവ് പടർന്നു പരസ്പരം സ്പർശിക്കുമ്പോൾ തെന്നിപ്പോകുന്നു. കുട്ടികൾ ഉറങ്ങിയിരിക്കുന്നു.
അവൾ പതുക്കെ കിടക്കയിൽ മലർന്നു കിടന്ന് ഗൗൺ മേലേക്ക് ഉയർത്തി പൊക്കിളിനു മുകളിൽ തെരുത്തു വച്ച് കൈകൾ വയറിലൂടെ തടവി നാഭിയിൽ ഉഴിഞ്ഞു കൊണ്ട് കിടന്നു. രോമം ചരിഞ്ഞു വീണു താഴേക്ക് പടർന്നു പോകുന്നു. നാളെ വടിക്കണം. അവയ്ക്കിടയിൽ കൊഴുത്ത കുഴമ്പു പരുവത്തിൽ ഉള്ള മദജലം പടർന്നു തെന്നുന്നുണ്ട്.
വാഹിദിന് രോമം ഉള്ളതാകുമോ ഇഷ്ടം? തന്റെ ശരീരത്തിൽ ഒരു കാളിമ പോലും ഇല്ലാതെ വെളുത്തു ചുവന്നു നിൽക്കുന്ന ഭാഗങ്ങളെ ഉള്ളൂ. രോമം വടിച്ചു തിളങ്ങുന്ന പൂറ് കണ്ടാൽ അവന് ഭ്രാന്തിളകും ഉറപ്പാണ്.!
“ആആഹ്ശ്ശ്…” അവളുടെ വിരൽ കന്തിലൂടെ ഉരഞ്ഞു കൊണ്ട് യോനിലേക്ക് ആഴ്ന്നിറങ്ങി. കൈപത്തി കൊണ്ട് മാംസംളമായ വലിയ പൊങ്ങി നിൽക്കുന്ന പൂർ ഇതളുകൾ പൊത്തിപ്പിടിച്ചു നടുവിരൽ ആഴത്തിലേക്ക് തള്ളിയിറക്കിയപ്പോൾ കൈ പൂറിന്റെ മൃദുലമാംസത്തിൽ അമർന്നു പുതഞ്ഞു കന്തിനെ അമർത്തിഞെരിച്ചു. വൈദ്യുതിയേറ്റത് പോലെ അവളുടെ ഉടൽ വിറച്ചു, അരക്കെട്ട് ഞെട്ടി.
“ഹയ്യോഹ്ഹ്.,” അവളിൽ നിന്ന് നെടുവീർപ്പുയർന്നു. കണ്ണിൽ ഉന്മാദത്തിന്റെ മോഹാലസ്യം ബാധിച്ചു കൂമ്പിയടഞ്ഞു. വാഹിദിന്റെ മുടിയഴകളിൽ തലോടുന്നത് സങ്കല്പിച്ചപ്പോൾ അതേ വാത്സല്യത്തോടെ അവളുടെ കരം പൂറിൽ തടവി ആശ്വസിപ്പിച്ചു. വീണ്ടും വീടും പൂറിന്റെ ചർമ്മങ്ങളിലേക്ക് നനവ് കിനിഞ്ഞു വരികയും യോനി നിറഞ്ഞു തൂവി കുഴമ്പു പരുവത്തിൽ വിരലിനെ വിഴുങ്ങുകയും ചെയ്ത് കൊണ്ടിരുന്നു.
പൂറിന്റെ അകത്ത് നിന്നുള്ള മർദ്ദത്തിലേക്ക് അവളുടെ ചുവന്നു തുടിച്ച വിരൽ വേഗതയാർജ്ജിച്ചു കുത്തിക്കയറി ഇറങ്ങിയപ്പോൾ കൈ പൂർദളങ്ങളെയും കന്തിനെയും ഉരച്ചു താഴോട്ടും മേലോട്ടും ഓടി നടന്നു. അവൾ ചുണ്ട് കടിച്ചു വലിച്ചു. ഇടത് കൈകൊണ്ട് മുലയിൽ പിടിച്ച് പറിച്ചു. അവന്റെ കൈകളുടെ കരുത്ത് സങ്കൽപ്പിച്ചു മുലയെ ഞെരിച്ചു മേലേക്ക് വലിച്ചു പറിച്ചു നോവിച്ചു.
വാഹിദ് പൂറ്റിലേക്ക് നാവു കടത്തി ചുണ്ടുകൾ കൊണ്ട് കന്തിനെ അമർത്തി പതുക്കെ നുണയുന്നത് ഭാവനയിൽ തെളിഞ്ഞപ്പോൾ ജാസ്മിന്റെ കന്തിനു പുത്തൻ ഉത്തേജനം ഉണ്ടാവുകയും അത് കുറേക്കൂടി ദൃഢമായി മുന്നോട്ട് തള്ളുകയും അവിടെ കൈപ്പത്തിയിൽ ഉരഞ്ഞു അസഹ്യമായ സുഖത്തിന്റെ പാരമ്യത്തിലേക്ക് അവൾ ഉയർത്തപ്പെടുകയും ചെയ്തു.
ജാസ്മിൻ പൂറിൽ നിന്ന് വിരൽ എടുക്കാതെ എഴുന്നേറ്റ് കിച്ചനിലേക്ക് നടന്നു. കൈ സുഖമമായി പൂറിൽ എത്താനായി അവൾ അൽപ്പം മുന്നോട്ട് വളഞ്ഞു നടന്നു. കിച്ചണിൽ എത്തിയപ്പോൾ നേരത്തെ ഉപയോഗിക്കാതെ വച്ചിരുന്ന കുക്കുമ്പർ എടുത്ത് ഗൗണിൽ ഒന്ന് തുടച്ചിട്ട് നനഞ്ഞു തെന്നുന്ന വലത് കൈയിൽ പിടിച്ച് പൂറിലേക്ക് ഇറക്കി.
“ഓഓഓഓഹ്…” അവളൊന്നു ഞരങ്ങി. കൈവേഗം വർധിച്ചു. അവളുടെ ഒച്ചപ്പാടും ബഹളവും വർധിച്ചു. പൂറിന്റെ ഗളഗള ശബ്ദത്തിന്റെ താളത്തിൽ രണ്ട് കാലുകളും അകറ്റി വച്ച് ആ കുക്കുമ്പർ അവളെ ഒരു മഹാ പൊട്ടിത്തെറിയിലേക്ക് ആനയിച്ചു. കുക്കുമ്പർ ചാലിൽ ചരിച്ചു വച്ച് കന്തിനെ അമർത്തി അവൾ മാരക വേഗതയിൽ ആഞ്ഞാഞ്ഞടിച്ചു.
“ഓഓഓഹ്ഹ്ഹ്..” അവൾ ഉറക്കെ അമറി.ഞരമ്പുകൾ തുടിച്ചു വലിഞ്ഞു മുറുകി, മുഖം രക്തം ഇരച്ചു കയറി ചുവന്നു തുടുത്ത് കണ്ണുകൾ ഇറുക്കിയടച്ചു വായ പിളർന്നു സീൽക്കാരത്തോടെ അവളുടെ ചുട്ടുപൊള്ളുന്ന പൂറിൽ നിന്ന് കൊഴുത്ത വെളുത്ത പതയും വെള്ളവും പുറത്തേക്ക് കിനിഞ്ഞു.
വലിയൊരു പ്ലക് ശബ്ദത്തോടെ അവൾ ആ കുക്കുമ്പർ പുറത്തേക്ക് വലിച്ചെടുത്തു. പിന്നെ കുഴഞ്ഞു നിലത്തേക്ക് ഇരുന്നു. അൽപനേരം കഴിഞ്ഞ് കുക്കുമ്പർ എടുത്തു കഴുകി പഴയ സ്ഥാനത്ത് തന്നെ സ്ഥാപിച്ചു തന്റെ രതിമൂർച്ചയുടെ ദിവ്യ ജലവും മദജലവും വീണ നിലം തുടച്ചു വൃത്തിയാക്കി റൂമിലേക്ക് നടന്നു കിടക്കയിൽ പോയി വീണു.
പോര.. ഇങ്ങനെ ഒന്നും ആയിരിക്കില്ല അങ്ങേര്. അങ്ങേര് ഒരു കാട്ടുകുതിരയുടെ വീര്യം ഉള്ളവനാണ്. കണ്ടാലറിയാം, പെണ്ണിനെ തകർത്തു കളയും. പക്ഷെ എങ്ങിനെ തന്റെ ഉദ്ദേശം അറിയിക്കും. എങ്ങിനെ താൻ ഇനിയങ്ങേരെ കാണും. പഴകാതെ, അടുക്കാതെ നേരിട്ടു ചെന്ന് കിടന്നു കൊടുക്കാൻ താനൊരു വഷളൻ പെണ്ണല്ല. അസംതൃപ്തയായ ഒരു മര്യാദക്കാരിയായ കുടുംബിനിയാണ്.
ജാസ്മിൻ തന്റെ മനോവ്യപാരങ്ങളുടെ ഭാരത്തിലേക്ക് എടുത്തെറിയപ്പെട്ടു. അസാധാരണമായ ആസ്വസ്ഥതകൾ അവളെ വേട്ടയാടാൻ തുടങ്ങി. താൻ പലവട്ടം സ്വയംഭോഗം ചെയ്തിട്ടുണ്ട്. ഇക്കയുടെ കലാപരിപാടി കഴിഞ്ഞു തനിക്ക് വരാൻ വെമ്പി നിൽക്കുന്ന സമയം താൻ വിരലിട്ടാണ് തൃപ്തി അടയാറുള്ളത്. ആദ്യമായിട്ടല്ലേ ഒരു പുരുഷനെ കണ്ട് സങ്കല്പിച്ചു അടിക്കുന്നത്?
കല്യാണം ഉറപ്പിച്ചപ്പോൾ ഇക്കയുടെ കൂടെ കളിക്കുന്നത് ഒക്കെ ഓർത്തു പലവട്ടം ചെയ്തിട്ടുണ്ട്. പക്ഷെ ഇതിപ്പോ..
ഓരോന്ന് ചിന്തിച്ചും ഒപ്പം ഓർത്തും കിടന്ന് അവൾ അറിയാതെ ഉറങ്ങിപ്പോയി. എപ്പോഴോ കാലിനിടയിൽ എന്തോ ഇഴയുന്നത് പോലെ തോന്നിയപ്പോൾ ആണ് ഉറക്കമുണർന്നത്. ഇക്കയാണ്. പൊങ്ങിക്കിടന്നിരുന്ന ഗൗൺന്റെ ഇടയിൽ മുഖമിട്ടു സുധീർ പല്ല് ചേർത്ത് കടിച്ചു പറിക്കുകയാണ്. അവൾ കണ്ണടച്ചു ഉറങ്ങുന്നത് പോലെ കിടന്നു. പൂറ് പതുക്കെ ചൂടുപിടിച്ചു നനഞ്ഞു തുടങ്ങിയിരുന്നു.
(തുടരും)
Your email address will not be published.